Thursday 31 July 2014

മുഖ്യമന്ത്രി എപ്പോഴും ഉന്നയിക്കുന്ന കാര്യമുണ്ട്.
'' തെളിവുണ്ടോ''എന്ന്.
പ്ലസ്ടു അനുവദിക്കുന്നതില്‍ എന്തെല്ലാം തിരിമറികള്‍ നടന്നു?
തെളിവുകള്‍ ഫസല്‍ ഗഫൂറും,ഓമന ശ്രീരാമും നല്‍കും.
ആര്‍ക്കുവേണ്ടിയാണ്,ആരെ സന്തോഷിപ്പിക്കാനാണ് ഇത്തരം അനീതിക്ക് കൂട്ടു നില്‍ക്കുന്നത് ?പറയൂ
ഫേയ്സ്ബുക്ക്‌ ഫ്രണ്ട് ഓമന ശ്രീരാം മാനേജരായിട്ടുള്ള കൊല്ലം എസ് എന്‍ ജി ഡി സി സ്കൂളില്‍ പ്ലസ് ടു നല്കാന്‍ ഒരു കോടി രാഷ്ട്രീയക്കാര്‍ ചോദിച്ചു.
അല്ലെങ്കില്‍,മൂന്നു,അദ്ധ്യാപകരെയും,ഒരു പ്യൂണിനെയും നിയമിക്കണം.
എന്തിന്?
അവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി,ഒരു കോടി തികയ്ക്കാന്‍.
ഓമന ശ്രീരാമിനെപ്പോലെയുള്ള വനിതകള്‍,ഉണ്ടെങ്കില്‍,
സ്ത്രീ പീഡകരും,അഴിമതിക്കാരുമായ രാഷ്ട്രീയ മാന്യന്മാര്‍ അഴികള്‍ക്കുള്ളില്‍.
ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍.
ചിത്രം അയച്ച ഹരിക്കും

Photo: മുഖ്യമന്ത്രി എപ്പോഴും ഉന്നയിക്കുന്ന കാര്യമുണ്ട്.
'' തെളിവുണ്ടോ''എന്ന്.
പ്ലസ്ടു അനുവദിക്കുന്നതില്‍ എന്തെല്ലാം തിരിമറികള്‍ നടന്നു? 
തെളിവുകള്‍ ഫസല്‍ ഗഫൂറും,ഓമന ശ്രീരാമും നല്‍കും.
ആര്‍ക്കുവേണ്ടിയാണ്,ആരെ സന്തോഷിപ്പിക്കാനാണ് ഇത്തരം അനീതിക്ക് കൂട്ടു നില്‍ക്കുന്നത് ?പറയൂ
  ഫേയ്സ്ബുക്ക്‌ ഫ്രണ്ട് ഓമന ശ്രീരാം മാനേജരായിട്ടുള്ള കൊല്ലം എസ് എന്‍ ജി ഡി സി സ്കൂളില്‍ പ്ലസ് ടു നല്കാന്‍ ഒരു കോടി രാഷ്ട്രീയക്കാര്‍ ചോദിച്ചു.
അല്ലെങ്കില്‍,മൂന്നു,അദ്ധ്യാപകരെയും,ഒരു പ്യൂണിനെയും നിയമിക്കണം.
എന്തിന്?
അവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി,ഒരു കോടി തികയ്ക്കാന്‍.
ഓമന ശ്രീരാമിനെപ്പോലെയുള്ള വനിതകള്‍,ഉണ്ടെങ്കില്‍,
സ്ത്രീ പീഡകരും,അഴിമതിക്കാരുമായ രാഷ്ട്രീയ മാന്യന്മാര്‍ അഴികള്‍ക്കുള്ളില്‍.
ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍.
ചിത്രം അയച്ച ഹരിക്കും
കേരളം സാംസ്കാരിക അപചയത്തില്‍.!.
കോഴിക്കോട് ജില്ലാ ലൈബ്രറിയോട് ചേര്‍ന്ന ഇരുട്ട് മുറിയില്‍ പ്രശസ്ത സാഹിത്യകാരന്‍ പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബിന്‍റെ സാഹിത്യ രചനകള്‍ മഴയില്‍ കുതിര്‍ന്നു നശിക്കുന്നു..
മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍റെ കാലം മുതല്‍ ഇന്ന് വരെയുള്ള എല്ലാ മന്ത്രിസഭകളുടെയും സ്മാരക വാഗ്ദാനങ്ങളുടെ സാക്ഷിപത്രമായി കണ്ണടയും ,പേനയും,ലഭിച്ച പുരസ്കാരങ്ങളും ജീര്‍ണ്ണിക്കുന്നു.
കഷ്ടം! എഴുത്തുകാര്‍, ജീവിച്ചിരിക്കുമ്പോള്‍,ആര്‍ഭാടങ്ങളോടെ കൊണ്ടാടപ്പെട്ട അതേ സമൂഹവും,ഭരണാധികാരികളും തന്നെയാണ്,കാലശേഷം,അവഗണനയും,അനാസ്ഥയും നല്‍കി ഇകഴ്ത്തുന്നതും.
മാധവിക്കുട്ടിയുടെ മരണം ആഘോഷിച്ചവര്‍ തന്നെ, എഴുത്തുകാരി സ്ഥലം നല്‍കിയിട്ട് പോലും,അവിടെ ഒരു ലൈബ്രറി പണിയാന്‍ പോലും തയാറായില്ല.
ശില്പ നഗരത്തില്‍,പൂര്‍ണ്ണതയുള്ള ശില്പങ്ങളില്ല. കടപ്പുറത്ത് കുറെ വലിയ കരിങ്കല്ല് ചെത്തി ഉരുട്ടി വെച്ചിരിക്കുന്നു.
അവ,അത്യന്താധുനിക ശില്പ കലയുടെ മകുടോദാഹരണമായി പരിലസിക്കുന്നു.
ഇക്കൂട്ടരോട് ഒരപേക്ഷ മാത്രം .....
കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗസ്ഥരായിരുന്ന എന്‍.എന്‍. കക്കാട്, കെ.രാഘവന്‍ മാസ്റ്റര്‍,ഉറൂബിന്‍റെ പൂര്‍ണ്ണകായ പ്രതിമകള്‍,ശില്‍പ്പ ഭംഗി ഒട്ടും ചോരാതെ, കടല്‍ക്കാറ്റിന്റെ തലോടലേറ്റു കൊണ്ട്, അനന്തത നീലിമയിലേക്ക്, അപാരതയിലേക്ക് കണ്ണയച്ചുകൊണ്ട് നില്‍ക്കുന്ന കരിങ്കല്‍ പ്രതിമകള്‍ സ്ഥാപിക്കേണ്ടത്,അതിനായി ഭരണകൂടത്തെ ആര്‍ ഓര്‍മ്മിപ്പിക്കും?
കെ.എം.രാധ
ഇന്ത്യക്ക് വേണ്ടി,അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി താഴെയുള്ള ജനപ്രതിനിധികള്‍ നല്‍കിയ സേവനങ്ങള്‍ എന്തെന്ന് കൂടി വിലയിരുത്തുക.
ഇവരില്‍ പലരും, ജനങ്ങളുടെ നികുതിപ്പണം ഊറ്റിയെടുത്ത് കുടിച്ച്,സേവനത്തിന്‍റെ ബാലപാഠം പോലും അറിയാത്ത കോടീശ്വരന്മാര്‍.
കെ.എം.രാധ
683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാർ ..
ന്യൂഡൽഹി : 683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാരാണുള്ളതെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു . ഇതിൽ 21 വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . വീടൊഴിയാൻ എല്ലാവർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു.
യു പി എ സർക്കാരിലുണ്ടായിരുന്ന 16 മുൻ മന്ത്രിമാരെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു .
കപിൽ സിബൽ , അജിത് സിംഗ് , ഫറൂഖ് അബ്ദുള്ള , ബേനി പ്രസാദ് വർമ്മ , , പള്ളം രാജു , ഗിരിജാ വ്യാസ് , കൃഷ്ണ തീർത്ഥ്, എസ് കെ ജെന , സച്ചിൻ പൈലറ്റ് , ജിതേന്ദ്ര സിംഗ് , പ്രദീപ് ജെയിൻ ആദിത്യ , പി ബി നായിക്ക് , കെ കൃപാറാണി , എം എച്ച് ഗാവിറ്റ് എന്നിവർക്കെതിരെയാണ് നടപടികൾ ആരംഭിച്ചത് .
21 മുൻ മന്ത്രിമാർക്ക് ഒഴിപ്പിക്കലിന്റെ ആദ്യ നടപടിയായ നോട്ടീസും നൽകിക്കഴിഞ്ഞെന്ന് വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു .അവരവർക്ക് അനുവദിച്ചിരിക്കുന്ന വീടുകളിലേക്ക് മാറാൻ ഇവർക്ക് 15 ദിവസം
അനുവദിച്ചിട്ടുണ്ട് .
ഏ കെ ആന്റണി , വയലാർ രവി , കെ സി വേണു ഗോപാൽ , കെ വി തോമസ് , മുല്ലപ്പള്ളി രാമചന്ദ്രൻ , ശശി തരൂർ തുടങ്ങിയവർ ഇതിലുൾപ്പെടുന്നുണ്ട്

Photo: ഇന്ത്യക്ക് വേണ്ടി,അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി താഴെയുള്ള ജനപ്രതിനിധികള്‍ നല്‍കിയ സേവനങ്ങള്‍ എന്തെന്ന് കൂടി വിലയിരുത്തുക.
ഇവരില്‍ പലരും, ജനങ്ങളുടെ നികുതിപ്പണം  ഊറ്റിയെടുത്ത് കുടിച്ച്,സേവനത്തിന്‍റെ  ബാലപാഠം പോലും അറിയാത്ത കോടീശ്വരന്മാര്‍.
കെ.എം.രാധ
     683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാർ .. 
ന്യൂഡൽഹി : 683 ഗവണ്മെന്റ് ഫ്ലാറ്റുകളിൽ അനധികൃത താമസക്കാരാണുള്ളതെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു . ഇതിൽ 21 വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു . വീടൊഴിയാൻ എല്ലാവർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു. 
യു പി എ സർക്കാരിലുണ്ടായിരുന്ന 16 മുൻ മന്ത്രിമാരെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു .
   കപിൽ സിബൽ , അജിത് സിംഗ് , ഫറൂഖ് അബ്ദുള്ള , ബേനി പ്രസാദ് വർമ്മ , , പള്ളം രാജു , ഗിരിജാ വ്യാസ് , കൃഷ്ണ തീർത്ഥ്, എസ് കെ ജെന , സച്ചിൻ പൈലറ്റ് , ജിതേന്ദ്ര സിംഗ് , പ്രദീപ് ജെയിൻ ആദിത്യ , പി ബി നായിക്ക് , കെ കൃപാറാണി , എം എച്ച് ഗാവിറ്റ് എന്നിവർക്കെതിരെയാണ് നടപടികൾ ആരംഭിച്ചത് . 
  21 മുൻ മന്ത്രിമാർക്ക് ഒഴിപ്പിക്കലിന്റെ ആദ്യ നടപടിയായ നോട്ടീസും നൽകിക്കഴിഞ്ഞെന്ന് വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു .അവരവർക്ക് അനുവദിച്ചിരിക്കുന്ന വീടുകളിലേക്ക് മാറാൻ ഇവർക്ക് 15 ദിവസം 
അനുവദിച്ചിട്ടുണ്ട് . 
   ഏ കെ ആന്റണി , വയലാർ രവി , കെ സി വേണു ഗോപാൽ , കെ വി തോമസ് , മുല്ലപ്പള്ളി രാമചന്ദ്രൻ , ശശി തരൂർ തുടങ്ങിയവർ ഇതിലുൾപ്പെടുന്നുണ്ട്

Tuesday 29 July 2014

മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രിയും അനുയായികളും
സ്വകാര്യ അംഗീകൃത-അനംഗീകൃത കുത്തക വിദ്യാഭ്യാസ സ്ഥാപനങ്ങളെ, ലക്ഷക്കണക്കിന്‌ രൂപ കോഴ വാങ്ങാന്‍ സഹായിക്കുന്നുവെന്ന ചാനല്‍-പത്രവാര്‍ത്തകള്‍ ശരി.,
എളെറ്റില്‍ പോലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഉണ്ടായിട്ടും, പ്ലസ് 1 സീറ്റുകള്‍ അനുവദിക്കാത്തത്,എന്തുകൊണ്ട്?
മാതൃഭാഷ പോലും,തെറ്റില്ലാതെ എഴുതാന്‍ അറിയാത്ത വിധം,(എന്നിട്ടല്ലേ ഇംഗ്ലീച്ച്?) വിദ്യ,അനാഥമാക്കപ്പെട്ടു.
എന്തിന്,ആരോടാണ് ഈ നിഴല്‍ യുദ്ധം?
പൊതു വിദ്യാഭ്യാസമെന്ന സരസ്വതീക്ഷേത്രത്തിന്‍റെ അടിത്തറ ഇളക്കി, കഴുക്കോല്‍ ഊരിയെടുത്ത്‌ കോല്‍ക്കളി കളിക്കുന്ന ,സര്‍ക്കാരിന്‍റെ പോക്ക് അപകടത്തിലേക്ക്.
പത്ത്,ഇരുപതു,ഇരുപത്തഞ്ച് കുട്ടികള്‍ മാത്രമുള്ള സ്വകാര്യ അംഗീകൃത സ്കൂളുകള്‍ക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങി അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍, സ്കൂള്‍ നടത്തിപ്പ് ചിലവുകള്‍ നടത്താന്‍ ഒത്താശ നടത്തി അമ്മാനമാടാനുള്ളതല്ല,സാധാരണക്കാരുടെ നികുതിപ്പണം എന്ന് സര്‍ക്കാര്‍ ഓര്‍ക്കുക.
അവ,അടച്ചുപൂട്ടി,കുട്ടികളെയും ,അദ്ധ്യാപക-അനദ്ധ്യാപക വൃന്ദങ്ങളെയും സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റുക.
കേരളം മുഴുവന്‍ അനധികൃത പവര്‍കട്ട്,
കോഴിക്കോട് പെരുംമഴ പെയ്തിട്ടും, കഴിഞ്ഞ അര മാസമായി,കോര്‍പ്പറേഷന്‍ കുടിവെള്ളം കിട്ടാക്കനി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജപ്പാന്‍ ജല പദ്ധതി എവിടെ?
എവിടെപ്പോയി ജനപ്രതിനിധികള്‍?
സാധാരണക്കാരെ ഇങ്ങനെ'' കൊല്ലാക്കൊല ''?എത്രക്കാലം?
കെ.എം.രാധ

Photo: മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രിയും അനുയായികളും   
  സ്വകാര്യ അംഗീകൃത-അനംഗീകൃത കുത്തക വിദ്യാഭ്യാസ സ്ഥാപനങ്ങളെ, ലക്ഷക്കണക്കിന്‌  രൂപ   കോഴ വാങ്ങാന്‍  സഹായിക്കുന്നുവെന്ന  ചാനല്‍-പത്രവാര്‍ത്തകള്‍ ശരി.,
   എളെറ്റില്‍  പോലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിവിധ കോഴ്സുകള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഉണ്ടായിട്ടും, പ്ലസ് 1 സീറ്റുകള്‍  അനുവദിക്കാത്തത്,എന്തുകൊണ്ട്?
  മാതൃഭാഷ പോലും,തെറ്റില്ലാതെ എഴുതാന്‍ അറിയാത്ത വിധം,(എന്നിട്ടല്ലേ ഇംഗ്ലീച്ച്?)  വിദ്യ,അനാഥമാക്കപ്പെട്ടു.
എന്തിന്,ആരോടാണ് ഈ  നിഴല്‍ യുദ്ധം?
   പൊതു വിദ്യാഭ്യാസമെന്ന സരസ്വതീക്ഷേത്രത്തിന്‍റെ അടിത്തറ ഇളക്കി, കഴുക്കോല്‍ ഊരിയെടുത്ത്‌ കോല്‍ക്കളി കളിക്കുന്ന ,സര്‍ക്കാരിന്‍റെ  പോക്ക് അപകടത്തിലേക്ക്.
 പത്ത്,ഇരുപതു,ഇരുപത്തഞ്ച് കുട്ടികള്‍  മാത്രമുള്ള  സ്വകാര്യ അംഗീകൃത സ്കൂളുകള്‍ക്ക്  ലക്ഷങ്ങള്‍  കോഴ വാങ്ങി അദ്ധ്യാപക തസ്തികകള്‍  സൃഷ്ടിക്കാന്‍, സ്കൂള്‍ നടത്തിപ്പ് ചിലവുകള്‍ നടത്താന്‍ ഒത്താശ നടത്തി  അമ്മാനമാടാനുള്ളതല്ല,സാധാരണക്കാരുടെ  നികുതിപ്പണം എന്ന് സര്‍ക്കാര്‍ ഓര്‍ക്കുക.    
   അവ,അടച്ചുപൂട്ടി,കുട്ടികളെയും ,അദ്ധ്യാപക-അനദ്ധ്യാപക വൃന്ദങ്ങളെയും സര്‍ക്കാര്‍  സ്കൂളിലേക്ക് മാറ്റുക.
  കേരളം മുഴുവന്‍ അനധികൃത പവര്‍കട്ട്,  
  കോഴിക്കോട്  പെരുംമഴ പെയ്തിട്ടും,  കഴിഞ്ഞ  അര മാസമായി,കോര്‍പ്പറേഷന്‍  കുടിവെള്ളം കിട്ടാക്കനി.
    വര്‍ഷങ്ങള്‍    കഴിഞ്ഞിട്ടും  ജപ്പാന്‍   ജല പദ്ധതി  എവിടെ?
  എവിടെപ്പോയി ജനപ്രതിനിധികള്‍?
സാധാരണക്കാരെ ഇങ്ങനെ'' കൊല്ലാക്കൊല ''?എത്രക്കാലം?
കെ.എം.രാധ
കേരളത്തില്‍ മൂന്നാര്‍,വയനാട്, മാത്രമല്ല,പല സ്ഥലങ്ങളിലും വനം-കര ഭൂമി കൈയേറ്റങ്ങള്‍ ചില ഭരണകൂട ഉന്നതര്‍,പോലീസ്‌-റവന്യൂ അധികൃതരുടെ സഹായത്തോടെ തകൃതിയായി അരങ്ങേറുന്നു.
യുഡി എഫ് അധികാരത്തില്‍ വന്ന ശേഷം, മുഖ്യമന്ത്രിയുടെ വിശ്വാസ്യത പോലും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭങ്ങള്‍ ഏറെ .
അനധികൃത കെട്ടിട സമുച്ചയം ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയാല്‍,വീണ്ടും അവ തിരികെ കൊടുക്കണമെന്ന് കോര്‍പ്പറേറ്റുകള്‍,കോടതി വഴി ഉത്തരവുകള്‍ സമ്പാദിക്കുമെന്ന്,ആര്‍ക്കാണ് അറിയാത്തത്?
അതുകൊണ്ടുതന്നെ,അവ നശിപ്പിക്കപ്പെട്ടു.
ഇപ്പോള്‍, സര്‍ക്കാര്‍ വക ഭൂമി,സ്വകാര്യവ്യക്തികളുടെതെന്ന് കോടതി, എന്തടിസ്ഥാനത്തിലാണ്,ഉത്തരവിറക്കിയതെന്ന്, ചോദിക്കുക മാത്രമല്ല,തകര്‍ക്കപ്പെട്ട റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം,ജനങ്ങളുടെ നികുതികാശില്‍ നിന്ന്,കൊടുക്കുന്നതിന് പകരം ജനപ്രതിനിധികളുടെ ശമ്പളം,കമ്മീഷന്‍ എന്നിവയില്‍ നിന്ന് കൊടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ജനകീയ സമരങ്ങള്‍ ആവശ്യം.
പ്രകൃതിയുടെ വരദാനമായ മൂന്നാര്‍ നശിച്ചുകൊണ്ടിരിക്കുന്നു.
പാരിസ്ഥിതിക -അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങള്‍ രൂക്ഷം.
വിദേശ രാജ്യങ്ങളില്‍, ജര്‍മനിയില്‍ '' black forest' ഉള്‍പ്പെടെയുള്ളവ എങ്ങനെ സംരക്ഷിക്കപ്പെടുന്നു,?
ഒരു വൃക്ഷം വെട്ടിയാല്‍,എന്തായിരിക്കും അവസ്ഥ എന്ന് നാം അന്വേഷിക്കുക.
പൊതു സമൂഹത്തെ ഇരുട്ടില്‍ തള്ളി ,ചൂഷകര്‍ക്കൊപ്പം ചേര്‍ന്ന് കബളിപ്പിക്കുന്ന,സര്‍ക്കാറിന്റെ ''ഇരട്ട മുഖം'ചീന്തിയെറിയുക.
കെ.എം.രാധ

Photo: കേരളത്തില്‍  മൂന്നാര്‍,വയനാട്,  മാത്രമല്ല,പല സ്ഥലങ്ങളിലും  വനം-കര ഭൂമി കൈയേറ്റങ്ങള്‍ ചില  ഭരണകൂട ഉന്നതര്‍,പോലീസ്‌-റവന്യൂ അധികൃതരുടെ സഹായത്തോടെ  തകൃതിയായി  അരങ്ങേറുന്നു.
   യുഡി എഫ് അധികാരത്തില്‍  വന്ന ശേഷം, മുഖ്യമന്ത്രിയുടെ  വിശ്വാസ്യത പോലും പൊതുസമൂഹത്തില്‍  ചോദ്യം ചെയ്യപ്പെട്ട  സന്ദര്‍ഭങ്ങള്‍ ഏറെ .
     അനധികൃത  കെട്ടിട  സമുച്ചയം ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയാല്‍,വീണ്ടും അവ തിരികെ കൊടുക്കണമെന്ന് കോര്‍പ്പറേറ്റുകള്‍,കോടതി വഴി ഉത്തരവുകള്‍  സമ്പാദിക്കുമെന്ന്,ആര്‍ക്കാണ് അറിയാത്തത്?
    അതുകൊണ്ടുതന്നെ,അവ നശിപ്പിക്കപ്പെട്ടു.
    ഇപ്പോള്‍, സര്‍ക്കാര്‍ വക ഭൂമി,സ്വകാര്യവ്യക്തികളുടെതെന്ന്    കോടതി, എന്തടിസ്ഥാനത്തിലാണ്,ഉത്തരവിറക്കിയതെന്ന്, ചോദിക്കുക            മാത്രമല്ല,തകര്‍ക്കപ്പെട്ട  റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം,ജനങ്ങളുടെ  നികുതികാശില്‍ നിന്ന്,കൊടുക്കുന്നതിന് പകരം ജനപ്രതിനിധികളുടെ  ശമ്പളം,കമ്മീഷന്‍  എന്നിവയില്‍ നിന്ന് കൊടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ജനകീയ സമരങ്ങള്‍  ആവശ്യം.
     പ്രകൃതിയുടെ വരദാനമായ മൂന്നാര്‍ നശിച്ചുകൊണ്ടിരിക്കുന്നു.
 പാരിസ്ഥിതിക -അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങള്‍ രൂക്ഷം. 
വിദേശ രാജ്യങ്ങളില്‍, ജര്‍മനിയില്‍ '' black forest' ഉള്‍പ്പെടെയുള്ളവ   എങ്ങനെ സംരക്ഷിക്കപ്പെടുന്നു,?
ഒരു വൃക്ഷം വെട്ടിയാല്‍,എന്തായിരിക്കും അവസ്ഥ എന്ന് നാം അന്വേഷിക്കുക.
  പൊതു സമൂഹത്തെ ഇരുട്ടില്‍ തള്ളി ,ചൂഷകര്‍ക്കൊപ്പം ചേര്‍ന്ന് കബളിപ്പിക്കുന്ന,സര്‍ക്കാറിന്റെ ''ഇരട്ട മുഖം'ചീന്തിയെറിയുക.
കെ.എം.രാധ

Saturday 26 July 2014

മഹാത്മാഗാന്ധിയെ വര്‍ഗീയവാദി എന്ന് വിളിച്ച ,ഭീകരവാദികളുടെ കൂട്ടുകാരി വിവരദോഷി അരുന്ധതിറോയ്, ഇക്ബാല്‍ കെ.ബി.അടക്കമുള്ള എല്ലാ മാന്യമഹാജനങ്ങളുടെയും അറിവിലേക്ക് ....

Photo: മഹാത്മാഗാന്ധിയെ  വര്‍ഗീയവാദി എന്ന് വിളിച്ച ,ഭീകരവാദികളുടെ കൂട്ടുകാരി വിവരദോഷി  അരുന്ധതിറോയ്,  ഇക്ബാല്‍ കെ.ബി.അടക്കമുള്ള എല്ലാ മാന്യമഹാജനങ്ങളുടെയും അറിവിലേക്ക് ....
ഞങ്ങള്‍ രാഷ്ട്രത്തെ സ്വയം സേവിക്കുന്നവര്‍.....
ഞങ്ങള്‍ കോണ്ഗ്രസ്സുകാര്‍,സിപിഎം ,ആര്‍ എംപി ,മുസ്ലിം ലീഗുകാര്‍,കേരള കോണ്ഗ്രസ്സ് മാണി,ജേക്കബ്,സിപിഐ, ആം ആദ്മി അങ്ങനെ നൂറായിരം പാര്‍ട്ടിയും ,പാര്‍ട്ടി പ്രവര്‍ത്തകരും ഉള്ള കേരളത്തില്‍..ബിജെപി,ആര്‍ എസ് എസ് എന്ന് കേള്‍ക്കുന്നതും ,പറയുന്നതും എന്തോ അപരാധമെന്ന് കരുതുന്നവര്‍ ഉണ്ട്.
അവിടെയാണ്,തിരുത്തേണ്ടത്.
,മറ്റ് പാര്‍ട്ടികള്‍ രാഷ്ട്രത്തെ സേവിക്കുകയോ,സേവിക്കാതിരിക്കുകയോ ആവട്ടെ..
ഞങ്ങള്‍ രാഷ്ട്രത്തിന്‍റെ ജനാധിപത്യം,ഐക്യം,അഖണ്ഡത,മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് ഉച്ചത്തില്‍ ഘോഷിച്ചു കൊണ്ട്,മതമൈത്രിക്കും മനുഷ്യാവകാശത്തിനും വേണ്ടി പ്രവത്തിക്കുക.
സമൂഹത്തിന് മുന്‍പാകെ,കപട മതേതരന്മാരെ പരിചയപ്പെടുത്തുക.
ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക.
ഒട്ടും നിവര്‍ത്തിയില്ലാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമേ,ശാരീരികമായി തിരിച്ചടിക്കാവൂ.
ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ() ഒപ്പം ഇതെഴുതുന്നവളും ആവശ്യപ്രകാരം ഇത്രയും എഴുതി.
ആശംസകള്‍
കെ.എം.രാധ

Photo: ഞങ്ങള്‍  രാഷ്ട്രത്തെ  സ്വയം സേവിക്കുന്നവര്‍.....
  ഞങ്ങള്‍ കോണ്ഗ്രസ്സുകാര്‍,സിപിഎം ,ആര്‍ എംപി ,മുസ്ലിം ലീഗുകാര്‍,കേരള കോണ്ഗ്രസ്സ് മാണി,ജേക്കബ്,സിപിഐ, ആം ആദ്മി  അങ്ങനെ നൂറായിരം  പാര്‍ട്ടിയും ,പാര്‍ട്ടി പ്രവര്‍ത്തകരും  ഉള്ള കേരളത്തില്‍..ബിജെപി,ആര്‍ എസ് എസ് എന്ന്  കേള്‍ക്കുന്നതും ,പറയുന്നതും എന്തോ അപരാധമെന്ന് കരുതുന്നവര്‍  ഉണ്ട്.
  അവിടെയാണ്,തിരുത്തേണ്ടത്.
,മറ്റ് പാര്‍ട്ടികള്‍ രാഷ്ട്രത്തെ സേവിക്കുകയോ,സേവിക്കാതിരിക്കുകയോ ആവട്ടെ..
 ഞങ്ങള്‍  രാഷ്ട്രത്തിന്‍റെ   ജനാധിപത്യം,ഐക്യം,അഖണ്ഡത,മതേതരത്വം സംരക്ഷിക്കാന്‍  പ്രതിജ്ഞാബദ്ധമാണ് എന്ന് ഉച്ചത്തില്‍  ഘോഷിച്ചു കൊണ്ട്,മതമൈത്രിക്കും മനുഷ്യാവകാശത്തിനും വേണ്ടി പ്രവത്തിക്കുക.
  സമൂഹത്തിന് മുന്‍പാകെ,കപട മതേതരന്മാരെ പരിചയപ്പെടുത്തുക.
  ഇന്ത്യന്‍ അതിര്‍ത്തി  സംസ്ഥാനങ്ങളിലേക്ക്  പ്രവര്‍ത്തനം വ്യാപിപ്പിക്കുക.
  ഒട്ടും  നിവര്‍ത്തിയില്ലാത്ത  സന്ദര്‍ഭങ്ങളില്‍ മാത്രമേ,ശാരീരികമായി  തിരിച്ചടിക്കാവൂ.
  ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ() ഒപ്പം  ഇതെഴുതുന്നവളും  ആവശ്യപ്രകാരം ഇത്രയും എഴുതി.
  ആശംസകള്‍
 കെ.എം.രാധ
കേരളത്തിലെ എത്ര കോണ്ഗ്രസ്സ് രാഷ്ട്രീയ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ ആത്മകഥ വായിച്ചിട്ടുണ്ട്?
ഗാന്ധി വധം നടന്ന ശേഷം,ഇപ്പോള്‍,കാണുന്ന സകല തീവ്രവാദ/ന്യൂനപക്ഷ ധ്വംസന കേസുകളുടെയും 'പ്രഭവ സ്ഥാനം''ആര്‍ എസ് എസ് എന്ന് കെട്ടുകഥകള്‍ നിര്‍മിക്കുന്നത് പോലെ ,അതേ തന്ത്രങ്ങളാണ് എതിരാളികള്‍ ,ഗാന്ധിയുടെ കാര്യത്തിലും നിര്‍മ്മിച്ചെടുത്തത്‌.
മൂന്നു കമ്മീഷനുകള്‍ ആര്‍ എസ് എസിന് പങ്കില്ല എന്ന് കണ്ടെത്തിയിട്ടും ,അതെല്ലാം മറച്ചു വെച്ചു.
ഏത് പോലെ?
സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് മഹാത്മാ ഗാന്ധിയുടെ പേര് വെച്ച് ,ഇന്ത്യ 56 YEARS ഭരിച്ച നെഹറു കുടുംബത്തെപ്പോലെ.
ജസ്റ്റിസ്.കെ.ടി.തോമസിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.
ഇക്കാര്യത്തില്‍,വിഷ്ണു പാല,എന്‍.വി.ശങ്കരന്‍...പിന്നെ,ഈ വിഷയത്തില്‍ ആധികാരികമായി വിവരങ്ങള്‍ കൈവശമുള്ളവര്‍,ഇവിടെ പോസ്റ്റ്‌ കൊടുക്കുക.
കെ.എം.രാധ
Photo: കേരളത്തിലെ എത്ര കോണ്ഗ്രസ്സ് രാഷ്ട്രീയ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ  ആത്മകഥ വായിച്ചിട്ടുണ്ട്?
 ഗാന്ധി വധം നടന്ന  ശേഷം,ഇപ്പോള്‍,കാണുന്ന സകല  തീവ്രവാദ/ന്യൂനപക്ഷ ധ്വംസന കേസുകളുടെയും  'പ്രഭവ സ്ഥാനം''ആര്‍ എസ് എസ് എന്ന് കെട്ടുകഥകള്‍ നിര്‍മിക്കുന്നത് പോലെ ,അതേ തന്ത്രങ്ങളാണ് എതിരാളികള്‍  ,ഗാന്ധിയുടെ കാര്യത്തിലും നിര്‍മ്മിച്ചെടുത്തത്‌.
 മൂന്നു  കമ്മീഷനുകള്‍  ആര്‍ എസ് എസിന് പങ്കില്ല  എന്ന്  കണ്ടെത്തിയിട്ടും ,അതെല്ലാം  മറച്ചു വെച്ചു.
 ഏത് പോലെ? 
  സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് മഹാത്മാ ഗാന്ധിയുടെ പേര് വെച്ച് ,ഇന്ത്യ 56 YEARS ഭരിച്ച നെഹറു കുടുംബത്തെപ്പോലെ.
  ജസ്റ്റിസ്.കെ.ടി.തോമസിന്‍റെ  അഭിപ്രായത്തോട് യോജിക്കുന്നു.
   ഇക്കാര്യത്തില്‍,വിഷ്ണു പാല,എന്‍.വി.ശങ്കരന്‍...പിന്നെ,ഈ വിഷയത്തില്‍  ആധികാരികമായി  വിവരങ്ങള്‍  കൈവശമുള്ളവര്‍,ഇവിടെ പോസ്റ്റ്‌ കൊടുക്കുക.
കെ.എം.രാധ

Friday 25 July 2014

വിദ്യാലയങ്ങളില്‍ നോമ്പില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഉച്ച ഭക്ഷണം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം.
കേരളത്തില്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, മതേതര ,ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് , ബിജെപിയില്‍ മാത്രം വര്‍ഗീയത ആരോപിച്ച് നടത്തുന്ന ഇത്തരം ഗിമ്മിക്കുകള്‍ ഒരിക്കലും അംഗീകരിക്കനാവില്ല .
അത്തരം,സ്കൂളുകള്‍ക്ക് എതിരെ,നടപടിയെടുക്കുക.
സര്‍വത്ര അഴിമതിയില്‍ കുളിച്ച സര്‍ക്കാര്‍,ന്യൂനപക്ഷ പ്രീണനം ഇനിയും തുടര്‍ന്നാല്‍, യുപി എയുടെ ഗതിയായിരിക്കും കേരളത്തിലെ കോണ്ഗ്രസ്സിനും സംഭവിക്കുക.

Photo: വിദ്യാലയങ്ങളില്‍  നോമ്പില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌  ഉച്ച  ഭക്ഷണം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം.
കേരളത്തില്‍, ഉമ്മന്‍ചാണ്ടി  സര്‍ക്കാര്‍, മതേതര ,ജനാധിപത്യ മൂല്യങ്ങള്‍  സംരക്ഷിച്ചു കൊണ്ട് ,  ബിജെപിയില്‍ മാത്രം വര്‍ഗീയത  ആരോപിച്ച്   നടത്തുന്ന ഇത്തരം ഗിമ്മിക്കുകള്‍  ഒരിക്കലും അംഗീകരിക്കനാവില്ല  .
   അത്തരം,സ്കൂളുകള്‍ക്ക് എതിരെ,നടപടിയെടുക്കുക.
  സര്‍വത്ര  അഴിമതിയില്‍ കുളിച്ച  സര്‍ക്കാര്‍,ന്യൂനപക്ഷ പ്രീണനം ഇനിയും തുടര്‍ന്നാല്‍, യുപി എയുടെ  ഗതിയായിരിക്കും കേരളത്തിലെ  കോണ്ഗ്രസ്സിനും സംഭവിക്കുക.
വിദ്യാലയങ്ങളില്‍ നോമ്പില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഉച്ച ഭക്ഷണം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം.
കേരളത്തില്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, മതേതര ,ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് , ബിജെപിയില്‍ മാത്രം വര്‍ഗീയത ആരോപിച്ച് നടത്തുന്ന ഇത്തരം ഗിമ്മിക്കുകള്‍ ഒരിക്കലും അംഗീകരിക്കനാവില്ല .
അത്തരം,സ്കൂളുകള്‍ക്ക് എതിരെ,നടപടിയെടുക്കുക.
സര്‍വത്ര അഴിമതിയില്‍ കുളിച്ച സര്‍ക്കാര്‍,ന്യൂനപക്ഷ പ്രീണനം ഇനിയും തുടര്‍ന്നാല്‍, യുപി എയുടെ ഗതിയായിരിക്കും കേരളത്തിലെ കോണ്ഗ്രസ്സിനും സംഭവിക്കുക.
Photo: വിദ്യാലയങ്ങളില്‍  നോമ്പില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌  ഉച്ച  ഭക്ഷണം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം.
കേരളത്തില്‍, ഉമ്മന്‍ചാണ്ടി  സര്‍ക്കാര്‍, മതേതര ,ജനാധിപത്യ മൂല്യങ്ങള്‍  സംരക്ഷിച്ചു കൊണ്ട് ,  ബിജെപിയില്‍ മാത്രം വര്‍ഗീയത  ആരോപിച്ച്   നടത്തുന്ന ഇത്തരം ഗിമ്മിക്കുകള്‍  ഒരിക്കലും അംഗീകരിക്കനാവില്ല  .
   അത്തരം,സ്കൂളുകള്‍ക്ക് എതിരെ,നടപടിയെടുക്കുക.
  സര്‍വത്ര  അഴിമതിയില്‍ കുളിച്ച  സര്‍ക്കാര്‍,ന്യൂനപക്ഷ പ്രീണനം ഇനിയും തുടര്‍ന്നാല്‍, യുപി എയുടെ  ഗതിയായിരിക്കും കേരളത്തിലെ  കോണ്ഗ്രസ്സിനും സംഭവിക്കുക.

Thursday 24 July 2014

2014 ജൂലായ്‌ 12 SATURDAY' Mathrubhumi daily
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ''പ്രണാം''മലബാറില്‍ നിന്ന്(കോഴിക്കോട്,പാലക്കാട്,മലപ്പുറം,വയനാട്,കണ്ണൂര്‍) പ്ലസ് ടു കഴിഞ്ഞ് വിവിധ കോര്‍ഴ്സുകള്‍ക്ക് പഠിക്കുന്ന നിര്‍ദ്ധന നായര്‍ സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ധനം നല്‍കുന്നു.
www.pranammalabar.com
ഇതുപോലെ,ഇംഗ്ലണ്ട്,അമേരിക്ക,ആസ്ത്രേലിയ,ജര്‍മ്മനി ,ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മലയാളികള്‍ക്കും, കേരളത്തിലെ ''ബുദ്ധിയുള്ള തലച്ചോറുകളെ''സഹായിക്കാനാകും.
സഹ്ഹയം നല്‍കുന്നവര്‍ കഴിയുന്നതും,അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായി കൂടിയാലോചിച്ച ശേഷം,സഹായം തട്ടിത്തൂവി പോകാതെ ,കുട്ടികള്‍ക്ക് തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന വിധം പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
തിരുവനന്തപുരം കൈതമുക്ക് ഒറ്റുകാല്‍ ദേശവാസികള്‍ക്ക് അഭിനന്ദനങ്ങള്‍. 
അഹങ്കാരത്തെ നിശ്ശേഷം ഇല്ലാതാക്കുക
തിരുവനന്തപുരത്ത്, അയല്‍വാസി വഴി കെട്ടിയടച്ചത് കാരണം, മതിലിന് മുകളില്‍ കൂടി നടന്നുപോകുന്ന വീട്ടുകാരുടെ ചിത്രം കണ്ട് ഞെട്ടിപ്പോയി.
മാത്രമോ,അച്ഛന്‍ ,കാറപകടത്തില്‍ മരിച്ച ടെക്നോ പാര്‍ക്ക് ജീവനക്കാരന്‍ മകന്‍റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ കഴിയാതെ പൊട്ടിക്കരയുന്നതും കണ്ടു.
ഇത്തരം നീചന്മാര്‍ സമൂഹത്തിന് അപമാനം.
നാട്ടുകാര്‍,മതില്‍ പൊളിച്ച്, ജഡത്തിന് വഴിയൊരുക്കി.
ഹിന്ദു,എന്നും ഹിന്ദുവിന്റെ ശത്രു തന്നെ.
ഈ അനൈക്യമാണ്,എല്ലാ അപകടങ്ങളുടെയും,,താഴ്ച്ചയുടെയുംഅടിവേരുകള്‍.
അവ,പിഴുതെടുത്ത് നശിപ്പിക്കേണ്ട കാലം കഴിഞ്ഞു.
ഇല്ലെങ്കില്‍,സ്വയം,നശിക്കും

Wednesday 23 July 2014

ജൂതന്മാര്‍ ഉടമസ്ഥരായുള്ള ഇവ മതഭ്രാന്തന്മാര്‍ ഉപേക്ഷിക്കുമോ:
Google, (acquired YouTube in 2006) …owners Sergei Brin and Larry Page
Facebook ………..owner Mark Zuckerberg
Wikipedia……….. owners James Wales and Larry Sanger
Yahoo ………… owner Terry Semel
My Space ………..owners Josh Berman, Brad Greenspan, Tom Anderson
PayPal……… founder/owners Peter Thiel and Max Levchin
PalTalk……….CEO and owner Jason
INFORMATION FORWARDED BY VISHNU PALA. THANKS AI LOT..VISHNU.

Photo: ജൂതന്മാര്‍ ഉടമസ്ഥരായുള്ള ഇവ മതഭ്രാന്തന്മാര്‍ ഉപേക്ഷിക്കുമോ:
Google, (acquired YouTube in 2006) …owners Sergei Brin and Larry Page
Facebook ………..owner Mark Zuckerberg
Wikipedia……….. owners James Wales and Larry Sanger
Yahoo ………… owner Terry Semel
My Space ………..owners Josh Berman, Brad Greenspan, Tom Anderson
PayPal……… founder/owners Peter Thiel and Max Levchin
PalTalk……….CEO and owner Jason
INFORMATION  FORWARDED BY VISHNU PALA. THANKS  AI LOT..VISHNU.
ചാഞ്ചല്യൻ എന്ന സുഹൃത്ത് ഈ മുഖ പുസ്തകത്തില്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഇവിടെ 'വിജ്ഞാനത്തിന്‍റെ വിപണി തുറക്കാന്‍'' സഹായിക്കുന്നത് നിങ്ങളെപ്പോലെയുള്ള അനേകങ്ങള്‍.സത്യത്തിന്‍റെ,നീതിയുടെ ,പരസ്പര സ്നേഹത്തിന്റെ,മതേതര ചിന്താധാരകളുടെ, സര്‍വോപര
ി ''ഒറ്റ ഇന്ത്യ ,ഒരു ജനത'എന്ന സങ്കല്‍പ്പത്തില്‍ ഊന്നിക്കൊണ്ടുള്ള അഭിപ്രായ സമന്വയമാണ് വേണ്ടതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.
K.M.RADHA

July 21 at 11:49am ··
പലസ്തീൻ, ചില തുണിയുടുക്കാത്ത സത്യങ്ങൾ.
ലോകത്ത് പലസ്തീനെ ഏറ്റവും കൂടുതൽ എല്ലാ അർഥത്തിലും സഹായിച്ചിട്ടുള്ളത് ഇന്ത്യ ആണ്. അന്ന് മതേതരരാജ്യം സ്വപ്നം കാണുന്ന PLOക്ക് ആയിരുന്നു പലസ്തീന്റെ നേതൃത്വം. കശ്മീരിലെ പാകിസ്ഥാൻ കടന്നുകയറ്റത്തെ അവർ അപലപിച്ചിരുന്നു. ഇന്ന് ഹമ്മാസ് എന്ന ഭീകര സംഘടന പാലസ്തീന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു.
ഹമ്മാസ് എന്നത് ഒരു ഭീകര സംഘടന മാത്രം, ഇവർ കാശ്മീരിലെയും, അഫ്ഗാനിസ്ഥാനിലെയും ഭീകരന്മാരെ സഹായിക്കുന്നു. PLO നേതാവ് യാസർ അരാഫത്തിനെ പോലെ ഇന്ത്യക്കെതിരെ പാകിസ്താൻ ആക്രമണം നടത്തിയപ്പോൾ അപലപിച്ചില്ല (മുംബൈയിലടക്കം )
ഹമ്മാസ് പലപ്പോഴും ഇസ്രായേലിനു ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന പണി ചെയ്യുന്നവരാണ്.
ഹമ്മാസ് ഇസ്രായേലിന്റെ 3 പൗരന്മാരെ തട്ടി കൊണ്ടുപോയി. അവരെ വിട്ടു തരണം എന്നാവശ്യപ്പെട്ടപ്പോൾ രാംജിറാവ് സ്പീകിങ്ങ് എന്ന സിനിമയിൽ ഇന്നസെന്റ് "ഉർമിസ് തമ്പാൻ ഇപ്പൊ ചത്തെ ഉള്ളല്ലോ" എന്ന് പറയുന്ന ലാഘവത്തോടെ അവരെ ഞങ്ങൾ കൊന്നു എന്ന് പറഞ്ഞു.
  ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും ഹമ്മാസ് വെടിവച്ചു കൊണ്ടേയിരുന്നു.
  വെടി ലക്ഷ്യത്തിൽ എത്തുമോ എന്നത് സ്വർഗത്തിൽ പോയി 17 ഹൂറിമാരെ എത്രയും വേഗം സ്വന്തമാക്കാനുള്ള ആവേശത്തിൽശ്രദ്ധിച്ചില്ല.
  ഇസ്രായേലിന്റെ മിസൈൽ കുട്ടികളെ കൊല്ലാനുള്ളതും, ഹമ്മാസിന്റെ മിസൈൽ വൃത്തികെട്ടവൻമാരെ കൊല്ലാനുള്ളതും അല്ല. ചിലർ മരിച്ച കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ചു ഫണ്ട്‌ ഉണ്ടാക്കുന്നു ചിലർ അത് ചെയ്യുന്നില്ല, അത്രേ വ്യത്യാസം ഉള്ളു.
ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ
ഇതെല്ലാം ഞങ്ങളെ പോലുള്ള ജന്മികളുടെ വിനോദമാണെന്നു പറഞ്ഞു അന്താരാഷ്‌ട്ര ജന്മി രാജ്യങ്ങൾ നമുക്കെതിരെ ഉപരോധം കൊണ്ട് വന്നപ്പോൾ, ഇസ്രയേൽ നമ്മെ അനുകൂലിച്ചു.
കാശ്മീരിലെ പണ്ഡിറ്റ്‌ കൾ അനുഭവിക്കുന്ന യാതന പലസ്തീൻകാരെക്കാൾ എത്രയോ വലുതാണ്‌. 
കാശ്മീരിലെ ഭീകരന്മാർക്കും നമ്മടെ സിപിഎം നും ഒരേ സ്വഭാവം ആയതു കൊണ്ടാണോ സിപിഎം പണ്ഡിറ്റ്‌ കളെ അനുകൂലിക്കാത്തത് ?
ഇനി എന്നെങ്കിലും ഒരു ദിവസം കാശ്മീരി പണ്ഡിറ്റ്‌ കൾ തിരിച്ചടിച്ചാൽ അത് ഹിന്ദു ഭീകരവാദവും, മുസ്ലിം വംശീയ ഉന്മൂലനവും ആവും. ഈ ഇരട്ടതാപ്പ് രാഷ്ട്രീയം തന്നെ അല്ലെ ഇസ്രയേൽ അനുഭവിക്കുന്ന പ്രശ്നം ?
: ഇന്ത്യ ഇസ്രായേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയത് "ഇടതുപക്ഷം" പിന്തുണയ്ക്കുന്ന ഒന്നാം UPA യുടെ കാലത്താണ്.
അന്ന് പിന്തുണ പിൻവലിക്കാതെ മീൻ കറിയിൽ ഉപ്പില്ലായിരുന്നു എന്ന് പറഞ്ഞ് പിന്തുണ പിൻവലിച്ചത്‌ പിൽക്കാല  ചരിത്രം
Mohan Das എഴുതുന്നതും  കൂടി ചേര്‍ത്ത്  വായിക്കുക 
ഒരു ചെറിയ തിരുത്തല്‍ ഈ പോസ്റ്റില്‍ ആവശ്യം ഉണ്ട്. വസ്തുതാപരമായ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിക്കട്ടെ. ബാക്കിയൊക്കെ സത്യം മാത്രം.

PLO എന്ന സംഘടന ഇപ്പോഴും ഉണ്ട്. പക്ഷെ അവരുടെ സ്വാധീനം ഹമാസ് എന്ന ഭീകര സംഘടാനയുടെ വരവോടെ അപ്രസ്ക്തമാവുകയായിരുന്നു. അല്ലാതെ പി
 എല്‍ ഓ വിനെ ഹമാസ് ഏറ്റെടുക്കുക അല്ലായിരുന്നു. തീവ്ര ചിന്താഗതിക്കരോട് മത്സരിച്ചു അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. 

പിന്ന്റെ സ്വര്‍ഗത്തില്‍ 17 ഹൂറി മാരല്ല. എന്തിനാണ് എണ്ണം കുറക്കുന്നത്? 72 ഹൂറിമാര്‍ ആണ് അവിടെ കാത്തിരിക്കുന്നത്. 

Quran-(78: 33-34):“And young full-breasted (mature) maidens of equal age, and a full cup of wine.”

Quran-(55:57-58): “Then which of the blessings of your lord will you both (jinn and men) deny? (In beauty) they are like rubies and coral”.

Quran-(56:7-40): “ …we created the houris and made them virgins, loving companions for those on the right hand….”





Photo: ചാഞ്ചല്യൻ എന്ന  സുഹൃത്ത്  ഈ മുഖ പുസ്തകത്തില്‍  കൊടുക്കാന്‍ ആവശ്യപ്പെട്ടു.
 ഇവിടെ 'വിജ്ഞാനത്തിന്‍റെ വിപണി തുറക്കാന്‍''  സഹായിക്കുന്നത് നിങ്ങളെപ്പോലെയുള്ള  അനേകങ്ങള്‍.സത്യത്തിന്‍റെ,നീതിയുടെ ,പരസ്പര സ്നേഹത്തിന്റെ,മതേതര ചിന്താധാരകളുടെ, സര്‍വോപരി ''ഒറ്റ ഇന്ത്യ ,ഒരു ജനത'എന്ന  സങ്കല്‍പ്പത്തില്‍  ഊന്നിക്കൊണ്ടുള്ള  അഭിപ്രായ  സമന്വയമാണ്  വേണ്ടതെന്ന് ഒരിക്കല്‍ക്കൂടി  ഓര്‍മ്മിപ്പിക്കുന്നു.
K.M.RADHA
July 21 at 11:49am ·· 
    പലസ്തീൻ, ചില തുണിയുടുക്കാത്ത സത്യങ്ങൾ.
  ലോകത്ത് പലസ്തീനെ ഏറ്റവും കൂടുതൽ എല്ലാ അർഥത്തിലും സഹായിച്ചിട്ടുള്ളത് ഇന്ത്യ ആണ്. അന്ന് മതേതരരാജ്യം സ്വപ്നം കാണുന്ന PLOക്ക് ആയിരുന്നു പലസ്തീന്റെ നേതൃത്വം. കശ്മീരിലെ പാകിസ്ഥാൻ കടന്നുകയറ്റത്തെ അവർ അപലപിച്ചിരുന്നു. ഇന്ന് ഹമ്മാസ് എന്ന ഭീകര സംഘടന പാലസ്തീന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു.
  ഹമ്മാസ് എന്നത് ഒരു ഭീകര സംഘടന മാത്രം, ഇവർ കാശ്മീരിലെയും, അഫ്ഗാനിസ്ഥാനിലെയും ഭീകരന്മാരെ സഹായിക്കുന്നു. PLO നേതാവ് യാസർ അരാഫത്തിനെ പോലെ ഇന്ത്യക്കെതിരെ പാകിസ്താൻ ആക്രമണം നടത്തിയപ്പോൾ അപലപിച്ചില്ല (മുംബൈയിലടക്കം )
ഹമ്മാസ് പലപ്പോഴും ഇസ്രായേലിനു ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന പണി ചെയ്യുന്നവരാണ്.
  ഹമ്മാസ് ഇസ്രായേലിന്റെ 3 പൗരന്മാരെ തട്ടി കൊണ്ടുപോയി. അവരെ വിട്ടു തരണം എന്നാവശ്യപ്പെട്ടപ്പോൾ രാംജിറാവ് സ്പീകിങ്ങ് എന്ന സിനിമയിൽ ഇന്നസെന്റ് "ഉർമിസ് തമ്പാൻ ഇപ്പൊ ചത്തെ ഉള്ളല്ലോ" എന്ന് പറയുന്ന ലാഘവത്തോടെ അവരെ ഞങ്ങൾ കൊന്നു എന്ന് പറഞ്ഞു.
  ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും ഹമ്മാസ് വെടിവച്ചു കൊണ്ടേയിരുന്നു.വെടി ലക്ഷ്യത്തിൽ എത്തുമോ എന്നത് സ്വർഗത്തിൽ പോയി 17 ഹൂറിമാരെ എത്രയും വേഗം സ്വന്തമാക്കാനുള്ള ആവേശത്തിൽശ്രദ്ധിച്ചില്ല.
   ഇസ്രായേലിന്റെ മിസൈൽ കുട്ടികളെ കൊല്ലാനുള്ളതും, ഹമ്മാസിന്റെ മിസൈൽ വൃത്തികെട്ടവൻമാരെ കൊല്ലാനുള്ളതും അല്ല. ചിലർ മരിച്ച കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ചു ഫണ്ട്‌ ഉണ്ടാക്കുന്നു ചിലർ അത് ചെയ്യുന്നില്ല, അത്രേ വ്യത്യാസം ഉള്ളു.
ഇന്ത്യ അണുബോംബ് പരീക്ഷിച്ചപ്പോൾ 
  ഇതെല്ലാം ഞങ്ങളെ പോലുള്ള ജന്മികളുടെ വിനോദമാണെന്നു പറഞ്ഞു അന്താരാഷ്‌ട്ര ജന്മി രാജ്യങ്ങൾ നമുക്കെതിരെ ഉപരോധം കൊണ്ട് വന്നപ്പോൾ, ഇസ്രയേൽ  നമ്മെ  അനുകൂലിച്ചു.
  കാശ്മീരിലെ പണ്ഡിറ്റ്‌ കൾ അനുഭവിക്കുന്ന യാതന പലസ്തീൻകാരെക്കാൾ എത്രയോ വലുതാണ്‌. കാശ്മീരിലെ ഭീകരന്മാർക്കും നമ്മടെ സിപിഎം നും ഒരേ സ്വഭാവം ആയതു കൊണ്ടാണോ സിപിഎം പണ്ഡിറ്റ്‌ കളെ അനുകൂലിക്കാത്തത് ?
   ഇനി എന്നെങ്കിലും ഒരു ദിവസം കാശ്മീരി പണ്ഡിറ്റ്‌ കൾ തിരിച്ചടിച്ചാൽ അത് ഹിന്ദു ഭീകരവാദവും, മുസ്ലിം വംശീയ ഉന്മൂലനവും ആവും. ഈ ഇരട്ടതാപ്പ് രാഷ്ട്രീയം തന്നെ അല്ലെ ഇസ്രയേൽ അനുഭവിക്കുന്ന പ്രശ്നം ?
  : ഇന്ത്യ    ഇസ്രായേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയത് "ഇടതുപക്ഷം" പിന്തുണയ്ക്കുന്ന ഒന്നാം UPA യുടെ കാലത്താണ്. 
  അന്ന് പിന്തുണ പിൻവലിക്കാതെ മീൻ കറിയിൽ ഉപ്പില്ലായിരുന്നു എന്ന് പറഞ്ഞ് പിന്തുണ പിൻവലിച്ചത്‌ പിൽകാല ചരിത്രം

Tuesday 22 July 2014

  •   
    പിടിയിലായ സിദ്ധന്‍ കലാപം ഉണ്ടാക്കാന്‍ പദ്ധതിയിട്ട തീവ്രവാദി
    www.manoramanews.com
    മന്ത്രവാദത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ സിദ്ധന്‍ ഏജന്‍റുമാരെ വച്ചാണ് മന്ത്രവാദം പിടിച്ചിരുന്നത്. ക്ഷേത്രങ്ങള്‍ ആക്രമിച്ച് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതിയിട്ട തീവ്രവാദികൂടിയായിരുന്നു പ്രതി. 2004ല്‍...
  • K.M.RADHA കേരളത്തില്‍ തീവ്രവാദികളെ പാലൂട്ടി വളര്‍ത്തിയത് ഇരുമുന്നണികളിലെ പ്രമുഖര്‍.പൂച്ചകള്‍ ഒളിഞ്ഞിരുന്ന് എലികളെ പിടിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇരുമുന്നണികളും ഓര്‍ത്താല്‍ അവര്‍ക്ക് നല്ലത്.കേരളത്തില്‍,മതങ്ങള്‍ തമ്മില്‍ ശത്രുതാ മനോഭാവം ഉണ്ടാക്കിയതും ,മതമൈത്രി ചിതറി തെറിച്ചതും വോട്ടു പ്രീണനം കൊണ്ട്,സംവരണം അട്ടിമറിച്ചതും ഈ കപട മുന്നണികള്‍.
    സാമ്പത്തിക പരാധീനതയുള്ളവരെ ജാതി,മതം വേര്‍തിരിച്ച് ആനുകൂല്യങ്ങള്‍ നിഷേധിച്ചതും ,എന്തും ആര്‍ എസ് എസ് ,ബിജെപി യുടെ തലയില്‍ കെട്ടിവെച്ച് ,സ്വയം രക്ഷപ്പെട്ടതും ഒക്കെ കേരളീയര്‍ ഓര്‍ക്കുന്നു

  • .
LikeLike ·  · 
സ്വന്തം സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ നൂറുകൂട്ടം പ്രശ്നങ്ങള്‍ക്ക് ചെറുവിരല്‍ അനക്കാതെ അന്യരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യ സഭ-ലോക്സഭ യില്‍നിന്ന് അട്ടഹസിച്ചു കൊണ്ട് ,സഭ ബഹിഷ്കരിക്കുന്ന താന്തോന്നികളായ(സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ) എംപിമാരെ,അതതു സംസ്ഥാനങ്ങളിലെ ജനം വഴിയില്‍ തടഞ്ഞുനിര്‍‍ത്തി കല്ലെറിയുക..
എന്താണ്,സരിതോര്‍ജ്ജം വേണുഗാനം ,പി.എസ്..ശ്രീധരന്‍ പിള്ളയോട് ചാനലില്‍ പറഞ്ഞത്..?
''കഴിഞ്ഞ ലോക്സഭയില്‍ ബിജെപി, സഭയില്‍ ബഹളമുണ്ടാ ക്കിയില്ലേ'എന്ന്..
ഓ..അപ്പോള്‍,ബിജെപിയെ ,തോല്‍പ്പിക്കാനാണ് ,അല്ലാതെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാനല്ല, കേരളത്തിലെ എംപിമാരെ ഡല്‍ഹിക്ക് കെട്ടിയെടുത്തത്?
ഇവര്‍ വന്ന് അവരവരുടെ മണ്ഡലങ്ങളിലെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍,അവരെ വഴിയില്‍ തടയാന്‍ ഞങ്ങളും വരാം.
കഴിഞ്ഞ10 years കേന്ദ്രം അനുവദിച്ച എത്രയെത്ര ഫണ്ടുകള്‍ ചിലവഴിക്കാതെ ലാപ്സാക്കി എന്ന് മുന്‍ എംപിമാര്‍ കേരളീയരോട് സത്യ പ്രസ്താവന നടത്തട്ടെ.
ഇത്തരം കാപാലികര്‍ക്ക് വോട്ടുകള്‍ കൊടത്ത് വിജയിപ്പിച്ച കേരളീയരെ ലജ്ജിക്കൂ
കെ.എം.രാധ

Photo: സ്വന്തം സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ നൂറുകൂട്ടം പ്രശ്നങ്ങള്‍ക്ക് ചെറുവിരല്‍ അനക്കാതെ അന്യരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യ സഭ-ലോക്സഭ യില്‍നിന്ന് അട്ടഹസിച്ചു കൊണ്ട് ,സഭ ബഹിഷ്കരിക്കുന്ന താന്തോന്നികളായ(സ്വന്തം  ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്ന )  എംപിമാരെ,അതതു സംസ്ഥാനങ്ങളിലെ ജനം വഴിയില്‍ തടഞ്ഞുനിര്‍‍ത്തി കല്ലെറിയുക..
        എന്താണ്,സരിതോര്‍ജ്ജം വേണുഗാനം ,പി.എസ്..ശ്രീധരന്‍ പിള്ളയോട് ചാനലില്‍ പറഞ്ഞത്..?
  ''കഴിഞ്ഞ ലോക്സഭയില്‍ ബിജെപി, സഭയില്‍ ബഹളമുണ്ടാ  ക്കിയില്ലേ'എന്ന്..
  ഓ..അപ്പോള്‍,ബിജെപിയെ ,തോല്‍പ്പിക്കാനാണ് ,അല്ലാതെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാനല്ല, കേരളത്തിലെ എംപിമാരെ ഡല്‍ഹിക്ക് കെട്ടിയെടുത്തത്?
  ഇവര്‍ വന്ന് അവരവരുടെ മണ്ഡലങ്ങളിലെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍,അവരെ വഴിയില്‍ തടയാന്‍ ഞങ്ങളും വരാം. 
   കഴിഞ്ഞ10 years കേന്ദ്രം അനുവദിച്ച എത്രയെത്ര ഫണ്ടുകള്‍ ചിലവഴിക്കാതെ ലാപ്സാക്കി എന്ന് മുന്‍ എംപിമാര്‍ കേരളീയരോട് സത്യ പ്രസ്താവന നടത്തട്ടെ.
  ഇത്തരം  കാപാലികര്‍ക്ക്  വോട്ടുകള്‍ കൊടത്ത്  വിജയിപ്പിച്ച  കേരളീയരെ  ലജ്ജിക്കൂ
കെ.എം.രാധ

Monday 21 July 2014

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ''സമദൂരം,ശരിദൂരം എന്‍ എസ് എസ് നേതൃത്വം ഏതെങ്കിലും തരത്തിലുള്ള സന്ധി,സംഭാഷണങ്ങള്‍ക്ക് തയാറാവുന്നത് ആത്മഹത്യാപരം.!.
കേരളത്തിലെ സാധാരണക്കാരും,പാവങ്ങളുമായ ഹിന്ദുക്കളെ മുഴുവന്‍ ഒന്നടക്കം വിഡ്ഢികളാക്കി ,നിര്‍ദ്ധന ഹൈന്ദവ വിധവകള്‍ക്ക്‌ ,ഒരു കൂര വെയ്ക്കാന്‍ പോലും ,( സൗജന്യമായി 2 ലക്ഷം രൂപ കൃസ്ത്യന്‍,പാര്‍സി,മുസ്ലിം,സിഖു വിധവകള്‍ക്ക് നല്‍കുന്ന )ഒരു രൂപ പോലും കൊടുക്കാന്‍ തയാറാവാത്ത മതേതരന്‍ മുഖ്യമന്ത്രിയെ അന്തസ്സ്,ആത്മാഭിമാനം,തന്റേടമുള്ള ഹൈന്ദവര്‍ ബഹിഷ്കരിക്കുക.
എന്തുകൊണ്ട്?
സംവരണം അട്ടിമറിക്കുന്നു.
ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയി എന്ന കൊടിയ അപരാധം കൊണ്ട്,മുന്നോക്ക സമുദായത്തില്‍പ്പെട്ടവരിലെ മിടുക്കരെ/മിടുക്കികളെ തഴഞ്ഞ് സകല ഉയര്‍ന്ന തസ്തികകളിലും ഈ മുഖ്യന്‍,ആരെയാണ് പ്രതിഷ്ഠിച്ചതെന്ന് ഹൈന്ദവര്‍ അന്വേഷിക്കട്ടെ.
പട്ടികജാതി -പട്ടിക വര്‍ഗ്ഗ -ആദിവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും അവരുടെ കൈകളിലെത്തുന്നില്ല.
ആദിവാസി കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് കൊണ്ട്, ഗുരുതര രോഗങ്ങള്‍ വന്ന് മരിച്ചാലും ഈ മുഖ്യനും ,മന്ത്രിസഭയും പൊട്ടിച്ചിരിക്കും.
പണം വാരി ഹൈന്ദവ ക്ഷേത്രങ്ങളില്‍ നിന്ന് കാണിയ്ക്കയായി മാസം തോറും ലഭിക്കുന്ന നാലും,അഞ്ചും കോടി രൂപയില്‍,ഒരു രൂപ പോലും സാമ്പത്തിക പരാധീനതയുള്ള ഹിന്ദുക്കള്‍ക്ക് നല്‍കാനായി ഒരു ട്രസ്റ്റ് പോലും രൂപീകരിക്കാന്‍ തയാറാവാത്ത,
ഉള്ള കാശ് മുഴുവന്‍ വിഴുങ്ങുന്ന മുഖ്യമന്ത്രിയെ,ആഭ്യന്തരമന്ത്രി,....കുറെ മതേതര കോണ്ഗ്രസ്സ് ,ഹൈന്ദവ എം.പി-മന്ത്രിമാരെ പുറംതള്ളാന്‍ ,തയാറാവുക.
കോര്‍പ്പറേറ്റുകള്‍ക്കും,കള്ളനോട്ട് കടത്ത്,മയക്കുമരുന്ന്,സ്വര്‍ണ്ണ കടത്തുകാര്‍ക്കും പറുദീസ നിര്‍മിക്കാന്‍ ,
പരിസ്ഥിതി തകര്‍ക്കാന്‍,ഹൈന്ദവരുടെ സാംസ്കാരിക പഴമ മുച്ചൂടും നശിപ്പിക്കാന്‍,'
കപട വികസന'മെന്ന പേരില്‍ ആറന്മുള വിമാനത്താവളം പണിയും എന്ന മുഖ്യന്‍റെ,കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പ്രമാണിമാരുടെ,ധിക്കാരത്തിന് എതിരെ പൊരുതുക.
കേരളത്തില്‍ നടുവൊടിക്കും നിരത്തുകള്‍ നന്നാക്കാനോ,
മൂക്കുപൊത്തും മാലിന്യം നീക്കം ചെയ് വാനോ സര്‍ക്കാരിന് നേരമില്ല
, കെഎസ് ആര്‍ ടിസിയെ നശിപ്പിക്കാന്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ്‌ കൊടുക്കാനും,കുത്തകകളെ നിലനിര്‍ത്തിക്കൊണ്ട് പോകാനും സര്‍വ ഒത്താശയും നല്‍കുന്ന ,
വിദ്യാഭ്യാസം, മുന്‍ സര്‍ക്കാരും കൂടി സഹകരിച്ച് ഈജിയന്‍ തൊഴുത്താക്കിയ സര്‍ക്കാര്‍,
(സത്യം വിളിച്ചു പറഞ്ഞ കെ.എസ്.യു,ആ പ്രസ്താവന പിന്തുണച്ച, ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍.) ,സാധാരണക്കാരുടെ നീറും പ്രശ്നങ്ങള്‍ക്ക് നേരെ പിന്തിരിയുന്ന കാഴ്ച ഭയാനകം.
കെ.എം.രാധ

Photo: മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയുമായി  ''സമദൂരം,ശരിദൂരം  എന്‍ എസ് എസ്  നേതൃത്വം ഏതെങ്കിലും തരത്തിലുള്ള സന്ധി,സംഭാഷണങ്ങള്‍ക്ക് തയാറാവുന്നത് ആത്മഹത്യാപരം.!.
   കേരളത്തിലെ സാധാരണക്കാരും,പാവങ്ങളുമായ ഹിന്ദുക്കളെ മുഴുവന്‍ ഒന്നടക്കം വിഡ്ഢികളാക്കി ,നിര്‍ദ്ധന ഹൈന്ദവ വിധവകള്‍ക്ക്‌ ,ഒരു കൂര വെയ്ക്കാന്‍ പോലും ,(  സൗജന്യമായി 2  ലക്ഷം രൂപ  കൃസ്ത്യന്‍,പാര്‍സി,മുസ്ലിം,സിഖു വിധവകള്‍ക്ക്  നല്‍കുന്ന )ഒരു രൂപ പോലും കൊടുക്കാന്‍ തയാറാവാത്ത മതേതരന്‍ മുഖ്യമന്ത്രിയെ അന്തസ്സ്,ആത്മാഭിമാനം,തന്റേടമുള്ള ഹൈന്ദവര്‍ ബഹിഷ്കരിക്കുക.
 എന്തുകൊണ്ട്?
  സംവരണം  അട്ടിമറിക്കുന്നു.
   ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയി എന്ന കൊടിയ അപരാധം കൊണ്ട്,മുന്നോക്ക സമുദായത്തില്‍പ്പെട്ടവരിലെ  മിടുക്കരെ/മിടുക്കികളെ തഴഞ്ഞ്  സകല ഉയര്‍ന്ന തസ്തികകളിലും  ഈ  മുഖ്യന്‍,ആരെയാണ് പ്രതിഷ്ഠിച്ചതെന്ന് ഹൈന്ദവര്‍  അന്വേഷിക്കട്ടെ.
 പട്ടികജാതി -പട്ടിക വര്‍ഗ്ഗ  -ആദിവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍  പോലും അവരുടെ കൈകളിലെത്തുന്നില്ല.
  ആദിവാസി കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് കൊണ്ട്, ഗുരുതര രോഗങ്ങള്‍ വന്ന് മരിച്ചാലും ഈ മുഖ്യനും ,മന്ത്രിസഭയും പൊട്ടിച്ചിരിക്കും.
   പണം വാരി ഹൈന്ദവ  ക്ഷേത്രങ്ങളില്‍ നിന്ന് കാണിയ്ക്കയായി മാസം തോറും  ലഭിക്കുന്ന  നാലും,അഞ്ചും കോടി രൂപയില്‍,ഒരു രൂപ പോലും   സാമ്പത്തിക  പരാധീനതയുള്ള ഹിന്ദുക്കള്‍ക്ക്  നല്‍കാനായി  ഒരു ട്രസ്റ്റ് പോലും രൂപീകരിക്കാന്‍  തയാറാവാത്ത,
ഉള്ള കാശ് മുഴുവന്‍  വിഴുങ്ങുന്ന   മുഖ്യമന്ത്രിയെ,ആഭ്യന്തരമന്ത്രി,....കുറെ മതേതര കോണ്ഗ്രസ്സ് ,ഹൈന്ദവ എം.പി-മന്ത്രിമാരെ പുറംതള്ളാന്‍ ,തയാറാവുക.
    കോര്‍പ്പറേറ്റുകള്‍ക്കും,കള്ളനോട്ട് കടത്ത്,മയക്കുമരുന്ന്,സ്വര്‍ണ്ണ കടത്തുകാര്‍ക്കും പറുദീസ നിര്‍മിക്കാന്‍ ,  
പരിസ്ഥിതി  തകര്‍ക്കാന്‍,ഹൈന്ദവരുടെ സാംസ്കാരിക പഴമ മുച്ചൂടും നശിപ്പിക്കാന്‍,'
  കപട വികസന'മെന്ന പേരില്‍ ആറന്മുള വിമാനത്താവളം  പണിയും എന്ന മുഖ്യന്‍റെ,കെ.ശിവദാസന്‍  നായര്‍ എം.എല്‍.എ  പ്രമാണിമാരുടെ,ധിക്കാരത്തിന് എതിരെ പൊരുതുക.
    കേരളത്തില്‍ നടുവൊടിക്കും നിരത്തുകള്‍ നന്നാക്കാനോ,
 മൂക്കുപൊത്തും മാലിന്യം നീക്കം ചെയ് വാനോ സര്‍ക്കാരിന്  നേരമില്ല
, കെഎസ് ആര്‍ ടിസിയെ നശിപ്പിക്കാന്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ്‌ കൊടുക്കാനും,കുത്തകകളെ നിലനിര്‍ത്തിക്കൊണ്ട് പോകാനും സര്‍വ ഒത്താശയും നല്‍കുന്ന ,
  വിദ്യാഭ്യാസം,  മുന്‍ സര്‍ക്കാരും കൂടി സഹകരിച്ച് ഈജിയന്‍ തൊഴുത്താക്കിയ സര്‍ക്കാര്‍,
 (സത്യം വിളിച്ചു പറഞ്ഞ കെ.എസ്.യു,ആ പ്രസ്താവന പിന്തുണച്ച,     ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍.)  ,സാധാരണക്കാരുടെ നീറും  പ്രശ്നങ്ങള്‍ക്ക്  നേരെ പിന്തിരിയുന്ന  കാഴ്ച ഭയാനകം.
കെ.എം.രാധ
ചിത്രം അയച്ചു തന്ന മദന്‍ കുമാറിന് നന്ദി
ഇന്ത്യ നശിപ്പിക്കാന്‍ ചൈനയും പാകിസ്ഥാനും ഒരുങ്ങി നില്‍ക്കുന്നു . ഇന്ത്യയുടെ സ്വന്തമായ അരുണാചല്‍ പ്രദേശ്‌ ,ചൈനയുടെതെന്ന് പറഞ്ഞ് ,അവര്‍ 30 years മുന്‍പത്തെ കള്ള രേഖകളും മാപ്പും ഉണ്ടാക്കി. , ഇന്ത്യ 1962 ല്‍ നമ്മില്‍നിന്ന് തട്ടിയെടുത്ത സ്ഥലം മടക്കിത്തരാന്‍ ഭീഷണി മുഴക്കുക.
മാത്രമല്ല, 1947 മുതല്‍അല്ല ബ്രിട്ടീഷ് സാമ്രാജ്യം ഭരിക്കുമ്പോഴും,അതിനു ശേഷവും അരുണാചല്‍ പ്രദേശ്‌ മാത്രമല്ല, മാനസസരോവര്‍,ഹിമാലയം,ടിബറ്റ് ഭാരതത്തിന്‍റെതെന്ന് അസ്സല്‍ തെളിവുകളുണ്ടാക്കി കപട ചൈനയെ നേരിടുക.
യുദ്ധത്തിനും തയാറെന്ന് അറിയിക്കുക.
ബംഗ്ലാദേശിന്റെ ഉദയത്തില്‍ കലാശിച്ച പാകിസ്ഥാന്‍യുദ്ധത്തില്‍ ഇന്ത്യക്ക്എതിരെ അറബിക്കടലില്‍ യുദ്ധക്കപ്പല്‍ കൊണ്ട് വന്നുഭീഷണി മുഴക്കിയ അമേരിക്ക,
മോഡി അപേക്ഷ കൊടുക്കാതിരുന്നിട്ടും മോഡിയ്ക്ക് വിസ നിഷേധിച്ച ,നിമിഷം തോറും നിറം മാറുന്ന അമേരിക്കയെവിശ്വസിക്കുക പ്രയാസം.
ഇവരെയൊക്കെ നേരിടണമെങ്കില്‍,ഇന്ത്യക്ക് ആയുധങ്ങള്‍ മാത്രംപോരാ,ആത്മാര്‍ത്ഥമായി സഹായിക്കുന്ന സുഹൃദ് രാജ്യങ്ങള്‍കൂടിവേണം.
കെ.എം.രാധ

Photo: ചിത്രം അയച്ചു തന്ന മദന്‍ കുമാറിന് നന്ദി
  ഇന്ത്യ നശിപ്പിക്കാന്‍ ചൈനയും പാകിസ്ഥാനും ഒരുങ്ങി നില്‍ക്കുന്നു . ഇന്ത്യയുടെ സ്വന്തമായ അരുണാചല്‍ പ്രദേശ്‌ ,ചൈനയുടെതെന്ന് പറഞ്ഞ് ,അവര്‍ 30 years മുന്‍പത്തെ കള്ള രേഖകളും മാപ്പും ഉണ്ടാക്കി.         ,    ഇന്ത്യ 1962 ല്‍ നമ്മില്‍നിന്ന് തട്ടിയെടുത്ത സ്ഥലം മടക്കിത്തരാന്‍ ഭീഷണി മുഴക്കുക.
  മാത്രമല്ല, 1947 മുതല്‍അല്ല ബ്രിട്ടീഷ് സാമ്രാജ്യം ഭരിക്കുമ്പോഴും,അതിനു ശേഷവും അരുണാചല്‍ പ്രദേശ്‌ മാത്രമല്ല, മാനസസരോവര്‍,ഹിമാലയം,ടിബറ്റ് ഭാരതത്തിന്‍റെതെന്ന് അസ്സല്‍ തെളിവുകളുണ്ടാക്കി കപട ചൈനയെ നേരിടുക.
  യുദ്ധത്തിനും തയാറെന്ന് അറിയിക്കുക. 
  ബംഗ്ലാദേശിന്റെ ഉദയത്തില്‍ കലാശിച്ച പാകിസ്ഥാന്‍യുദ്ധത്തില്‍ ഇന്ത്യക്ക്എതിരെ അറബിക്കടലില്‍ യുദ്ധക്കപ്പല്‍ കൊണ്ട് വന്നുഭീഷണി മുഴക്കിയ അമേരിക്ക, 
     മോഡി അപേക്ഷ കൊടുക്കാതിരുന്നിട്ടും മോഡിയ്ക്ക് വിസ നിഷേധിച്ച ,നിമിഷം തോറും നിറം മാറുന്ന അമേരിക്കയെവിശ്വസിക്കുക പ്രയാസം.    
    ഇവരെയൊക്കെ നേരിടണമെങ്കില്‍,ഇന്ത്യക്ക് ആയുധങ്ങള്‍ മാത്രംപോരാ,ആത്മാര്‍ത്ഥമായി സഹായിക്കുന്ന സുഹൃദ് രാജ്യങ്ങള്‍കൂടിവേണം.
കെ.എം.രാധ

Saturday 19 July 2014

Dr.Sumesh Nairഎഴുതിയത് വായിക്കുക
 വാർത്ത‍ വായിക്കേണ്ടവർ , മതേതരത്വ ചകാക്കളും, ആങ്ങളമാരുടെ സ്വന്തം ,മലയാളി നഴ്സു പെങ്ങള്മാരും ഇന്ന് ഇസ്രയേലിനെതിരെ കൊടി പിടിക്കുന്ന കുറെ അലവലാതി പാർട്ടികളും ...
 ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ഐസിസിന്റെ ഭീഷണി. ഇസ്ലാം മതം സ്വീകരിച്ച്, മതനികുതി നല്‍കിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളാനാണ് വടക്കന്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തിന് ഐസിസ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.            ശനിയാഴ്ചവരെയാണ് ക്രിസ്ത്യന്‍ സമൂഹത്തിന് ഐസിസ് സമയം നല്‍കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. ഐസിസിന്റെ ഖിലാഫത് ഭരണത്തിന് കീഴില്‍ ക്രിസ്ത്യാനികള്‍ക്ക് ജീവിക്കണമെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണം എന്നാണ് ഐസിസ് പറയുന്നത്. മൂന്ന് സാധ്യതകളാണ് ക്രിസ്ത്യാനികള്‍ക്ക് ഐസിസ് മുന്നോട്ട് വച്ചിട്ടുള്ളത്. 
ഒന്നുകില്‍ മതം മാറി ഇസ്ലാമാവുക. അല്ലെങ്കില്‍ ധിമ്മ ഉടമ്പടി പ്രകാരം മതനികുതി നല്‍കുക. 
അതും അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക. ഇസ്ലാമിക ആധിപത്യത്തിന് കീഴില്‍ അമുസ്ലീങ്ങളെ താമസിക്കാന്‍ അനുവദിക്കുന്ന രീതിയെയാണ് ധിമ്മ എന്ന് വിളിക്കുന്നത്. ഇതിനായി നല്‍കുന്ന നികുതിയാണ് ജിസ്യ. ഏഴാം നൂറ്റാണ്ടുമുതല്‍ ഈ സമ്പ്രദായം   നിലനിന്നിരുന്നു. 
പിന്നീട് ഓട്ടോമന്‍ തുര്‍ക്കികള്‍ നാമവശേഷമായതോടെ ധിമ്മയും അവസാനിച്ചു. ഇറാഖിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളാകും എന്നതിന്റെ സൂചനകളാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഐസിസിന്റെ പ്രഖ്യാപനം പള്ളികളില്‍ വായിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
സമയപരിധി അവസാനിച്ചുകഴിഞ്ഞാല്‍ ക്രിസ്ത്യാനികളുമായി ഒരു സന്ധിഭാഷണത്തിനും ഉണ്ടാവില്ലെന്ന് പുതിയ ഖലിഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യക്തമാക്കിയിട്ടുണ്ടത്രെ. 
Narayana Kurup എഴുതിയത് ശരിയാണ്.എത്ര ഉദാഹരണം വേണമെങ്കിലും നിഷ്പക്ഷമായി നിരത്തി വെയ്ക്കാം.
മലപ്പുറം ജില്ല ഭാഗിക്കണമെന്നും,മലബാര്‍ സംസ്ഥാനമാക്കണമെന്നും ആവശ്യപ്പെട്ട് ജാഥ നടത്തിയത് ഓര്‍ക്കുക.
ഒരു വിവര ദോഷി ഭരണ സൌകര്യത്തിന്,ഇനിയും എത്രസംസ്ഥാനങ്ങള്‍ വേണമെങ്കിലും ആകാം എന്ന് എഴുതി കണ്ടു..
പഞ്ചായത്ത്,വാര്‍ഡുകള്‍,കോര്‍പറേഷനുകള്‍..ഇങ്ങനെ ,സുതാര്യമായി ഓരോ സംസ്ഥാനത്തിനും ഭരണം നടത്താന്‍,ഏറെ സൌകര്യങ്ങളുണ്ട്.
ജനപ്രതിനിധികള്‍ അത് മുക്കാല്‍ഭാഗവും നിര്‍വഹിക്കാതെ,ആ വിവരദോഷിയുടെ വാക്കുകള്‍ വിഭജനത്തെയാണ്‌ ലക്‌ഷ്യം വെയ്ക്കുന്നത്.
കെ.എം.രാധ
''രാധേച്ചിയെ പോലെ കേരളത്തിലെ എല്ലാ സ്ത്രീ സമൂഹവും ആയിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.കേരളത്തിലെ കപട മതേതര വാദികളും ദൃശ്യ പത്ര മാധ്യമങ്ങളും ഒരുമിച്ചു കേവലം അധികാരത്തിനു വേണ്ടി ന്യൂന പക്ഷ പ്രീണന നയം കൈമുതലാക്കി കേരളത്തെ എത്രത്തോളം നശിപ്പിക്കാമോ അത്രയും അധപതിപ്പിച്ചു. ഇതിന്റെ പരിണിത ഫലങ്ങള്‍ നമ്മുടെ ഭാവി തലമുറയെ യാണ് ബാധിക്കുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല.
ഇപ്പോള്‍ തന്നെ ന്യൂന പക്ഷ മെന്നവകാശ പ്പെടുന്ന മന്ത്രിമാര്‍ അവരുടെ ഇഷ്ടാനുസരണം അവരവരുടെ വകുപ്പുകള്‍ അവരുടെ മത താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നോണം മാറ്റങ്ങള്‍ വരുതികൊണ്ടിരിക്കുകയാണ്.
ഇതെല്ലാം നോക്കികണ്ടു മറ്റു ഹിന്ദു മന്ത്രിമാരും എം. എല്‍. എ മാരും
നപുംസകങ്ങളെ പോലെ പ്രതികരിക്കാനാവാതെ നോക്കിയിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌.
കേരളത്തില്‍ സംഘ പരിവാര്‍ സംഘടനകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം ഇതിനകം ഒരു ഇസ്ലാമിക സംസ്ഥാനമായി പ്രഖ്യാപിക്കുമായിരുന്നു.

Photo: Narayana Kurup എഴുതിയത്  ശരിയാണ്.എത്ര  ഉദാഹരണം വേണമെങ്കിലും  നിഷ്പക്ഷമായി നിരത്തി  വെയ്ക്കാം. 
മലപ്പുറം ജില്ല ഭാഗിക്കണമെന്നും,മലബാര്‍  സംസ്ഥാനമാക്കണമെന്നും  ആവശ്യപ്പെട്ട് ജാഥ നടത്തിയത്  ഓര്‍ക്കുക.
ഒരു വിവര ദോഷി ഭരണ സൌകര്യത്തിന്,ഇനിയും  എത്ര  സംസ്ഥാനങ്ങള്‍ വേണമെങ്കിലും  ആകാം എന്ന് എഴുതി കണ്ടു..
  പഞ്ചായത്ത്,വാര്‍ഡുകള്‍,കോര്‍പറേഷനുകള്‍..ഇങ്ങനെ ,സുതാര്യമായി   ഓരോ സംസ്ഥാനത്തിനും ഭരണം നടത്താന്‍,ഏറെ സൌകര്യങ്ങളുണ്ട്.
ജനപ്രതിനിധികള്‍ അത് മുക്കാല്‍ഭാഗവും നിര്‍വഹിക്കാതെ,ആ വിവരദോഷിയുടെ വാക്കുകള്‍ വിഭജനത്തെയാണ്‌ ലക്‌ഷ്യം വെയ്ക്കുന്നത്.  
കെ.എം.രാധ      
  ''രാധേച്ചിയെ പോലെ കേരളത്തിലെ എല്ലാ സ്ത്രീ സമൂഹവും ആയിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.കേരളത്തിലെ കപട മതേതര വാദികളും   ദൃശ്യ പത്ര മാധ്യമങ്ങളും ഒരുമിച്ചു കേവലം അധികാരത്തിനു വേണ്ടി ന്യൂന പക്ഷ പ്രീണന നയം കൈമുതലാക്കി കേരളത്തെ എത്രത്തോളം നശിപ്പിക്കാമോ അത്രയും അധപതിപ്പിച്ചു.    ഇതിന്റെ പരിണിത ഫലങ്ങള്‍ നമ്മുടെ ഭാവി തലമുറയെ യാണ്    ബാധിക്കുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. 
   ഇപ്പോള്‍ തന്നെ ന്യൂന പക്ഷ മെന്നവകാശ പ്പെടുന്ന മന്ത്രിമാര്‍ അവരുടെ ഇഷ്ടാനുസരണം അവരവരുടെ വകുപ്പുകള്‍ അവരുടെ മത താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നോണം മാറ്റങ്ങള്‍ വരുതികൊണ്ടിരിക്കുകയാണ്. 
  ഇതെല്ലാം നോക്കികണ്ടു മറ്റു ഹിന്ദു മന്ത്രിമാരും എം. എല്‍. എ മാരും 
നപുംസകങ്ങളെ പോലെ പ്രതികരിക്കാനാവാതെ നോക്കിയിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌.
  കേരളത്തില്‍ സംഘ പരിവാര്‍ സംഘടനകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം ഇതിനകം ഒരു ഇസ്ലാമിക സംസ്ഥാനമായി പ്രഖ്യാപിക്കുമായിരുന്നു.