Monday 20 February 2017

കേരള മുഖ്യമന്ത്രി&മന്ത്രിസഭയും മറുപടി നല്കു?


കേരള മുഖ്യമന്ത്രി&മന്ത്രിസഭയും മറുപടി നല്കു?
പ്രിയപ്പെട്ട മകളെ,
ഭാവനയ്ക്ക് എന്റെ മകളുടെ പ്രായമെ കാണൂ.
പേടിക്കരുത്.
ഞങ്ങൾ സ്ത്രീസമൂഹം മുഴുവൻ നിനക്കൊപ്പമുണ്ട്.
യൂണിവേഴ്‌സിറ്റി പെൺകുട്ടികൾക്കും, പിന്തുണയോടെ കൂടെയുണ്ട്.
യൂണിവേഴ്‌സിറ്റി പെൺകുട്ടികൾക്കും, പിന്തുണയോടെ കൂടെയുണ്ട്.
ചുംബന സമരം കൊഴുപ്പിച്ച ശേഷം, രാഹുൽ പശുപാലൻ എന്ന കണവന്റെ സഹായത്തോടെ ദിവസം ഒരു ലക്ഷം രൂപയ്ക്ക് സ്വന്തം ദേഹം വിറ്റ രശ്മി നായരുണ്ടല്ലോ!
അതൊക്കെ,രശ്മിയുടെ വ്യക്തിസ്വാതന്ത്ര്യം!
പരസ്യം,സിനിമ എന്നൊക്കെ മയക്കും വാക്കുകൾ നൽകി ആകർഷിച്ചെടുത്ത് ബാംഗ്‌ളൂരിൽ നിന്ന് പെൺട്ടികളെ കൊണ്ടു വന്ന് മോഹിപ്പിച്ച്‌ വിറ്റ് എയ്ഡ്സ്
രോഗം നൽകിയ രശ്മി നായരും,രാഹുൽ പശുപാലനും ഇരുമുന്നണികളുടെ
സഹായത്തോടെ സ്വതന്ത്രരായി ഇപ്പോൾ പുറത്ത് നിന്ന് നമ്മെ നോക്കി പൊട്ടിച്ചിരിക്കുന്നു.!
അതാണ് രാഷ്ട്രീയസ്വാധീനം!
അവർക്കെതിരെ FIR പോലും രജിസ്റ്റർ ചെയ്യാത്ത പൊലീസാണോ,
നിന്നെ തട്ടിക്കൊണ്ടു പോയവരെ ശിക്ഷിക്കുക !?
ഭാഗ്യലക്ഷ്മി പറഞ്ഞതാണ് നേര് !
ആരെ എന്ത് ചെയ്താലും തെണ്ടി ഗുണ്ടാ കുറ്റവാളികൾ രക്ഷപ്പെടും.!
രണ്ടോ,മൂന്നോ ദിവസം അഴിയ്ക്കകത്ത്!
കേരളത്തിൽ ആർക്കും ആരെയും എന്തും ചെയ്യാം !
ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലരുതെന്ന് ലേഖനമെഴുതിയ രാഷ്ട്രീയവീരന്മാർ കേരളത്തിലുണ്ട്.
എന്നിട്ട് ,
രാഷ്ട്രീയക്കാർക്കും,കലാകാരന്മാർക്കും അവർ ഒരിക്കലും കാണാത്ത അന്യസംസ്ഥാനങ്ങളിലെ-ഗുജറാത്ത് കലാപം,കുൽബർഗി കൊല,പശുവിറച്ചി
കഴിച്ച ആൾ കൊല്ലപ്പെട്ടത്-കഥകൾ പാടി നടക്കാം!
എം.ജി.എസ് നാരായണൻ പ്രസ്താവിച്ചത് വാസ്തവം?
മലയാളികളെപ്പോലെ ഇത്ര കപടമനസ്സുള്ളവരെ വേറെ കാണില്ല !
ഇന്ന്, ജനം ടിവിയിൽ തിരുവനന്തപുരത്തെ ദളിത് യുവതിയോട് ഒരു വക്കീൽ കശ്‌മലൻ
'നിന്നെയൊക്കെ ഉപദ്രവിച്ചാൽ ആരാ ചോദിക്കാൻ' എന്ന് പറഞ്ഞു കൊണ്ട്
അവരുടെ വസ്ത്രം കീറിയത്രെ!
അവർ അത് പറയുമ്പോൾ,ഹൃദയം നുറുങ്ങി.
ഭാവനേ,എന്തിന് മുഖം മറയ്ക്കണം.?
മുഖം മറച്ച രശ്മി നായരോടും,ഡിജെ-സ്‌മോക്ക് പാർട്ടിയിൽ മയക്കുമരുന്ന് വിറ്റ്
അകത്തായ രേഷ്മയോടും , മുഖംമൂടി എടുത്തു മാറ്റാനാണ് ഇവിടെ എഴുതിയത്.
ഭാവനയെ ട്രാപ്പിൽ അകപ്പെടുത്തിയതിന് പിന്നിൽ ആരുടെയൊക്കെയോ കറുത്ത കൈകൾ ഉണ്ടെന്ന് മനസ്സ് പറയുന്നു.
വീണ്ടും ,എഴുതുന്നു
ഭാവനയ്ക്ക് ഒന്നും സംഭവിച്ചില്ല.
സ്നേഹസമ്പന്നൻ,ബുദ്ധിമാനായ ഒരു കൂട്ടുകാരൻ,സംരക്ഷകൻ
വരനായി മരണം വരെ ഒപ്പമുണ്ടാകും.
പ്രാർതഥന.
കേരളത്തിലെ നല്ലവരായ മനുഷ്യർ, ഭാവനയ്ക്ക് ഒപ്പമുണ്ടാകും.
ഭാവനയെ തട്ടിക്കൊണ്ടുപോയ ചെന്നായ്ക്കളെ പൊതുനിരത്തിലിട്ട് തല്ലിക്കൊല്ലാൻ
ആണുങ്ങൾ കേരളത്തിലില്ലേ?
അപ്പോൾ?
സാധാരണക്കാരായ പെൺകുട്ടികൾ എങ്ങനെ വഴി നടക്കും?
സത്യത്തിൽ ഇപ്പോൾ ഇംഗ്‌ളീഷ്‌ പത്രത്തിൽ കണ്ടപ്പോഴാണ് ഭാവനയെന്ന് മനസ്സിലായത്‌.ഞെട്ടിപ്പോയി.
വിചാരിച്ചത്,പ്രിയാമണി എന്നായിരുന്നു.
കേരളമുഖ്യമന്ത്രി മറുപടി തരൂ.
കെ.എം.രാധ

Saturday 4 February 2017

മഹാത്മാഗാന്ധി വധമോ?

മഹാത്മാഗാന്ധി വധമോ?
സുഭാഷ് ചന്ദ്രബോസ്,ലാൽബഹാദൂർ ശാസ്ത്രി,ശ്യാമപ്രസാദ്മുഖർജി
അങ്ങനെ എത്രയെത്ര ദുരമരണങ്ങൾ!
വായിക്കു.വിലയിരുത്തു.
Balasubramanian Kalom with Murali Dharan Vm and 7 others.
കടപ്പാട്. അർജുന ൻ പിള്ളെ മാധവൻ പിള്ള.
എനിക്കറിയാവുന്നത് ഞാൻ വാൽകഷ്ണമായിട്ട് ചേർത്തിയിട്ടുണ്ട്.
ആധികാരികമായ അഭിപ്രായങ്ങൾ ക്ക് സ്വാഗതം.
$ ഇതു എന്റെ ഒരു സംശയമാണ് $
"ഗാന്ധിജിയെ ഹിന്ദു തീവ്രവാദി വെടിവെച്ചു കൊന്നു." 1948 ജനുവരിയിലെ അവസാനദിവസം ഇറങ്ങിയ പത്രങ്ങളിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദു മഹാസഭാ പ്രവർത്തകന്റെ 606824 സീരിയൽ നമ്പറുള്ള ഇറ്റാലിയൻ നിർമ്മിത പിസ്റ്റോളിൽ നിന്നും പോയിന്റ് ബ്ളാങ്ക് റേഞ്ചിൽ ഉതിർത്ത മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ ജീവനെടുത്തത്.
ഗാന്ധിജിക്ക് 4 വെടിയേറ്റുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്തത്!!
മൂന്ന് വെടിയുണ്ടകൾ മൂലം പരിക്കേറ്റ ഗാന്ധിജിയെ മറ്റാരെങ്കിലും കൊലപ്പെടുത്താൻ വെടി വെച്ചിരുന്നോ?
അതൊരുപക്ഷേ ചെറിയ പിശകായിരിക്കാം.
കൊല്ലപ്പെട്ട ദിവസത്തെ എഫ്.ഐ.ആറിൽ എന്താണ് പറയുന്നത്?
അതേ, മൂന്ന് വെടിയുണ്ടകൾ തന്നെ!
ഗാന്ധിജിക്ക് വെടിയേറ്റത് വൈകിട്ട് 5.17-നെങ്കിൽ അദ്ദേഹം മരിക്കുന്നത് ഒരു മണിക്കൂറിന് ശേഷമാണ്.
പരിക്കേറ്റ അദ്ദേഹം വെള്ളം കുടിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷെ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തത് 5.45 നാണ്!
അതെങ്ങനെ?
ഇതൊക്കെ ചെറിയ പിശകുകൾ ആകണം, ആ കേസിന്റെ ചാർജ് ഷീറ്റ് പരിശോധിച്ചാൽ ഇതൊക്കെ പരിഹരിക്കപ്പെടുമല്ലോ?
ശരിയാണ്, പക്ഷെ എന്തുചെയ്യാം? ഗാന്ധിജിയുടെ കൊലപാതകത്തെ സംബന്ധിച്ച ചാർജ് ഷീറ്റ് നഷ്ടപ്പെട്ടു പോയല്ലോ! അതെ, രേഖകൾ എല്ലാം നഷ്ടപ്പെട്ടു!
ഗാന്ധിജിയുടെ പോസ്റ്റ്മോർട്ടത്തിൽ എന്താണ് പറഞ്ഞിരുന്നത്? വെടിയുണ്ടകൾ മൂന്നെന്നോ നാലെന്നോ?
ക്ഷമിക്കണം, ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല! ആവർത്തിക്കട്ടേ, പോസ്റ്റ്മോർട്ടം ചെയ്തിട്ടേയില്ല...
പോട്ടേ, ആരാണ് ആ പിസ്‌തോളിന്റെ ഉടമ?
ക്ഷമിക്കണം, അറിയില്ല., അന്വേഷിച്ചിട്ടില്ല.
ഗാന്ധിജിയെ ഏത് ആശുപത്രിയിലേക്കാണ് വെടിയേറ്റയുടൻ കൊണ്ടുപോയത്?
ക്ഷമിക്കണം, 10 കിലോമീറ്ററിനുള്ളിൽ സെയിന്റ് സ്റ്റീഫൻ ആശുപത്രിയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബിർള ഹൌസിന്റെ മുറിയിലാണ് എത്തിച്ചത്. "അതെന്താ അടുത്തെങ്ങും അന്ന് ഒരു കാർ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?" എന്ന ചോദ്യം സ്വയം ചോദിക്കുക.
ആരാണ് കൊലപാതകിയായ ഗോഡ്‌സെയെ പിടിച്ചത്?
ടോം റെയ്നർ എന്നൊരു അമേരിക്കക്കാരനാണ് ഗോഡ്‌സെയെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്. ഇന്ത്യയിൽ ആയിടെ മാത്രം എത്തിയ ഒരു അമേരിക്കക്കാരൻ! അമേരിക്കക്കാരന് ബിർള വീട്ടിൽ എന്തുകാര്യം?
ഗാന്ധിജി കൊല്ലപ്പെട്ട വൈകിട്ടിന് ശേഷത്തെ പ്രഭാതത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും "ഹിന്ദു" തീവ്രവാദമാണ് കൊലപാതകത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു! ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരമൊരു പ്രചാരണം എങ്ങനെയുണ്ടായി?
ഗാന്ധിജി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്പാണു ഒപ്പമുണ്ടായിരുന്ന സർദാർ വല്ലഭായി പട്ടേൽ തിരിച്ചുപോയത്. ആരാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്?
ഗോഡ്‌സെ ഗാന്ധിജിയുടെ ചങ്കിലേയ്ക് തുടരെ നിറയൊഴിച്ചുവെന്നാണ് ഒരുമാതിരിപ്പെട്ട എല്ലാ പത്രങ്ങളും റിപ്പോർട്ട് ചെയ്തത്. നിങ്ങൾ ഗാന്ധിജിയുടെ മൃതശരീരത്തിന്റെ ലഭ്യമായ ചിത്രങ്ങൾ പരിശോധിക്കുക. ഇല്ലാ, മാറിൽ വെടിയേൽക്കാത്ത ചിത്രങ്ങൾ മാത്രമേ കാണാൻ കിട്ടൂ.
അദ്ദേഹത്തിൻ്റെ മൃതശരീരത്തിന്റെ കഴുത്ത് മറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്., അത് സ്വാഭാവികമല്ല. തലയ്ക്കും അരയ്ക്ക് മുകളിലും വെടിയേറ്റ ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നില്ല. വളരെ അടുത്ത് നിന്ന് മൂന്നോ അല്ലെങ്കിൽ നാലോ തവണ വെടിവെച്ചാൽ ഇങ്ങനെ സംഭവിക്കുമോ?
വെടിയേറ്റയുടൻ "ഹേ റാം" എന്ന് ഗാന്ധിജി മന്ത്രിച്ചുവന്ന കഥ മെനഞ്ഞത് ആരാണ്? എന്തിനാണ്?
ഇത്ര പ്രമാദമായ ഒരു കൊലപാതകത്തിൽ തീർത്തും പ്രാഥമികമായ ഫോറൻസിക് റിപ്പോർട്ടുകൾ പോലും എടുക്കാതെ ഈ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ചത് ആരാണ്?
അതുവരെ പ്രബലമായിരുന്നു ഹിന്ദു മഹാസഭയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും ഒതുക്കാൻ കരുക്കൾ നീക്കിയത് ആരാണ്?
പോസ്റ്റുമോർട്ടമോ തോക്കിലെ വിരലടയാളമോ സംഭവത്തെ റീക്രിയേറ്റ് ചെയ്ത് ഉറപ്പിക്കുകയോ ചെയ്യാതെ കേസ് കോടതിയിലെത്തിയത് എങ്ങനെയാണ്?
പിന്നീട് എങ്ങനെയാണ് ഗാന്ധി എന്ന ലേബലില്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്ന രീതിയില്‍ ഒരു കുടുംബം രാഷ്ട്രീയ ശക്തിയായി മാറിയത് എന്നതുകൂടി ഇതോടെല്ലാം ബന്ധപ്പെടുത്തി ചിന്തിക്കുക.
ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍, സ്വയം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്..
വാൽകഷ്ണം.
________________
സർ എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാം. 1952 ൽ ആണ് ഞാൻ ജനിച്ചതെങ്കിലും.
ആദ്യം പറഞ്ഞത്.Gandhi was shot dead എന്നായിരുന്നു. പിന്നീട് മൗൻട്ബാറ്റന്റെ ഉത്തരവ് പ്രകാരം. അത് തിരുത്തി. Gandhi was shot dead by a hindu fanatic യെന്നാക്കി.
ഒരാഴ്ച മുമ്പ് നടന്ന പൂനയിലെ മീറ്റിങ്ങിൽ. നമ്മുടെ സഹോദരിമാരും അമ്മമാരും ബലാൽസംഗം ചെയ്യപ്പെടുകയും സഹോദരങ്ങളുടെ മൃതദേഹങ്ങൾ പേറി അതിർത്തി കടന്ന് തീവണ്ടി കൾ വരുമ്പോഴും മുസ്‌ലിമിന്നുവേണ്ടി സംസാരിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന ഈ ഗാന്ധി യെ എന്തുചെയ്യണം.
ഈ രാജ്യം മുറിക്കപെടില്ലന്നും അഥവാ മുറിച്ചാൽ തന്റെ ശവശരീരത്തിന്നുമേലാണെന്നും.ഗാന്ധി പറഞ്ഞു. ഈ മഹാരാജ്യം മുറിക്കപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ഇപ്പോഴും ജീവനോടെ യുണ്ട്. ഇവ്വിധം ഗോഡ്സേയും സർവാക്കറും സംസാരിച്ചത് സത്യമാണ്. പക്ഷെ.
CWC യും പട്ടേലും നെഹ്രുവും വിഭജനത്തിന്ന് സമ്മതിക്കില്ലെന്ന് മൗൻഡ്ബാറ്റനോട് പറയുന്ന ഗാന്ധി. ഇവരുടെയെല്ലാം അനുവാദം വാങ്ങികഴിഞ്ഞെന്നും ഇനിവേണ്ടത് ഗാന്ധി യുടേതാണെന്നും മറപടി. സ്വല്പനേരത്തെ മൗനത്തിന്ന് ശേഷം. ഗാന്ധി പറഞ്ഞു. Mount Batten ty call me Mahathma but treat me a CHAPRASI
ഗാന്ധി മരണം നെഹ്‌റു വിന്റെ ആവശ്യമായിരുന്നു.

2016 January 31 wrote this thread.

Pl.read.
2016 January 31 wrote this thread.
Radha K.M. Kizhakkematom
ഇതാണ്,സാക്ഷര ജനാധിപത്യ കേരളം !
ഈ മനോഹര കല്പ വൃക്ഷ സ്വർഗ്ഗ നാട്ടിൽ
മതേതര ,സഹിഷ്ണുതാ മൂർത്തികൾ രോഹിത് ദളിതന് വേണ്ടി കണ്ണീർ പൊഴിക്കും.
അവരാരും തന്നെ
ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്ത തുഴച്ചിൽകാരി ദളിത് പെൺകുട്ടിയെ കാണില്ല.
നാലഞ്ച് കശ്മലന്മാർ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌ത ദളിത്‌ പെൺ
പൂവിനെ കണ്ടില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ബസ്സ് സ്റ്റാന്റിൽ വെട്ടേറ്റ്‌ ചോരയിൽ
കുതിർന്ന് കിടന്ന ആശുപത്രി ജീവനക്കാരി പെൺകുട്ടി-സവർണ്ണയായത്‌ കൊണ്ട് പത്രങ്ങളിൽ വാർത്ത പോലും കണ്ടില്ല!
ഇതര മതസ്ഥരിലെ വൈദികർക്കും,മൌലവിമാർക്കും ആത്മീയ-വർഗ്ഗീയ-രാഷ്ട്രീയ പ്രഭാഷണങ്ങൾ നടത്താം.
ഒരുത്തനും,ഒരുത്തിയും കൈ ചൂണ്ടില്ല!
എതിർത്താൽ ,ടി.ജെ.ജോസഫ്‌ മാഷുടെ അപ്പുറത്തെ ഗതി വരുമെന്നറിയാം.
ഇത്തരം,അസഹിഷ്ണുത ചോദ്യം ചെയ്യുക.
മാത്രമല്ല,ആത്മീയാചാര്യന്മാരെ ദ്രോഹിക്കുന്ന,പ്രഭാഷണം തടസ്സപ്പെടുത്തുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടു വരിക,.
സാത്വികൻ കുമ്മനത്തിന്റെ മാത്രം ഉത്തരവാദിത്ത മായി കാണരുത്.
സമൂഹത്തിലെ പുഴുക്കുത്തുകളെ തുടച്ചുനീക്കുക തന്നെ വേണം
ന്യായാധിപരുടെ രാഷ്ട്രീയ ഉന്നതർക്ക് വേണ്ടി നിയമവ്യവസ്ഥ തകിടം
മറിക്കുന്നതും ചോദ്യം ചെയ്യപ്പെടെണ്ടത് തന്നെ!
Like
Comment

ജയ്ഹിന്ദ്

ഭാരതം ഇനിയൊരിക്കലും വിഭജിക്കപ്പെട്ടുകൂടാ.
അതിനെതിരെ,ഇന്ത്യക്കാർ ഒരുമിക്കുക.
ജയ്ഹിന്ദ്

ഗൃഹനാഥന്റെ, കുടുംബചിത്രം.


ഗൃഹനാഥന്റെ, കുടുംബചിത്രം.
..............................................................................
കായലുകളുടെ നാട്ടില്‍ നിന്ന്, തൃശ്ശൂര്‍ ,ഇരിഞ്ഞാലക്കുട ,കൂടല്‍മാണിക്യക്ഷേത്രത്തിന്സമീപം ,സ്ഥിരതാമസം,വിശ്രമ ജീവിതം നയിക്കുന്ന ജി.മാധവന്‍ നായര്‍ എന്ന ജ്യേഷ്ഠന്.(ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍)......................
കായല്‍പരപ്പുകളുടെ അനന്തതയില്‍,സര്‍ക്കാര്‍ വക ബോട്ടില്‍, കാവാലത്തെ ലിസിയോ പള്ളിയ്ക്ക് സമീപം ജലവാഹനം അടുക്കുമ്പോള്‍,
പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് പിന്നില്‍,തഴച്ചു വളര്‍ന്ന ഒറ്റ കരിമ്പനയും ,പിന്നിട്ട് പൂഴിയും ചരല്‍ കല്ലുകളും വിരിച്ച വീട്ടിലേയ്ക്ക് ...
പെയ്തു തീരാത്ത ഓര്‍മകളില്‍ ,മഴയും,വേനല്‍ക്കാലവുംകടന്നെത്തുമ്പോള്‍... ..
ജീവിതം ഒരിക്കലും പിടികിട്ടാത്ത സമസ്യയെന്നറിയുന്നു.
കുടുംബത്തില്‍ എല്ലാവരെയും,ഒന്നായിക്കണ്ട് ,നേരിന്റെ വഴിയില്‍ ചേരാന്‍, നന്മ ,വാടാമല്ലിപ്പൂക്കളായി സൂക്ഷിക്കാന്‍.സഹായിച്ച സന്മനസ്സിന് നന്ദി.
ജന്മദിനാശംസകള്‍.
സ്നേഹാദരങ്ങളോടെ..
അനിയത്തി,..
കെ.എം.രാധ
Like
Comment