Saturday 28 September 2013

കഥയെ പ്രണയിക്കുന്നവര്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച്,സാഹിത്യ താല്പര്യ മുള്ളവര്‍ക്ക് ''share''കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.
കുടുംബത്തിന്‍റെ താക്കോല്‍ എന്നും മാതാപിതാക്കളിലാണ്.കൊല്ലപ്പെട്ടനടി പ്രിയങ്കയുടെ അമ്മ ,വേദന,പ്രതികാരം,ശാപത്താല്‍ ചൊരിഞ്ഞ വാക്കുകള്‍ ചാനലുകളില്‍ കണ്ടപ്പോള്‍, മുന്‍പ് ഈ ചുവരില്‍ പതിച്ചത് കഥ,ഒന്നുകൂടി വായനക്കാരിലേക്ക്......

കഥ ഇളംതെന്നലറിയാതെ
കെ.എം.രാധ

സുമി,അച്ഛന്‍ വാങ്ങികൊടുത്ത കടുംനീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഏറ്റവും പുതിയ ക്രീമിട്ട് മുഖം നന്നായി മിനുക്കി , ലിപ്സ്റ്റിക്കിട്ട് ,മുടി ഒതുക്കി ...
'നിന്നോട് പല വട്ടം പറഞ്ഞു കല്യാണത്തിന് പോകരുതെന്ന്.എന്‍റെ വാക്കുകള്‍ക്ക് മുന്‍പും നീ വില കൊടുത്തിട്ടില്ല.''
അവള്‍ പുറത്തിറങ്ങി.
''നീ വരുമ്പോഴേക്കും ഞാനിവിടം എന്നന്നേക്കുമായി ഉപേക്ഷിച്ചിരിക്കും. ഇനി ,ഒരിക്കലും അമ്മയെ കാണില്ല''
''നിങ്ങള്‍ക്ക് ഭ്രാന്താ.എല്ലാറ്റിനും നിങ്ങള്‍ ഒറ്റ ആളാ കാരണം.അച്ഛന്‍,ഇനിയുള്ള കാലം ജീവിതത്തിനങ്ങോളം ഒരു കൂട്ട് വേണമെന്ന് ചിന്തിച്ചതില്‍ എന്ത് തെറ്റ് ?......''
സുമയുടെ ദേഷ്യം,അമ്മയെ തളര്‍ത്തി
അവള്‍ വീണ്ടും കേട്ടു.ദയനീയ സ്വരം .
''മോളെ നിന്‍റമ്മയാണ് അപേക്ഷിക്കുന്നത് .പോകരുതേ''
''പോകും.അമ്മയേക്കാള്‍ അച്ഛനാണ് എന്നെ കൂടുതല്‍ സ്നേഹിച്ചത്. അച്ഛന്‍ തിരഞ്ഞെടുക്കുന്നത് ആരായാലും അവരെ അമ്മയുടെ സ്ഥാനത്ത് കരുതും.എന്നെ തടയരുത്.''
''മോളേ....''
ആ വിളിയില്‍ പേറ്റുനോവിന്റെ, ഒരു പെണ്‍കുഞ്ഞിനെ ശ്രദ്ധയോടെ,പരിപാലിച്ച അമ്മമനസ്സിന്റെ നീറ്റല്‍ കലര്‍ന്നിരുന്നു.
''അമ്മയ്ക്ക് അസൂയയാണ്.അച്ഛന്‍ രണ്ടാമതും കല്യാണം കഴിക്കുന്നതില്‍.....>...അമ്മയെപ്പോലെ അച്ഛനും മരണം വരെ ഒറ്റപ്പെട്ട് കഴിയണമെന്ന്,അമ്മയുടെ സ്വാര്‍ത്ഥ മനസ്സ് ആഗ്രഹിക്കുന്നു.''
വിവാഹത്തിനെത്തിയവരില്‍ ഏറെയും പരിചിതര്‍,അവര്‍ സുമിയെ കണ്ട് പിറുപിറുക്കല്‍, അദ്ഭുതം,തുറിച്ചുനോക്കല്‍,കൃത്രിമ ചിരി, .
കൂട്ടുകാരി , ജയ അടുത്ത് വന്ന് പതുക്കെ: ....
''.പ്ലസ്ടു പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പര്‍ പുറത്തായത് നന്നായി.കുറച്ച്ദിവസം കൂടി നമുക്ക് മുന്നൊരുക്കം നടത്താം.നീ വരില്ലെന്ന് കരുതി '
സുമി ,അവളോട്‌ തര്‍ക്കിച്ചു
' അമ്മയുടെ കൈയിലിരുപ്പു കൊണ്ടല്ലേ.? അച്ഛന് എന്നെ ജീവനാ.പാവം.അച്ഛന്‍ പത്ത് വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞു,അമ്മയ്ക്ക് ഞാനുണ്ട്,...''
''നിന്നോട് പൊരുതാന്‍ ഞാനില്ല.നീ ഇന്നോ നാളെയോ മറ്റൊരു വീട്ടിലെത്തും.അപ്പോള്‍.........'അമ്മ തനിച്ചാവില്ലേ.?''
''തത്കാലം നമുക്ക് ഈ വിഷയം നിര്‍ത്താം''
സുമി ,പിന്‍വലിയാനൊരുങ്ങി.
'' കാര്‍മുകില്‍ മൂടിയ നിന്നെ പ്രകാശത്തിലെത്തിക്കാന്‍....>ആര്‍ക്കുമാവില്ല''
സുമിയുടെ രൂക്ഷനോട്ടം.
''ഒരിക്കലും യോജിക്കാത്ത നേര്‍രേഖകള്‍...,അകന്നത് നന്നായി .''
സുമിയുടെ ഒട്ടും അലിവില്ലാത്ത,വിലയിരുത്തല്‍ കേട്ട് ജയ അദ്ഭുതപ്പെട്ടു.
'' ഓടിട്ട വീട്ടിന്‍ മുകളില്‍ മാവിന്‍ ചില്ലകള്‍ താഴ്ന്ന് കിടന്ന നിഴലുകള്‍, നിലാവില്‍ ജാരനെന്ന് തോന്നി ഭാര്യയെ ഉപേക്ഷിച്ച ആളുടെ മോനല്ലേ നിന്‍റച്ഛന്‍....>. ഏതായാലും ,അപ്പൂപ്പനില്ലാത്ത തന്റേടം അച്ഛന്‍ നടപ്പാക്കി.നല്ലത് വരട്ടെ.''
ജയയ്ക്കൊപ്പം, വിഭവസമൃദ്ധമായ ഊണ് കഴിച്ച്,വേദിയിലെത്തി.വന്‍തിരക്ക് കുറഞ്ഞിട്ടുണ്ട്.
അചഛന്‍,നവവധുവിന് ഇരുവരെയും പരിചയപ്പെടുത്തി.
പെട്ടെന്ന്,അച്ഛന്‍ ,സുമിയെ മാറ്റി നിര്‍ത്തി ശബ്ദം കുറച്ച്...
''മോള് വരരുതായിരുന്നു.അമ്മയ്ക്കിത് താങ്ങാനാവില്ല.ഈ നിമിഷം തോന്നുന്നു...ഒന്നും വേണ്ടായിരുന്നവെന്ന്.ഒക്കെ ,വിധി.''
അച്ഛന്‍ പെങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട്,കണ്ടില്ലെന്ന് നടിച്ച് സുമി ,വിവാഹ മണ്ഡപ പടവുകള്‍ ഇറങ്ങി.
പുറത്തിറങ്ങുമ്പോള്‍,ജയ...
എന്താടി...അച്ഛന്‍ വക ഉപദേശം?''
'ഓ...ഒന്നുമില്ല.''
'' ഹിന്ദി സിനിമാതാരങ്ങള്‍ സൈഫ്‌-----_കരീന കല്യാണത്തിന്, വരന്‍റെ പതിനേഴ്കാരി മകള്‍ പങ്കെടുത്തതില്‍ മുന്‍ഭാര്യ അമൃതസിംഗിന് വിഷമമുണ്ടായോ.,ആര്‍ക്കറിയാം?പക്ഷേ.,നിന്‍റമ്മ,പാവം.അവര്‍ക്കിത്താങ്ങാനാവില്ല. ''
സുമിയ്ക്ക് ആകെ ഒരു പുകച്ചില്‍ .!...എന്തോ അരുതാത്തത് കേട്ട തോന്നല്‍ .
''അചഛന് ശ്വാസംമുട്ടല്‍ കൂടിയിട്ടുണ്ട് .ചെന്നിട്ട് വേണം ആശുപത്രിയില്‍ പോകാന്‍..>.അമ്മ , കാത്തുനില്‍ക്കുന്നുണ്ടാവും.ഞാന്‍ പോകട്ടെ''
ജയ, പോകുന്നത് നോക്കി സുമി നെടുവീര്‍പ്പിട്ടു
അവള്‍ , എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ കൊതിച്ചു.
ഓര്‍മയില്‍, സുമി പിന്‍കാലത്തെത്തി....
അമ്മ അവളെ താരാട്ട്പാടി ഉറക്കുന്നത്, പാചകം, തുണികള്‍ അലക്കുന്നത്,അച്ഛന്‍റെ ഒരേയൊരു പെങ്ങള്‍ ''നിരന്തരമായി തങ്ങളുടെ സ്വൈര്യജീവിതം തകിടംമറിക്കുന്നുവെന്ന് അമ്മ പരാതിപ്പെട്ടത്.....
''അമ്മ ഉപേക്ഷിച്ചുപോയ തന്നെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് സംരക്ഷിച്ചത് ചേച്ചിയാണ്,അവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍....> അച്ഛന്‍റെ .ഭീഷണിയില്‍ മടുത്ത് കയര്‍ കെട്ടി ആറ്റില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്...',
അപ്പോള്‍,ഒരു നിയോഗം പോലെ നാല് വയസ്സുകാരി സുമി ഉറക്കം വരുന്നു , കിടയ്ക്കയില്‍ പുതു വിരിപ്പ് വിരിയ്‌ക്കണമെന്ന് ശഠിച്ച് അരികിലെത്തിയത്, ''കടുംകൈ അരുത് ,കുഞ്ഞ് അനാഥമാകുമെന്ന ചിന്ത ഒന്ന് മാത്രമാണ് പിന്തിരിയാന്‍ കാരണമെന്ന്'' ,വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ,മനം .തുറന്നത്..
അമ്മയ്ക്ക് കിട്ടുന്ന ,മര്‍ദ്ദനം,അമ്മ അച്ഛന്‍റെ കൈ കടിച്ച് മുറിവേല്‍പ്പിച്ചത്,...എന്നും ഭവനം കതിനവെടികളാല്‍ പൊട്ടിത്തെറിച്ച്, ഉലഞ്ഞത്....തേങ്ങലുകള്‍,പിരാക്ക്,പരിദേവനങ്ങള്‍>>...ഒടുവില്‍....>.വേര്‍പിരിയല്‍.!!!. ..>..
ഒരിക്കല്‍,അച്ഛന്‍ പെങ്ങളുടെ ഒത്താശയോടെ,''അമ്മയ്ക്ക് സൌന്ദര്യമില്ല. ഒഴിവാക്കി തരണമെന്ന് പോലീസ്‌സ്റ്റേഷനില്‍ കൊടുത്ത പരാതി വായിച്ച് നിയമപാലകര്‍ പൊട്ടിച്ചിരിച്ച് അചഛനെ വിരട്ടി തിരിച്ചയച്ചത്,....
ഈ നിമിഷം ,സുമി,പുകമറയില്‍ നിന്ന് , വെള്ളി വെളിച്ചത്തിലേക്ക്......
അമ്മൂമ്മയെ സംശയിച്ച് അപ്പൂപ്പന്‍ കാരണമില്ലാതെ വേണ്ടെന്നു വെച്ചതല്ലേ?.എന്നിട്ട്,ആ പാവം ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചില്ല,പല ചെവികള്‍ വഴി സുമിയുടെ കുഞ്ഞികാതിലും എത്തിയിരുന്നു.''കുഞ്ഞുങ്ങളെ കാണാതെ ആധി പിടിച്ച് മരിച്ചതാണെന്ന്.!
അപ്പൂപ്പന്‍റെ കര്‍ക്കശത ,തന്നെയാണ് അചഛന്‍റെതുമെന്ന് സുമിക്ക് മനസ്സിലായി.അവള്‍ക്കു സ്വയം വെറുപ്പ്‌ തോന്നി.
തന്തയില്ലാ കുഞ്ഞെന്ന മുദ്ര വീഴാന്‍ കാരണം അമ്മ മാത്രമെന്ന് കുറ്റപ്പെടുത്തി ,കൂര്‍ത്ത വാക്കുകളില്‍ കുരുക്കിയിട്ട, വിപരീത ബുദ്ധിയില്‍ നിന്ന്
കുറ്റബോധത്തിന്‍റെ ഉമിത്തീയിലേക്ക് സുമി എടുത്തു ചാടി . ,
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍ ''കോടതി ചെലവ് വിധിച്ചതിലും അധികം പണം നല്‍കുന്നത്,ഏത് ആഗ്രഹവും എള്‌ുപ്പം സാധിപ്പിക്കുന്നത് മോളെ എന്നന്നേക്കും.അകറ്റാനുള്ള ആ സൂത്രശാലിയുടെ..തന്ത്രമെന്ന്,അമ്മ സൂചിപ്പിച്ചത്,ഒരു തൊഴില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന മാതൃ വചനങ്ങള്‍... വെറുപ്പോടെ തള്ളിയത് .....
ബസ്സിറങ്ങി, സുമി വേഗം നടന്നു...
വീട്ടില്‍ ആളനക്കമില്ല.അവളുടെ നാക്ക് വരണ്ടു.....
സുമിയുടെ കരച്ചില്‍ .,വീടിന്‍ അതിരുകള്‍ കടന്നു എങ്ങോ അലിഞ്ഞു.
പെട്ടെന്ന് ,വിവശയായ ഒരു രൂപം അവളുടെ മുഖം പിടിച്ചുയര്‍ത്തി,കവിളിലെ കണ്ണീര്‍ തുടച്ചു.
'അമ്മേ..''വിളിയോടെ കെട്ടിപ്പിടിക്കുമ്പോള്‍,നേര്‍ത്ത സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു
'' ഞാനും കൂടി പോയാല്‍ മോള്‍ക്ക്‌ പിന്നെ ആരുണ്ട്‌?''.
ഇരുവര്‍ക്കും ഇടയിലൂടെ ഇളംതെന്നല്‍
കടന്നുപോയി....

Monday 9 September 2013

കേരളം , ആട്ടിന്‍ തോലണിഞ്ഞ ,കലാപക്കാരുടെ കൈകളില്‍ ...
.............................................................................................................
ബഹു:നീതിപീഠം....സാധാരണക്കാരെ രക്ഷിക്കുക ;..............................
വിദേശ മലയാളികളും കൂടി അറിയുക ......
നാളെ...നിങ്ങള്ക്ക് കേരളത്തില്‍ കിടപ്പാടം  സ്വൈരതയും    നഷ്ടപ്പെടും..ചില രാഷ്ട്രീയ കുബുദ്ധികളുടെ,.കൂത്തരങ്ങായി കേരളം മാറി. അവര്‍ ഇവിടെ എന്തും നടത്തും,നാം.നിസ്സഹായര്‍ ;/  '' സിബിഐ.കൂട്ടിലിട്ട തത്ത''(ബഹു;സുപ്രീം കോടതി).കോണ്ഗ്രസ് ഭരിക്കുന്ന കാലത്തോളം എല്ലാ പെണ്‍പീഡന തീവ്രവാദ, വ്യാജ നോട്ടുകേസുകളും കുഴിച്ചു മൂടും...............................
വിഎസ്...ചാനലുകള്‍ വഴി വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യം.. വിഎസിനൊപ്പം ഇടതു പാര്‍ട്ടികളും, കേരളീയ ജനാധിപത്യ സമൂഹവും ഒന്നിച്ചു നില്ക്കുക,സഹായിക്കുക.
മലപ്പുറത്തെന്നല്ല.,ഇന്ത്യാമഹാരാജ്യത്തെവിടെയും  ഏതു ഇന്ത്യന്‍ പൌരനും പോകാം . .
എതിരാളികള്‍ തെളിവുമായി വന്നാല്‍ അവരെ വിലങ്ങണിയിച്ച് സത്യം മൂടി വെക്കുന്നത് സ്ഥിരം അജണ്ടയാക്കിയ മുഖ്യന്‍ എന്തിനു കുരിയാക്കോസ്സിനെ .അറസ്റ്റ്‌ ചെയ്തതെന്ന് കേരള ജനതയോട് വിശദീകരിക്കുക.
അയാളുടെ  പോലീസ് ഉദ്യോഗസ്ഥന്‍ മകന്‍ ഏഷ്യാനെറ്റ് ചാനല്‍ വഴി സൂചിപ്പിച്ചൊരു വാചകത്തിന്‍റെ പിന്നാലെ പോയാല്‍ മുഖ്യന്റെ മൂടുപടം അഴിഞ്ഞു വീഴും,സരിതക്കാര്യത്തില്‍ സോളാര്‍ ഇടപാടില്‍ മുഖ്യന്‍ ഇടപെട്ടെന്നു വ്യക്തമാകും....
കേരളത്തില്‍ ഒരു സമാന്തര ഭരണകൂടം ,വ്യാജനോട്ടുകള്‍ ,,അതുകൊണ്ട് വന്ന വഴികള്‍,മനുഷ്യ കടത്ത്, കള്ള പാസ്സ്പോര്‍ട്ട് വെളുപ്പിക്കാന്‍ കേന്ദ്രന്‍ വക സഹായം.,സുധാകര്ന്മാരും,അഹമ്മദ്മാരും,സല്‍മാനും,രാജകുമാരനും കേരളീയരെ ഇനിയെങ്കിലും വിഡ്ഢികളാക്കരുത്.....
.കെ.സുരേന്ദ്രന്റെ വാക്കുകളും കൂട്ടി ,വായിക്കുക,പാവം.ചാനലുകാരുടെ..ചോദ്യങ്ങള്‍ക്ക് , ശ്രദ്ധ വഴി തിരിച്ചു വിടുക,ദേഷ്യപ്പെടല്‍.....>..
കേരളത്തില്‍ ആര്യാടന്റെ ഭാഷയില്‍''ഒരു ജില്ലക്കാരുടെ ആധിപത്യം,.എത്ര ശരി.കുറേ വര്‍ഷങ്ങളായി ഈ കള്ളകളി തുടങ്ങിയിട്ട്‌........>.കശ്മീരില്‍ പണ്ഡിറ്റ്കളെ ,സിഖുകാരെ,ഹിന്ദുക്കളെ വാസസ്ഥാനങ്ങളില്‍ നിന്ന് പുറത്തിറക്കി വെടിവെച്ച് കൊന്ന്,ബാക്കിയുള്ളവരെ, താഴ്വരയില്‍ നിന്ന് ഓടിച്ച ആ ചെങ്കിസ്ഖാന്‍ തന്ത്രം ഇന്ത്യയില്‍ ,കേരളത്തില്‍ നടപ്പാക്കുന്നത് തടയാന്‍ ജനാധിപത്യ സമൂഹം ഒന്നിക്കുക.നാളെ...ഇക്കൂട്ടര്‍ പാകിസ്ഥാനില്‍ കാണുന്നത് പോലെ ഇവിടെയുള്ള   നീതിപാലകാരെയും ,സാധാരണക്കാരെയും വെടിവെച്ചു കൊല്ലും,..
.LORD CURSEN'S''DIVIDE AND RULE''ഇവിടെ നടപ്പാക്കാന്‍ കോണ്ഗ്രസ്സിനെ സമ്മതിക്കരുത്.....ജില്ലാവിഭജനം,പതിനാറു വയസ്സില്‍ കല്യാണം,,ഹോ...എന്തൊരു കുറുക്കു ബുദ്ധി.. 
. പെണ്‍പീഡനങ്ങളുടെ നിരവധി നേര്‍ തെളിവുകള്‍ കേരളത്തിലെ സകല പത്രക്കാര്‍ക്കും,ചാനലുകാര്‍ക്കും എം.പി.ബഷീര്‍,അജിത, ഡോക്ടര്‍ പി.ഗീത, അഡ്വക്കേറ്റ് ജയശങ്കര്‍.....,>അറിയാം.എന്നിട്ടും 
കേരളത്തിലെ ബുദ്ധിജീവികള്‍.......>...എഴുത്തുകാര്‍ക്കൊന്നും പറയാനില്ലേ.അവര്‍ക്ക് അവാര്‍ഡാണ് മുഖ്യം,...വന്‍ പ്രശ്നം വരുമ്പോള്‍ ,കുറെ പേരെ സസ്പെന്‍ഡ്,   ഉടന്‍..തിരിച്ചെടുക്കല്‍...>കേരളത്തില്‍ ഇത്രയധികം വ്യാജനും,തീവ്രവാദികളെയും സംരക്ഷിക്കുന്നതില്‍ ഭരണകൂടങ്ങളുടെ ശക്തമായ കൈത്താങ്ങുണ്ട്.
സൂര്യനെല്ലി,ഐസ്ക്രീമിന്,സരിതയ്ക്ക്,  പിന്നാലെ ജനത്തിന്റെ നികുതിപ്പണ മെടുത്തു പോകുന്ന ,വെള്ളപ്പൊക്ക കെടുതിയില്‍ പെട്ടവരെ തിരിഞ്ഞു നോക്കാത്ത ,  കോടികള്‍ മുടക്കി പണിത റോഡുകള്‍ തകരാന്‍ കൈക്കൂലിക്കാര്‍ക്ക്   കുട പിടിക്കുന്ന  മുഖ്യനും,ചെന്നിത്തലയന്മാരും രാജി വെയ്ക്കുക.......

ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍,നിയമസഭയില്‍ ഉന്നയിക്കാന്‍,നഷ്ടപ്പെട്ട ക്ഷേത്ര സ്വത്ത് തിരിച്ചു പിടിക്കാന്‍  ഹിന്ദു എം.പി.,/എംഎല്‍എ വേണം.ഇതര മതസ്ഥര്‍ക്കുള്ളത് പോലെ.തങ്ങള്‍ മലയ്ക്ക് 100,  കൃസ്ത്യന്‍  മലക്ക് 100,ഭൂരിപക്ഷ ഹിന്ദുവിന് 25...ഏക്കര്‍..ഇതാണ് മതപ്രീണനം .മേലില്‍ ഇത് അനുവദിച്ചു കൂടാ 

ഇന്ത്യ, നാനാജാതിമതസ്ഥരുടെത്.പക്ഷേ.,..ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ വോട്ടു ബാങ്കിനു വേണ്ടി മാത്രം എന്തെല്ലാം കിരാത പ്രീണനങ്ങള്‍ നടത്തുന്നുവോ,അതിനേക്കാള്‍ ഭീകരമായി   ചില  ഛിദ്ര ശക്തികള്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി കേരളത്തില്‍  ഒളിപ്രവര്‍ത്തനങ്ങള്‍  നടത്തുന്നു .  ഈ  ദുരന്ത ത്തിനു പ്രധാന ഉത്തരവാദികള്‍ ഇവിടം ഭരിച്ച ഇരു മുന്നണികളും.കശ്മീരില്‍ പണ്ഡിറ്റുകള്‍ ,സിഖുകാര്‍,ഹിന്ദുക്കള്‍,പാര്‍സികളെയെല്ലാം വീട്ടില്‍ നിന്ന് ഇറക്കി വെടിവെച്ച്‌ കൊന്ന് ബാക്കിയുള്ളവരെ  താഴ്വരയില്‍ നിന്ന് ഓടിച്ചത് പോലെ   കേരളത്തിലും  ആധിപത്യം സ്ഥാപിച്ച്,മേല്‍ക്കോയ്മ നേടാന്‍ ദുഷ്ട ശക്തികള്‍  കച്ച കെട്ടുന്നു.ഇരുമുന്നണികളിലെ മുതിര്‍ന്ന നേതാക്കള്‍ക്കും,പത്ര -ചാനലുകാര്‍ക്കും  ഇക്കാര്യങ്ങളെല്ലാം നന്നായിട്ടറിയാം . 
ഇത്തരം കുടില ശക്തികളെ തോല്‍പ്പിക്കേണ്ടത്  ജനാധിപത്യ മതേതരത്വം ആഗ്രഹിക്കുന്ന ഏതൊരു പൌരന്റെയും കടമ . ദിനം പ്രതി,  നേരിട്ടും അല്ലാതെയും വരുന്ന  സന്ദേശങ്ങള്‍..പ്രത്യേകിച്ചു സ്ത്രീകളുടെ ഭയവിഹ്വലതകള്‍  തൊട്ടറിയുമ്പോള്‍,കേരളം ഇന്ന് എവിടെ നില്‍ക്കുന്നുവെന്നു മനസ്സിലാക്കാം. കപട മതേതരത്വ മുഖം മൂടിയണിഞ്ഞ് ,ഹിന്ദുവും ,കൃസ്താനിയും,മുസല്‍മാനും ഭരിച്ച്  കേരളത്തിലെ യഥാര്‍ത്ഥ   മതമൈത്രി തകര്‍ക്കുന്നു.    
 ആശംസകള്‍ 
കെ.എം.രാധ
ഇസ്രത്തിന്റെ ഭീകരബന്ധം സ്ഥിരീകരിക്കുന്ന യുഎസ്‌ എംബസിയുടെ കത്ത്‌ സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: ഗുജറാത്ത്‌ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത്‌ ജഹാന്‍ ലഷ്കറെ തൊയ്ബയുടെ ചാവേറാണെന്ന ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴി ശരിവെക്കുന്
ന യുഎസ്‌ എംബസിയുടെ കത്ത്‌ സുപ്രീംകോടതിയില്‍. ഇസ്രത്ത്‌ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത്‌ പോലീസ്‌ ഓഫീസര്‍ എന്‍.കെ. അമീനാണ്‌ കേസില്‍ പുതിയ വഴിത്തിരിവ്‌ സൃഷ്ടിക്കുന്ന കത്ത്‌ കോടതിയില്‍ ഹാജരാക്കിയത്‌. ‘ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ഭീഷണി’ സംബന്ധിച്ച കത്തിലാണ്‌ ഇസ്രത്തിന്റെ ഭീകരസംഘടനാബന്ധം യുഎസ്‌ എംബസി സ്ഥിരീകരിച്ചിട്ടുള്ളത്‌.

കേസ്‌ അന്വേഷണം നടന്നിട്ടുള്ളത്‌ പക്ഷപാതപരമായ രീതിയിലായതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഗുജറാത്ത്‌ പോലീസിലെ ഡപ്യൂട്ടി സൂപ്രണ്ടായ അമീന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്‌. ഇപ്പോള്‍ വഡോദര ജയിലില്‍ കഴിയുന്ന അമിന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മറ്റ്‌ രേഖകള്‍ക്കൊപ്പമാണ്‌ യുഎസ്‌ എംബസിയിലെ ലീഗല്‍ അറ്റാഷെ ഡാനിയല്‍ ഡി. ക്ലെഗ്ഗ്‌ 2010 ജൂണ്‍ 25 ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോക്ക്‌ അയച്ച കത്തുള്ളത്‌. യുഎസ്‌ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഇന്ത്യയിലെ പ്രമുഖനും മുംബൈ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ആശയവിനിമയം നടത്തുന്നയാളുമാണ്‌ ക്ലെഗ്ഗ്‌.

മുസാമില്‍ ഭട്ട്‌ എന്ന ലഷ്കര്‍ ഭീകരന്‍ ഇസ്രത്ത്‌ ജഹാന്‍ എന്ന വനിതയെ ചാവേറായി എടുത്തിട്ടുണ്ട്‌ എന്ന്‌ ലഷ്കര്‍ ഭീകരതലവനായ സിഖിയൂര്‍ റഹ്മാന്‍ ലഖ്‌വി ഹെഡ്ലിയോട്‌ പറഞ്ഞിട്ടുള്ള കാര്യമാണ്‌ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. മുംബൈ ആക്രമണത്തിനുശേഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജയിലില്‍ കഴിയുന്നയാളാണ്‌ ലഖ്‌വി.

ഇസ്രത്തിന്‌ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന്‌ വ്യക്തമാക്കാന്‍ എന്‍ഐഎയോട്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ യുഎസ്‌ എംബസിയുടെ കത്ത്‌ നിര്‍ണായകമാവുന്നത്‌. ഇസ്രത്തിന്റെ ഭീകരബന്ധം സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രാലയത്തിന്‌ വിശദീകരണം നല്‍കാനാവില്ലെന്ന നിലപാടാണ്‌ എന്‍ഐഎ സ്വീകരിച്ചിട്ടുള്ളത്‌. ഹെഡ്ലിയുടെ ഔദ്യോഗിക കുറ്റസമ്മതമൊഴിയില്‍ ഇസ്രത്തിനെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടില്ലെന്ന്‌ എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും പറയപ്പെടുന്നു. ഹെഡ്ലിയില്‍നിന്ന്‌ മൊഴിയെടുക്കാന്‍ എന്‍ഐഎ സംഘം 2010 ല്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അമേരിക്കയില്‍ പിടിയിലായ ലഷ്കര്‍ ഭീകരനായ ഹെഡ്ലി ഇപ്പോള്‍ അവിടുത്തെ ജയിലില്‍ കഴിയുകയാണ്‌.

ഇസ്രത്തിന്‌ പാക്‌ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുണ്ടെന്ന്‌ ഹെഡ്ലി മൊഴി നല്‍കിയിട്ടുണ്ടെന്ന്‌ സ്ഥിരീകരിക്കുന്ന യുഎസ്‌ എംബസിയുടെ കത്ത്‌ പുറത്തുവന്നതോടെ ഹെഡ്ലിയുടെ ‘ഔദ്യോഗിക’ കുറ്റസമ്മതത്തിന്റെ മറപിടിച്ച്‌ ഇസ്രത്ത്‌ ജഹാന്റെ ഭീകരബന്ധം നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സിബിഐയുടെയും എന്‍ഐഎയുടെയും ശ്രമം പാളുകയാണ്‌.
സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ സാധാരണ ഇന്ത്യക്കാരെ പിച്ചച്ചട്ടിയെടുപ്പിക്കുന്നു
1 ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസ്സ് സര്‍ക്കാര്‍ ,കള്ളപ്പണക്കാരെ ,കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാര്‍.> ജനത്തിന്‍റെ നികുതിപ്പണം എടുത്ത് ,സ്വകാര്യ ലോബികള്‍ക്കുവേണ്ടി ,വര്‍ഷത്തില്‍ അഞ്ചു ലക്ഷം കോടി നികുതിയിളവ്‌ കൊടുക്കുന്ന മന്‍മോഹന്‍സിങ്‌ സര്‍ക്
കാര്‍,ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെരിച്ചു കൊല്ലുന്നു.അവശ്യ സാധങ്ങളുടെ വില കൂട്ടി,വിദേശ -സ്വദേശ വന്‍കിടക്കാരുടെ പ്രീതി സമ്പാദിച്ച്,ഇന്ത്യന്‍ സമ്പദ്‌ഘടന പൊളിച്ചടുക്കി,ആഗോളമാന്ദ്യമെന്ന് കള്ളം പ്രചരിപ്പിക്കുന്നു. എഴുപത് -തൊണ്ണൂറുകളില്‍ പാകിസ്ഥാന് വേണ്ടത്ര ആയുധ ധന സഹായം നല്‍കി, അമേരിക്ക പോലുള്ള വിദേശ ശക്തികള്‍ അവഗണിച്ച അന്നത്തെ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായത് ഇച്ഛാശക്തി മാത്രമല്ല,കൃഷി,നാണ്യവിളകള്‍, പാരമ്പര്യ വിഭവശേഷി കാര്യക്ഷമമായി വിനിയോഗിച്ച്,,ചെലവ് ചുരുക്കലും,ഒരളവു വരെ വിപണി പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഓര്‍ക്കുക.
രാഷ്ട്രീയക്കാര്‍ക്ക്, ബിനാമികള്‍ക്ക് ഏത് വിധേനയും ധനം സമ്പാദിക്കാം .ധൂര്‍ത്തടിക്കാം ..ഒരു റെയിഡും ഇല്ല .അവര്‍ക്ക്,ഓഹരി വിപണി ,തോട്ടം എന്ന ഓമന പേരില്‍ ആയിരക്കണക്കിന് ഭൂമി,സ്വന്തം,,ഒപ്പം , വ്യാജനോട്ടുവിപണി സ്ജീവം. 180000 കോടി കള്ളപ്പണം ആനന്ദലബ്ധിക്കിനിയെന്തു വേണം? ആധുനിക ഇന്ത്യയെന്ന സ്ഥാപനം,പട്ടിണി,തൊഴിലില്ലായ്മ, വിലവര്‍ദ്ധന,,ഇത്തരം നെറികേട്ട കാര്യങ്ങളാണ് സാധാരണ ഇന്ത്യക്കാര്‍ നേരിടുന്ന തീവ്ര പ്രശ്നങ്ങള്‍....
ആധുനിക ഇന്ത്യയുടെ ഉരുക്കുശില്പ്പി രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടത് പോലെ ''''നേതൃത്വ അഭാവം.''..ജനഹിതത്തിന് യോജിച്ച..ശക്തവും,യുക്തവുമായ തീരുമാനങ്ങള്‍ (അഴിമതിരഹിതമായി) എടുത്തു ഉടനടി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നേതൃത്വത്തിന് മാത്രമേ നാടിനെ രക്ഷിക്കാനാവൂ.സ്വിസ്സ്ബാങ്ക് പണം ഇങ്ങെത്തിയില്ലെങ്കിലും,സാരമില്ല ,സാധാരണക്കാരുടെ വീട് കൊള്ളയടിച്ചു കിട്ടും സ്വര്‍ണ്ണം 1991 ലേതു പോലെ ലോകബാങ്കില്‍ പണയം വെച്ച് പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാവുമോ/.
കെ.എം.രാധ
21Like ·  · Promote · 
രാജീവ്ഗാന്ധിക്ക് തന്നെ ലോട്ടസ്സ് എന്ന പേരില്‍ സ്വിസ്സ്‌ബാങ്ക് അക്കൌണ്ട് ഉണ്ടെന്നു കേട്ടിട്ടുണ്ട്.പിന്നെ,ബോഫോഴ്സ്!,മരുമകന്‍ വദ്രയ്ക്ക് മഹാരാഷ്ട്രയില്‍ ഏക്കര്‍കണക്കിന് ഭൂമി,അഞ്ഞൂറ് കോടിയിലധികം രൂപയ്ക്ക് കമ്പനികള്‍,രാജകുമാരന് കോര്‍......പ്പറേറ്റുകള്‌ുടെ വക കമ്മീഷന്‍, ഇന്നലെ ഇറ്റാനഗറില്‍ നീരജ്ഝാ ,കോണ്ഗ്രസ് എംഎല്‍എ ലജ്ജയില്ലാതെ സ്ത്രീകള്‍ക്കൊപ്പം ആഭാസനൃത്തം,തുടര്‍ന്ന് നോട്ടുകള്‍ വിതറല്‍ .വോട്ടിന്വേണ്ടി..!ഇംഗ്ലീഷ്‌ ചാനലുകള്‍ സംപ്രേഷണപ്പെടുത്തിയ വാര്‍ത്തകള്‍ കണ്ടു ഞെട്ടിയില്ല. .അധികാരം, ധനം. ഉള്ള രാഷ്ട്രീയക്കാര്‍ ദല്‍ഹിയില്‍ എന്നല്ല എവിടെയും സരിതോര്‍ജം തേടി പോകും.....
നെഹറു തന്റെ ആകെയുള്ള സ്വത്ത് വീടും,അതിനു ചുറ്റു മുള്ള സ്ഥലവും രാജ്യത്തിന് കൊടുത്തിന്‍റെ മൂല്യം, തുടര്‍ച്ചയായ കുടുംബവാഴ്ച , ഒരു ശരാശരി ഇന്ത്യക്കാരന്‍റെ പിച്ചചട്ടിയില്‍ നിന്ന് കവര്‍ന്ന ഒരു ലക്ഷം കോടി ഇന്ത്യന്‍ രൂപയുമാണെന്നു കേട്ടതില്‍ അഭിമാനമുണ്ട്.
കെ.എം.രാധ
12Like ·  · Promote · 
മുഖ്യമന്ത്രി,നിയമസഭ യില്‍ പ്രസ്താവിച്ച 563 ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക......
ഒരു ചെറുപ്പക്കാരന്‍ സഖാവിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചു കൊണ്ട് പോയി ,വിജയദാസ് കാട്ടാളന്‍ പോലീസ് , ബൂട്ടിട്ട കാല്‍ കൊണ്ട്......ചവിട്ടുന്നത് കണ്ട്,..മിഴികള്‍ ഈറനായി.!
ജനാധിപത്യ പൊതു സമൂഹം പ്രതികരിക്കുക......
ഉണ്ണിത്താനെ വകവരുത്തിയ,കള്ളനെ മോഷ്ടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന,മോഷണങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ,അ‍വിഹിത മാര്‍ഗം വഴി പത്ത് തലമുറക്ക് ധനം സമാഹരിച്ച,ജനങ്ങളെ പീഡിപ്പിക്കുന്ന ഡ്രാക്കുള പോലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു പോലീസ് വകുപ്പ് ശുദ്ധീകരിക്കുക.
ജോഷ്വയെ പ്പോലെയുള്ള സത്യസന്ധരുടെ മൊഴി അവഗണിച്ചു,ചാര-,സൂര്യനെല്ലി കേസുകളില്‍ കൃത്യമായി സര്‍ക്കാരിനെ സഹായിച്ചെന്ന് ഗവേഷണ ഫലം വെളിപ്പെടുത്തുന്ന ,നമ്പി നാരായണനെ ദ്രോഹിച്ച ക്രൂര മുഖമുള്ള പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുക.
ഏത് കാര്യത്തിനും ആവശ്യത്തിനും,അല്ലാതെയും തിരിച്ചടിക്കുന്ന സഖാക്കള്‍ ,മേലില്‍ ആരുടെ നേര്‍ക്കും കാല്‍ ഉയര്‍ത്താത്ത വിധം , കരടി പോലീസിനെ ഇത്തരം നിഷ്ഠൂരത ആവര്‍ത്തിക്കാതിരിക്കാന്‍,. ജനകീയ വിചാരണയോടെ പാഠം പഠിപ്പിക്കുക.
സാധാരണക്കാര്‍ക്ക് പുറത്ത്‌ ഇറങ്ങാന്‍ വയ്യാതായി.
കെ.എം.രാധ
........
ബഹു:സുപ്രീംകോടതിക്ക്......
നെഹ്‌റുകുടുംബത്തിന്‌ ഒരു ലക്ഷം കോടി ആസ്തി,വമ്പന്‍ രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് കോടികളുടെ സ്വിസ് ബാങ്ക് ധനം,....ഇതൊക്കെ ഇന്ത്യക്ക് അവകാശപ്പെട്ടത്.ഇന്ത്യയിലെ ധനമാന്ദ്യം ഇല്ലാതാക്കാന്‍ ആ സ്വത്തുക്കള്‍ പിടിച്ചെടുത്തു ഖജനാവിലേക്ക് മുതല്ക്കൂട്ടാന്‍ ഉത്തരവ്‌ പുറപ്പെടുവിക്കുക .
അതില്‍ നിന്ന് ഒരു പത്ത് കാശ് എടുക്കാതെ,ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലേയ്ക്ക് ഒഴുകുന്ന കോടികളുടെ വിദേശ പണം ജനദ്രോഹങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന്,സമീപകാലത്ത്‌ അവിടെനിന്നു പിടിച്ചെടുത്ത ...തെളിഞ്ഞിരിക്കെ,അതൊന്നും അന്വേഷിക്കാതെ, അവരുടെ ആരാധാനാലയ ഫണ്ടുകള്‍ ഖജനാവിലേക്ക് എടുക്കാന്‍ ധൈര്യമില്ലാതെ,കേരളത്തിലെ ഹിന്ദു ദേവാലയങ്ങളിലെ സ്വര്‍ണ്ണം റിസര്‍വ്ബാങ്ക് അന്വേഷിക്കാന്‍ വരുന്നത് തടയുക.ഹിന്ദുക്കളുടെ അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമി പിടിച്ചെടുത്തു ആദിവാസി മുതല്‍ ബ്രാഹ്മണന്‍ വരെയുള്ള പാവങ്ങള്‍ക്ക് വീതിച്ചു നല്‍കി ,ഇത്രക്കാലം ക്ഷേത്ര സ്വത്ത് കട്ട് മുടിച്ച പണമെടുത്തു അവര്‍ക്ക് വീട് വെച്ച് നല്‍കുക.അബ്ദുള്ളക്കുട്ടിയുടെ ഭാഷയില്‍ ''പ്രമാണിമാര്‍ക്ക്.''..വേണ്ടിയല്ല,പാവങ്ങള്‍ക്ക് വീട് നഷ്ട പ്പെടുമെന്നു കരുതിയാണ് മലപ്പുറത്ത് റോഡിനു സ്ഥലം കൊടുക്കാത്തതെന്നു പറഞ്ഞത് പോലെ , ആറന്മുള വിമാനതാവളം ഭൂമിയെടുപ്പില്‍ പാവപ്പെട്ട ഹിന്ദുക്കളുടെ ഭൂമി നഷ്ട്ടപ്പെടും,പരിസ്ഥിതി-പൈതൃക പാരമ്പര്യം നശിപ്പിക്കുന്ന ഉദ്യമം ഉപേക്ഷിക്കുക...ഹിന്ദുക്കളുടെ വോട്ട് വാങ്ങി ,ഹിന്ദുക്കളെ ചതിക്കുന്ന ,അവരെ, പിച്ചപ്പാള എടുപ്പിക്കുന്ന കപട മതേതര ഹിന്ദു എംപി.,എംഎല്‍എ മാരെ ഒറ്റപ്പെടുത്തുക.കാണിക്കയും,പൊന്നും ദേവന് കൊടുത്തതു തിരിച്ചു ഹിന്ദുക്കള്‍ക്ക് മികച്ച പ്രൊഫഷണല്‍ കോളേജുകളും, സര്‍വകലാശാലകളുടെയും രൂപത്തില്‍ മടക്കി കൊടുക്കുക...
ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണോ തയാറാവുന്നത് അവരെ കേരളത്തിലെ ഹിന്ദുക്കള്‍ അധികാരത്തിലേറ്റുക.വോട്ടിനു വേണ്ടി മതപ്രീണനം നടത്തുന്നവരെ അകറ്റുക.യാഥാര്‍ത്ഥ്യം തിരിച്ചറിയുക.
കെ.എം.രാധ
സായിപ്പിന്റെ നാട്ടില്‍ യുദ്ധങ്ങള്‍,വര്‍ഗീയ കലാപങ്ങള്‍,തീവ്രവാദം ഇല്ല.അവരുടെ അതിര്‍ത്തികള്‍ ശാന്തം.അവിടങ്ങളിലെ ജനപ്രതിനിധികള്‍ പ്രതിപക്ഷം,ഭരണ പക്ഷം ..രാജ്യ കാര്യം,ജനകീയ പ്ര ശ്നങ്ങള്‍ വരുമ്പോള്‍ ,....ഒരു ശബ്ദം.ഇന്ത്യയില്‍ അങ്ങനെയോ/ചിന്തിക്കൂ .കെ.എം.രാധ
മാസങ്ങള്‍ക്ക് മുന്‍പ്....വേദശാസ്ത്ര,പുരാണ ഇതിഹാസങ്ങള്‍,പൂജാവിധികള്‍,മന്ത്രങ്ങള്‍ യഥാവിധി മനനം ചെയ്ത് ഏത് ഹിന്ദുവിനും ...ആ വ്യക്തി ആദിവാസി തൊട്ട് ബ്രാഹ്മണര്‍ വരെ....പൂജാരിയാകാന്‍ അര്‍ഹതയുണ്ട് (സ്വകാര്യ വ്യക്തികള്‍ നിലനിര്‍ത്തുന്ന കുടുംബക്ഷേത്രങ്ങളെപ്പറ്റിഎഴുതാന്‍ വയ്യ.കാരണം നമ്മുടെ വീട്ടില്‍ ആര് വരണം,വേണ്ട എന്ന് തീരുമാനിക്കുന്നത് വ്യക്തികള്‍..>.ഞങ്ങള്‍ അവിടെയൊന്നും പോകാറില്ല )എന്ന് എഴുതി.എത്രയെത്ര കള്ളകമ്മട്ടങ്ങളാണ് ,കല്ലെറിഞ്ഞത്....സത്യസന്ധതയെ ചോദ്യം ചെയ്തത് /
ഇന്നും, ഹിന്ദു താഴ്ന്ന ജാതിക്കാരെ തെറ്റിദ്ധാരണകള്‍ പരത്തി,പല മോഹ വാഗ്ദാനങ്ങള്‍ നല്‍കി മതപരിവര്‍ത്തനം നടത്തുന്നത് വേദനയോടെ അറിഞ്ഞനുഭവിച്ചു .ഒടുവില്‍ അവര്‍ ,ഒന്നുമല്ലാത്ത രീതിയില്‍ ...പോയ ഇടങ്ങളില്‍ മൂന്നാം കിടക്കാരായി കഴിയുന്നതും കണ്ടു......
ആര്‍ക്കും ഏത് ജാതി മതത്തിലേക്കും ചേക്കേറാം....പക്ഷെ....എവിടെ ചെന്നാലും,അവഗണിക്കപ്പെടരുത്.ഈയിടെ ,ഒരു മുസ്ലീം പെണ്‍കുട്ടിയെ ഹിന്ദുവാക്കി ഉപ്രദ്രവിച്ച അധമനെ അമൃത ടി വിയില്‍ ''കഥയല്ലിത് ജീവിത''ത്തില്‍ കണ്ടു.മറിച്ചും ,ധാരാളം കാണുന്നു....കഷ്ടം...
വായിക്കൂ....തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്‌ ക്ഷേത്രങ്ങളിലെ ആദ്യ അബ്രാഹ്മണതന്ത്രിയായി പറവൂര്‍ രാകേഷ്‌ നിയമിതനായി.രാകേഷിന് അഭിനന്ദനങ്ങള്‍
..
അഹങ്കാരത്തിന് മൂര്‍ച്ച കൂടുന്നു
രാജ്യകുടുംബാംഗങ്ങള്‍ക്ക് 2500 രൂപ പെന്‍ഷന്‍ നല്‍കരുത്.....വി.ടി.ബല്‍റാം എം.എല്‍.എ
കപട മതേതരന്‍ വി.ടി.ബാലറാം ..,പട്ടിണിയും ,പരിവട്ടവുമായി കഴിയുന്ന..ഏതൊരു കുടുംബത്തിനും ...2500 രൂപ കൊണ്ട് എന്ത് ഉലുവ വാങ്ങാനാണെന്ന് താന്‍ ആദ്യം വ്യക്തമാക്കുക.ഹിന്ദുക്കളുടെ ആരാധാലയങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കട്ട് മുടിച്ചു തിന്നുന്ന ,വകമാറി ചെലവഴിച്ചു മുക്രിക്കും മറ്റും പെന്‍ഷന്‍ (ഒരിക്കലും എതിരല്ല)  കൊ
ടുക്കുന്ന കോണ്‍ഗ്രസിന്‍റെ അന്ത്യമടുത്തുവെന്നു താന്‍ കരുതിക്കോ.എന്താടോ...ജനാധിപത്യഇന്ത്യയില്‍ ,കേരളത്തില്‍ ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താത്തത്./അവിടെയ്ക്ക് ഒഴുകുന്ന വിദേശ പണത്തിന്റെ,അതെങ്ങനെ ചെലവഴിക്കുന്നുവെന്ന് തന്നെപ്പോലുള്ളവര്‍ക്ക് അറിയേണ്ട അല്ലെ ? അവിടെക്ക് നോക്കുമ്പോള്‍ ,തന്റെയും കോണ്ഗ്രസ് യുവ തുര്‍ക്കികളുടെയും മുട്ട് വിറയ്ക്കുന്നോ/ഭീരുക്കള്‍..>ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി അന്യാധീനപ്പെട്ട് ഭൂമാഫിയകളുടെ കൈവശം.ഇതര മതസ്ഥരെപ്പോലെ തന്നെ ഞങ്ങളിലും ആരാധനയും,പ്രാര്‍ത്ഥനയും നടത്തുന്നവരുണ്ട്.
തന്‍റെയൊക്കെ ഉയരത്തില്‍ ഘടിപ്പിച്ച പരിഹാസ്യമായ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കണ്ട് അപരിചിതനായ ;ഒരു ഓട്ടോ റിക്ഷാ ഡ്രൈവര്‍ ''ഇവന്മാരില്‍ നാലഞ്ച് എണ്ണത്തെ തട്ടിയാല്‍ മാത്രമേ കേരളം നന്നാവൂ എന്ന് ....ഇത് സാധാരണക്കാരുടെ മനസ്സാണ് എന്ന് താന്‍ മനസ്സിലാക്കുക
.
   
അല്ലാ..രാജ്യ ഭരണ കാലത്ത്,ഹിന്ദു രാജാക്കന്‍മാരുടെ കീഴിലായിരുന്നു ക്ഷേത്രങ്ങളും അനുബന്ധ സ്വത്തുക്കളും എന്നാണ് ചരിത്രം പഠിച്ച ഞങ്ങള്‍ക്ക് മനസ്സിലായത്‌.എല്ലാം ജനത്തിനു വേണ്ടി സമര്‍പ്പിച്ച കോഴിക്കോട് സാമൂതിരി കുടുംബത്തിന് ,ഇപ്പോള്‍ ദാരിദ്ര്യ കൊടുമയില്‍ കഴിയുന്ന വര്‍ക്ക് പെന്‍ഷന് തികച്ചും അര്‍ഹത. ജ്യോതിടാഗോറിനെപ്പോലെ,ജോപ്പന്‍,കോപ്പന്‍മാരായ ന്കുഷ്ഠരോഗികളാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് സത്യം ജനം എന്നേ മനസ്സിലാക്കി.തന്നെപോലെയുള്ള കാട്ടുകള്ളന്മാരുടെ സൗഹൃദം വേണ്ട.
         കെ.എം.രാധ

 ഇനിയെങ്കിലും ഹിന്ദുക്കള്‍ ഉണരണം.
ഓരോ നായര്‍ /ഹിന്ദു വീട്ടിലും ചെന്ന് മേലില്‍ കോണ്ഗ്രസ്സിന് വോട്ടു കൊടുക്കരുതെന്ന് പറയൂ.കേരളത്തെ വീണ്ടും കൊത്തിക്കീറി,ഹിന്ദുക്കളെ മുഴുവന്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നു.ഇപ്പോള്‍.മലപ്പുറം ജില്ല ഭാഗിക്കണമെന്ന്,മലബാര്‍ സ്റ്റേറ്റ് വേണമെന്ന്,മൂന്നും നാലും കെട്ടി പത്ത് കുട്ടികളെ ഉത്പാദിപ്പിക്കണമെന്ന്,നായന്മാര്‍ മുഴുവന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നവരെന്നു,വി.എസും .കെ.സുരേന്ദ്രനും ലീഗ് കേന്ദ്ര -സംസ്ഥാന മന്ത്രിമാര്‍ ആയുധ കടത്തിന് കൂട്ട് നില്‍ക്കുന്നു വെന്നു ചാനലുകളില്‍ പറഞ്ഞപ്പോള്‍ ,വിഎസിന് മതിഭ്രമമെന്ന് പറഞ്ഞത്,എന്‍എസ്എസ് ആസ്ഥാനത്തേക്ക് ലീഗുകാര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ ഒറ്റ അക്ഷരം മിണ്ടാത്ത കോണ്ഗ്രസ് നേതൃത്വം..ഇത്തവണ ബിജെപിക്ക് വോട്ട് കൊടുക്കുക.ഒന്നുമില്ലെന്കിലും അവര്‍ ഹിന്ദുക്കളോട് നാട് വിട്ടു പോവാന്‍ പറയില്ല.കൊണ്ഗ്രസ്സുകാര്‍ വോട്ട് ചോദിച്ചു ചെന്നാല്‍ കല്ലെറിഞ്ഞു ഓടിക്കുക.മതം മാറ്റത്തിന് ഒരു കാരണം സാമ്പത്തിക പിന്നോക്കം.ഹിന്ദുക്കള്‍ക്ക് ക്ഷേത്ര സ്വത്ത് മതി കോളേജും,സ്കൂളും,തൊഴിലും ലഭിക്കാന്‍..മറ്റു ആരാധനാലയങ്ങള്‍ക്ക് നേരെ നോക്കാന്‍ പോലും ധൈര്യ പ്പെടാത്ത സര്‍ക്കാര്‍ ,ക്ഷേത്രഫണ്ട് കട്ട് മുടിക്കുന്നു


    സുഹൃത്തേ
.സത്യങ്ങള്‍ മാത്രം ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഫേയ്സ്ബുക്ക് ചുവരില്‍
എഴുതിയതിന് അക്കൌണ്ട് തടഞ്ഞു വെച്ചു.ഇതാണ് ,ജനാധിപത്യം .നിങ്ങളില്‍ പലര്‍ക്കായി കാര്യങ്ങള്‍ എഴുതി അയക്കാം.അത് ഫേസ്ബുക്കില്‍ തന്നെ കൊടുക്കുക.ഏറ്റവും താഴെ എന്‍റെ പേര്‍ കൊടുത്താല്‍ മതി.അതായത് ,എഴുതുന്നതിന് താഴെ പേര് ചേര്‍ക്കുന്നത് അതുപോലെ കൊടുക്കുക.ഈ കള്ള കോണ്ഗ്രസ് എല്ലാം മായ്ക്കുന്നു.ഇവരെ വിലയ്ക്ക് വാങ്ങാനുള്ള ബുദ്ധി ദൈവാധീനം കൊണ്ട് നമുക്കുണ്ടെന്നു ഇവര്‍ക്ക് അറിയാതെ പോയി.സാധാരണക്കാരുടെ നികുതി പണംകൊണ്ട്,ആയുധങ്ങള്‍ വാങ്ങി,കലാപമുണ്ടാക്കി,വിലക്കയറ്റം,ബ്ലേഡ് മാഫിയ, ഒതുക്കുന്നതിന് പകരം ജനജീവിതം ദുസ്സഹമാക്കി ,വമ്പന്‍മാരുടെ ഒത്താശയോടെ , മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കി ,വോട്ട് ബാങ്ക് സൃഷ്ട്ടിക്കാന്‍ ,വീണ്ടും അധികാരത്തില്‍ വരാനാണ് കോണ്ഗ്രസ് ശ്രമം.
        ഇപ്പോള്‍ നടക്കുന്നത് തൊലിപ്പുറത്തെ മിനുക്കല്‍.  മാത്രം.അത് കൊണ്ട് ഒരു ഫലവുമില്ല .   ഇനി ഇക്കൂട്ടരെ  ജനം വിശ്വസിക്കരുത് . 
 എന്‍എസ്എസ് നേതൃത്വത്തെ അറിയില്ല.എബിവിപ്രശ്നത്തില്‍ നേതാക്കള്‍ ഉടന്‍ എന്‍എസ്‌എസ്‌ നേതാക്കളെ കണ്ടു പ്രശ്നം പരിഹരിക്കാന്‍ പറയുക ,എബിവിപി വിദ്ധ്യാര്‍ത്ഥി     നേതാക്കള്‍,സ്നേഹം,മര്യാദ കൊണ്ടല്ലാതെ ,അഹങ്കാരം ,കൈയൂക്ക് കൊണ്ട് കാര്യം നേടാന്‍ കഴിയില്ല.അത്,മറ്റു സംഘടനകള്‍ക്ക് പരിഹസിക്കാനും,കാമ്പസ്സില്‍ അരാജകത്വം ഉണ്ടാക്കാനും മാത്രമേ സഹായിക്കൂ എന്നും,തിരഞ്ഞെപ്പില്‍ വെറുതെ വടി കൊടുത്തു അടി വാങ്ങേണ്ട എന്നും ആ തല തിരിഞ്ഞ വന്മാരോട് നേതാക്കള്‍ പറയുകതന്നെ വേണം.   

ആറന്മുള വിമാനത്താവളം മുഖ്യന്റെ  സഹന്‍  എബ്രഹാമിനെ സഹായിക്കാന്‍,ആയിരക്കണക്കിന്  ഏക്കര്‍ വനഭൂമി തോട്ടം എന്ന പേരില്‍ കൈയടക്കിയ മാഫിയകളെ സഹായിക്കാന്‍ മുഖ്യനും,സ്ഥലം എംഎല്‍എയും നടത്തുന്ന ഈ ഗൂഢ പദ്ധതി   പൊളിക്കുകതന്നെ വേണം. ആ കാപട്യ ശിവദാസന്‍ നായരെ,മുഖ്യനെ ആറന്മുളയിലേക്ക് കാലു കുത്താന്‍ ജനം അനുവദിക്കരുത്, മാത്രമല്ല ,ജനദ്രോഹികളായ ജനപ്രതിനിധികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്.       ഫേയ്സ്ബുക്ക്  ഇല്ലായിരുന്നെങ്കില്‍  ഇങ്ങനെയൊരു .പരിചയം നമുക്ക് ഉണ്ടാവില്ലായിരുന്നു.(അല്ലാതെ മുന്‍ പരിചയമുള്ളവര്‍  മുന്‍പ് എഴുതിയ വാചകം അവഗണിക്കുക )   കാരണം ,എന്‍റെ രചനകള്‍ ഒന്നും പുറത്ത് വരരുതെന്ന് ഏറെ കാലമായി ആഗ്രഹിക്കുന്നവര്‍ക്ക് ഏററ തിരിച്ചടിയാണ് ഫേയ്സ്ബുക്ക്. മാത്രമല്ല , എഴ്തുന്നതെന്തും സത്യമെന്നു മനസ്സിലാക്കിയത് ഭാഗ്യമായി കരുതുന്നു അത് ``വഴി നിങ്ങളെയെല്ലാം മനസ്സില്‍ ചേര്‍ത്ത് വെക്കാനായത് .
വേഗം മറുപടി.(ഈ എഴുത്ത് പ്രസിദ്ധീകരിണത്തിനുള്ളതല്ല)
ആശംസകള്‍ 
കെ .എം.രാധ      
എം.ടി.യുടെ രചനകള്‍ നിസ്സാരവത്ക്കരിച്ച് ചിലര്‍ എഴുതിയ അപഥകുറിപ്പിന് മറുപടി......
ചിത്രാകരന്മാരും,സരിജമാരും എത്രയൊക്കെ താഴ്ത്തികെട്ടിയാലും എം.ടിയിലെ ഭാവഗായകനായ എഴുത്തുകാരന്‍ കാലത്തെ അതിജീവിക്കും.ഈ പാണ്ഡിത്യ സാര്‍വഭൌമന്‍മാര്‍,എം.ടിയുടെ എത്ര കഥകള്‍,നോവലുകള്‍ വായിച്ച് അപഗ്രഥിച്ചിട്ടുണ്ട്.?കേള്‍ക്കട്ടെ.മുറുക്കം വന്ന തിരകഥകള്‍ പോലെ തന്നെ ഒരു കാലഘട്ടത്തിന്‍റെ സാമൂഹ്യ,സാംസ്കാരിക,വിപ്ലവ ചിന്തകള്‍ എം.ടി.കൃതികളില്‍ കാണാം.പകല്‍കിനാവ്,ഉത്തരം ,     പഞ്ചാഗ്നി,ഓളവും തീരവും,നിര്‍മ്മാല്യം പോലെ തന്നെ അപ്പുവും,സേതുവും,വിമലയും നിലനില്‍ക്കും.പുതുതലമുറ അക്ഷരവിരോധികളാകാന്‍ കാരണം ഭരണകൂട ഭീകരത യും,ഒന്നും ഗ്രഹിച്ചില്ലെങ്കിലും,ജയം ഉറപ്പ് എന്ന വിദ്യാഭ്യാസവിചക്ഷണരുടെ
വികലജ്ഞാനം,ദുര്‍ഗ്രഹരചനകള്‍.>
ശരി..നമുക്ക് ഒരു ചര്‍ച്ച സംഘടിപ്പിക്കാം.ഞങ്ങള്‍ വരാം.നേതാക്കള്‍ ,എന്തിന് ഉറ്റവര്‍-ഉടയവര്‍ക്ക് വിദേശ വിദ്യാഭ്യാസം നല്‍കുന്നു എന്നത് അന്വേഷിക്കുന്നത് നല്ലത് .
 സാറന്‍മാരേ ...മലയാളം അക്ഷരം എഴുതാനറിയാത്ത ഒരു തലമുറ ഇവിടെ പിറന്നു കഴിഞ്ഞു.സാഹിത്യത്തില്‍ ഉത്തമം,മധ്യമം,അധമം ഇങ്ങനെ മൂന്നു വകുപ്പുണ്ടേ.ആരെഴുതുന്നു എന്നല്ല,എന്തെഴുതുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.
ഇപ്പോള്‍,കേരളത്തില്‍ സംഭവിക്കുന്നത് ജാതിമതവര്‍ഗ രാഷ്ട്രീയ വിഭജനത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് .. .> പുരസ്കാരങ്ങള്‍.. .
പഴയ-പുതിയ പാഠൃപദ്ധതിയിലൂടെ കടന്നു വന്ന ടീച്ചര്‍ എന്ന നിലയ്ക്ക് ,,പറയട്ടെ ഇന്ന് വിദ്യാഭ്യാസം തകിടം മറിച്ചതിന് പൂര്‍ണ്ണ ഉത്തരവാദിത്വം ഇരു മുന്നണികള്‍ക്കും. ഒന്നും ,ഹൃദിസ്ഥമാക്കേണ്ട എന്ന ഏര്‍പ്പാട് കുട്ടികളുടെ ഓര്‍മശക്തിയെ ബാധിക്കും.അതാണല്ലോ ,സ്വകാര്യ എന്ട്രന്‍സ് മെഡിക്കല്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചിട്ടു പോലും കുട്ടികള്‍ക്ക്,ഒന്നും എഴുതാന്‍ കഴിയാതെ പോയത്.കഷ്ടം.
. അയ്യോ.....ഏമാന്‍മാരേ....ഇവിടെ ഓരോ രംഗവും കോപ്പിയടിച്ച എത്രയോ സിനിമകള്‍ വന്നത് ഒന്നും അറിഞ്ഞില്ലേ.കോക്ടെയില്‍.... സിനിമാക്കാരോട് ഒന്ന് ചോദിക്കാ മായിരുന്നല്ലോ? അതുപോലെ,''ഒരു സങ്കീര്‍ത്തനം പോലെ''പുസ്തകത്തില്‍ ആരാണ് എന്ന് അന്വേഷിച്ചുവോ/എന്തായാലും ,എത്രയോ എഴുത്തുകാര്‍ അന്യഭാഷകളില്‍ നിന്ന് കൊണ്ടും കൊടുത്തും മലയാളത്തെ സമ്പന്നമാക്കിയിട്ടുണ്ട്.പക്ഷേ....മുഴുക്കോപ്പിയടിയന്മാരെ തിരിച്ചറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളല്ല.ഞങ്ങള്‍..>നിങ്ങളെപ്പോലുള്ളവര്‍ക്ക്,ദുഷ്ചിന്തകള്‍,അല്ലാതെ ,കൃതികളെ ആഴത്തില്‍ കാണാനുള്ള കഴിവ് നഷ്ടപ്പെട്ടു.
ഏതായാലും,കണ്ടുപിടുത്തവും,കുറ്റാന്വേഷണവും ഒക്കെ ഇന്ന് മലയാളം തെറ്റില്ലാതെ ഒരു വാചകം പോലും ഏഴുതാന്‍ അറിയാത്ത പുതുതലമുറയിലേക്ക് സന്നിവേശിപ്പിച്ചെങ്കില്‍.... മിടുക്ക് അംഗീകരിക്കുമായിരുന്നു .അട്ടഹസിച്ചാലും,മൃദുസ്വരത്തില്‍ ആലപിച്ചാലും,കുറഞ്ഞത് ഒരു അമ്പതു വര്‍ഷത്തേക്ക് അപ്പുറം പോകുന്ന രചനകള്‍ 
വേണമെങ്കില്‍ ,എഴുത്തുകാര്‍ അകക്കണ്ണ് തുറക്കുക തന്നേ വേണം

കെ.എം.രാധ


മനോരമ ,റിപ്പോര്‍ട്ടര്‍ ചാനലിന്‌ ശത കോടി അഭിനന്ദനങ്ങള്‍....>.........
   പത്രങ്ങള്‍., ചാനലുകള്‍ എത് തരം വിവരം   തന്നാലും സ്വീകരിക്കുക.തുടര്‍ന്ന്, നന്മതിന്മകള്‍ ശാസ്ത്രീയമായി വിശകലനം  നടത്തി സത്യം കണ്ടെത്തുക. സമൂഹനന്മ യ്ക്ക്‌ എതിരെ തിരിയുന്നവരെ  ജനത്തിനു മുന്‍പാകെ കൊണ്ടുവരിക  അതാണ്‌...അത് മാത്രമാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം.ഉദാഹരണങ്ങള്‍....>>>........................
കഴിഞ്ഞ ദിവസം ,പല വാര്‍ത്തകള്‍ക്കിടയ്ക്ക് മനോരമ ചാനല ,കേന്ദ്ര മന്ത്രി ഇ.അഹമ്മദ്,.മനുഷ്യ-ആയുധ കടത്ത് പ്രതിയുമായി ....... വെച്ച്(വിഎസിന് മതിഭ്രമം എന്ന് ലീഗ് നേതാക്കള്‍)-}   കൂടിക്കാഴ്ച.മാസങ്ങള്‍ക്ക് മുന്‍പ്‌ നായ്ക്കളുടെ തലയരിഞ്ഞ് പരിശീലനം,2013 july   16,17,20  തീയതികളില്‍  കായംകുളത്ത് രഹസ്യ യോഗം.
ഗാന്ധിയന്‍ ചിന്താഗതി പുലര്‍ത്തിയില്ലെങ്കിലും,കേരളത്തിലെ പൊതുസമൂഹം സമാധാനം,സമുദായ മൈത്രി ആഗ്രഹിക്കുന്നു.അതിനു, കടക വിരുദ്ധമായ കാര്യങ്ങള്‍,എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും,കൂടിയും കുറഞ്ഞും നിര്‍വഹിക്കുന്നു.വ്യക്തികളുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ,സമൂഹത്തെ ഭീതിപ്പെടുത്തുന്ന  ഇത്തരം,ഒളിയുദ്ധങ്ങള്‍ ,അവസാനിപ്പിക്കുക തന്നെ വേണം.ചാര കേസിന്‍റെ വന്‍ ബഹളത്തില്‍ അത് വെറും നുണയെന്ന്  മനസ്സിലാക്കിയ ഞങ്ങള്‍ക്ക് അന്നേ.കോടതിയോട് പറയാന്‍ ,കഴിഞ്ഞില്ല.കാരണം,അത്ര ശക്തമായിരുന്നു...കള്ളകഥകള്‍.>
മറ്റൊന്ന്,ഭരണകൂടം,നീതിന്യായത്തില്‍ ഇടപെടുന്നു.ചിലര്‍ അതിനു വശപ്പെടുന്നു എന്നതിന് ഏറ്റവുംവലിയ ഉദാഹരണമാണ്കെ.സുധാകരന്‍ എം.പി.,ചാനലുകള്‍ക്ക് മുന്‍പാകെ ''സുപ്രീംകോടതിയിലെ,ചില ജഡ്ജസ്, കൊണ്ഗ്രസ്സില്‍ നിന്ന് , കൈക്കൂലി വാങ്ങുന്നത് കണ്ടു,ചിലര്‍ സ്ഥാന ക്കയറ്റത്തിന് കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ മുന്‍പില്‍ തല കുനിച്ചു നില്‍ക്കുന്നു''...കഷ്ടം..പാവപ്പെട്ടവര്‍ക്കും,സാധാരണക്കാര്‍ക്കും നീതി കിട്ടാത്തത് എങ്ങനെയെന്നു മനസ്സിലാക്കുക.എത്രയെത്ര പെണ്‍പീഡന,വ്യാജ നോട്ട്,തീവ്രവാദകേസുകളാണ് കോണ്ഗ്രസ്സ് മായ്ക്കുന്നത്

ഇപ്പോഴാണറിഞ്ഞത്. ദേശവും ഭക്തിയും ഒന്നും വേണ്ടെന്നു പറയുന്ന മനുഷ്യ സ്നേഹി  അരുന്ധതിറായ്‌ തമ്പുരാട്ടി സ്വാത് മേഖലയില്‍ മരുന്ന് കൊടുക്കാന്‍ പോയ കന്യാസ്ത്രീകളെ അറുത്തു കൊന്ന ,താലിബാനെതിരെ,പാകിസ്ഥാനില്‍ ന്യൂനപക്ഷ ഹിന്ദു-ക്രിസ്ത്യാനിന്‍ ആരാധനാലയങ്ങള്‍ തകര്‍ത്ത് പൊടിക്കുന്ന,കാശ്മീരില്‍ നാല് ലക്ഷം ഹിന്ദു,ക്രിസ്ത്യന്‍ അടങ്ങുന്ന മനുഷ്യജീവികളെ താഴ്വരയില്‍ നിന്ന് ഓടിച്ചു മേധാവിത്വം നേടി അമര്‍നാഥ് യാത്ര മുടക്കാന്‍ അതിര്‍ത്തി സുരക്ഷാസേനയെ തെരുവിലറങ്ങി കല്ലെറിയുകയും,അവരുടെ ക്യാമ്പ്‌ വിശുദ്ധ ഗ്രന്ഥം കത്തിച്ചെന്ന കള്ളകഥ മെനഞ്ഞ ആക്രമിച്ച കാര്യം ,സിറിയയില്‍ വിമതര്‍ ഒരു ക്രിസ്ത്യന്‍ പാതിരിയുടെ തലയറുത്ത് അള്ളാഹു അക്ബര്‍ ചൊല്ലിയത് അറിഞ്ഞിട്ടേയില്ല.
''സ്വതന്ത്ര ചിന്താഗതി''കൈകാര്യം ചെയ്യുന്ന മക്കളെ നാം..മനുഷ്യത്വത്തിനു വില നല്‍കൂ.ആരെ കൊന്നാലും ,അത് കൊല തന്നെ.ഈ സൈറ്റില്‍ എനിക്ക് പ്രിയപ്പെട്ട കുട്ടികളുണ്ട്.തെറ്റ് ആര് ചെയ്താലും അവര്‍ ഏതു ജാതിമതവര്‍ഗത്തില്‍ പെട്ടവരാകട്ടെ..അവരെ നിങ്ങളെല്ലാം എതിര്‍ക്കുക തന്നെ വേണം.എല്ലാ മതങ്ങളിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ട് അവ തിരുത്തി മുന്നോട്ട് പോവുക.ഉയര്‍ന്ന ജാതിക്കാരുടെ എച്ചിലില്‍ കിടന്നു ഉരുള്ന്നതും,മൈസൂര്‍ കല്യാണങ്ങളും ഇല്ലായ്മ ചെയ്യുക തന്നെ വേണം.അരുന്ധതിക്ക് ഇഷ്ടമുള്ളത് പറയട്ടെ.ഞങ്ങളുടെ അഭിപ്രായങ്ങളും വരട്ടെ.അതില്‍ ശരിയെന്നു തോന്നുന്നത്
അംഗീകരിക്കപ്പെടട്ടെ.അരുന്ധതിമാഡത്തെപ്പറ്റി എന്റെ ആരാധ്യ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോട് എഴുതിയ ഒരു
വാക്യമുണ്ട്...ആ വാക്കുകള്‍ പിന്തുടരുന്നു ''സ്വയം ചെറുതാവരുത്''കെ.എം.രാധ......

ചിത്രാകരന്മാരും,സരിജമാരും എത്രയൊക്കെ താഴ്ത്തികെട്ടിയാലും എം.ടിയിലെ ഭാവഗായകനായ എഴുത്തുകാരന്‍ കാലത്തെ അതിജീവിക്കും. ഇവര്‍  എത്ര കഥകള്‍,നോവലുകള്‍ എം.ടി യുടേത് വായിച്ച് അപഗ്രഥിച്ചിട്ടുണ്ട്.?കേള്‍ക്കട്ടെ.മുറുക്കം വന്ന തിരകഥകള്‍ പോലെ തന്നെ ഒരു കാലഘട്ടത്തിന്‍റെ സാമൂഹ്യ,സാംസ്കാരിക,വിപ്ലവ ചിന്തകള്‍ എം.ടി.കൃതികളില്‍ കാണാം.പഞ്ചാഗ്നി,ഓളവും തീരവും,നിര്‍മ്മാല്യം പോലെ തന്നെ അപ്പുവും,സേതുവും,വിമലയും നിലനില്‍ക്കും.പുതുതലമുറ അക്ഷരവിരോധികളാകാന്‍ കാരണം ഭരണകൂട ഭീകരത യും,ഒന്നും ഗ്രഹിച്ചില്ലെങ്കിലും,ജയം ഉറപ്പ് എന്ന വിദ്യാഭ്യാസവിചക്ഷണരുടെ വികലജ്ഞാനം,ദുര്‍ഗ്രഹരചനകള്‍.>ശരി.. ഒരു ചര്‍ച്ച സംഘടിപ്പിക്കാം....മലയാളം അക്ഷരം എഴുതാനറിയാത്ത ഒരു തലമുറ ഇവിടെ പിറന്നു കഴിഞ്ഞു.സാഹിത്യത്തില്‍ ഉത്തമം,മധ്യമം,അധമം ഇങ്ങനെ മൂന്നു വകുപ്പുണ്ടേ.ആരെഴുതുന്നു എന്നല്ല,എന്തെഴുതുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.ഇപ്പോള്‍,കേരളത്തില്‍ സംഭവിക്കുന്നത് ജാതിമതവര്‍ഗ രാഷ്ട്രീയ വിഭജനത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് .. .> പുരസ്കാരങ്ങള്‍.. .>അട്ടഹസിച്ചാലും,മൃദുസ്വരത്തില്‍ ആലപിച്ചാലും,കുറഞ്ഞത് ഒരു അമ്പതു വര്‍ഷത്തേക്ക് അപ്പുറം പോകുന്ന രചനകള്‍ വേണമെങ്കില്‍ ,എഴുത്തുകാര്‍ അകക്കണ്ണ് തുറക്കുക തന്നേ വേണം.മലയാള സാഹിത്യം ,തനത് കലയെ തിരസ്കരിച്ച്,നിഴലിനെ പിന്തുടരുന്ന കാലത്തോളം,കേവുവള്ളത്തില്‍, തുഴ നഷ്ടപ്പെട്ട് നിലാവ് കാണുന്ന വള്ളക്കാരന്‍റെ ഗതിയായിരിക്കും


മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയ്ക്ക്.............

.സത്യം തെളിയിക്കാന്‍ ,ലക്‌ഷ്യം നേടാന്‍  വളഞ്ഞ വഴി സ്വീകരിച്ചത് കൊണ്ടാണ് അസാഞ്ചസ് വീക്കിലിക്സ്‌,അമേരിക്കന്‍ ഭരണകൂട ഭീകരതകള്‍ പുറത്ത് കൊണ്ടുവന്നത്.
കോണ്ഗ്രസ് യുവതുര്‍ക്കികള്‍ മഹാത്മാഗാന്ധിയുടെ ആത്മകഥ വായിക്കുക....
ഏഷ്യാനെറ്റ് മാത്രമല്ല, എല്ലാ പത്രങ്ങള്‍ക്കും,ഇംഗ്ലീഷ്‌ -മലയാളം ചാനലുകാര്‍ക്കു, സാധാരണ  ജനത്തിന് എതിരെയും,,കേസ് കൊടുക്കുക . തെറ്റയില്‍   കഥകള്‍ ലൈവായി സംപ്രേഷണപ്പെടുത്തിയ ചാനലിനെയും വിടരുത്. 
 കാരണം,ഗവേഷണം നടത്താന്‍ ഇവയെല്ലാം സഹായകം.അങ്ങനെയാണ്,ഭരണക്കാര്‍ അടക്കമുള്ളവര്‍  ''ഞങ്ങളും കൊന്നിട്ടുണ്ട്,കോടതിയില്‍ മൊഴി കൊടുത്താല്‍ ,പിന്നെ വീട്ടില്‍ എത്തില്ല, എകെജി സെന്ററില്‍ വെച്ച് കാര്യം ഒതുക്കിയതല്ലേ ''  ഹഹാ....എന്തെല്ലാം മൊഴിമുത്തുകള്‍ കേട്ടു
പണ്ട്, ഉണ്ണിത്താന്‍റെ സുവിശേഷം ജനം വിവിധ ചാനലുകളില്‍ നേരില്‍  കണ്ടതാണ്. ഈയാളുടെ  അട്ടഹാസം സഹിക്കാനാവാതെ  പലവട്ടം,സാധാര ണക്കാര്‍ക്കൊപ്പം  ഞങ്ങള്‍ ടിവി നിശ്ശബ്ദമാക്കി.
ഏതു തിരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണമൊഴുക്കുന്നുണ്ട്.  പാര്‍ട്ടികള്‍ മാറി,മാറി അധികാരം കിട്ടുമെന്ന് ഉറപ്പുള്ള വന്‍ പാര്‍ട്ടിയിലേക്ക് ചെക്കേറാറുണ്ട് ,.
ഇന്നലെ രാത്രി കണ്ട ''AIR FORCE-ONE '' സിനിമ മുഖ്യമന്ത്രി അടക്കം എല്ലാ ജനനേതാക്കളും കാണുക.വിലയിരുത്തുക.ചലച്ചിത്രത്തിന്‍റെ അവസാനം തീവ്രവാദികളെ കീഴടക്കിയ പ്രസിഡനന്റിനെ ഒടുവില്‍ വിശ്വസ്തന്‍ തന്നെ തകരും വിമാനത്തില്‍ നിന്ന് കൊല്ലാന്‍ ഒരുങ്ങുന്നു.മറ്റാരെയോ പ്രസിഡന്‍റ് പദവിയില്‍  അവരോധിക്കാന്‍.!.>അതാണ്‌ ലോകം .
     ഇപ്പോള്‍,ആന്ധ്രയില്‍ സത്യസന്ധകോണ്ഗ്രസ് .,ആര്‍ക്കൊപ്പമാണ് ഭരണചക്രം  പങ്കിടുന്നത്? 
ഏഷ്യാനെറ്റ് കൊടുത്ത വാര്‍ത്ത ,,കണ്ടുപിടിക്കപ്പെട്ടുവെന്നു  കണ്ടപ്പോള്‍,ഭരണക്കാര്‍ ,ഹംസയെക്കൊണ്ട്.വാര്‍ത്ത  തിരുത്തിയതാണ് എന്ന് വിലയിരുത്താം.ഒരു സ്ത്രീ കൊലപാതകിയോ,അസാന്മാര്‍ഗിയോ ആവട്ടെ,അവള്‍ക്ക് എന്തെങ്കിലും  കാര്യം സാധിക്കണമെങ്കില്‍ ചാനലുകള്‍ പറഞ്ഞതുപോലെ ജുഗുപ്സാവഹങ്ങളായ,''പ്രകൃതി...''പ്രേരിപ്പിക്കുന്ന   മന്ത്രിമാരുടെ കുഷ്ഠരോഗമനസ്സ്  തിരിച്ചറിയുക .കഷ്ടം.?
.ഒരുപക്ഷേ.,അതാവാം സരിത മുന്‍പേ പകര്‍ത്തിയ  ക്യാമറയില്‍   പോലീസ് കണ്ടെടുത്തത്  /അതുതന്നെയാണ് ബഹു മജിസ്റട്രേട്ടിന്റെ മുന്‍പില്‍ ഇരുപതു മിനിട്ട്  സരിത  ബോധിപ്പിച്ചത്,സരിതയില്‍ നിന്ന്  ,നേരിട്ട് കേട്ട അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ നിയമപാലകനെ അസ്വസ്ഥനാക്കിയത്'' ആരോടും പറയാന്‍ കൊള്ളില്ല എന്ന് ''നീതിപീഠം പറഞ്ഞത് , അദ്ദേഹം ,പിറ്റേന്ന് അവധിയില്‍ പ്രവേശിച്ചത്.,
ഇന്ത്യന്‍ ജഡീഷ്യറിയില്‍ അങ്ങേയറ്റത്തെ ബഹുമാനമുള്ള,സാധാരണക്കാരുടെ ഒപ്പം നിന്ന് കൊണ്ട് ഞങ്ങള്‍ വിനയത്തോടെ ചോദിക്കട്ടെ.....
.നിയമപാലകന്‍, സരിതയില്‍ നിന്ന് കേട്ട ഉന്നതരുടെ അഴുകിയ കഥകള്‍,വേണ്ടവര്‍ക്ക് ,വേണ്ട രീതിയില്‍ വിവരം ചോര്‍ത്തിക്കൊടുക്കാന്‍  അവധിയെടുത്തു  എന്ന് നിഷ്പക്ഷര്‍ വിചാരിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഒക്കുമോ / ഇക്കാര്യം ,ഇതേ  മട്ടില്‍ അല്ലെങ്കിലും,ചില്ലറ ഭേദഗതിയോടെ  ഇതെഴുതി കഴിഞ്ഞ ശേഷം രാംകുമാര്‍ വക്കീല്‍ പറഞ്ഞു.
ചില പെണ്‍വാണിഭ കേസില്‍ സകല നേര്‍ തെളിവുകളും കൊടുത്ത ഉടന്‍,എഫൈആര്‍ നശിപ്പിച്ച്,ഡയറിയിലെ ഉന്നതരുടെ പേരുകള്‍ ഉള്ള ഡയറി താളുകള്‍ കീറിയെടുത്ത് ഉന്നതരെ രക്ഷിച്ചത്   ജനം മറന്നിട്ടില്ല. ഒരു മുന്‍ നീതിപാലകന്‍  പെണ്‍പീഡനത്തിന് എത്ര പണം കൊടുക്കല്‍-വാങ്ങലുകള്‍ നടന്നു എന്ന് ഒളിക്യാമറയില്‍ വന്നത് പോലും തെളിവായി എടുത്തില്ല.( പക്ഷെ..ബംഗാരു  സൈനിക   ക്യാമറകാര്യത്തില്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ഒളിക്യാമറയില്‍ പതിച്ചത് തെളിവായെടുത്തു, ആ വ്യക്തിയെ തുറുങ്കിലടച്ച ചരിത്രം ഉണ്ട്.)      
ക്യാമറയില്‍ ഉള്ള അതേ കാര്യങ്ങളും ,ഓര്‍മയില്‍ വന്നതും കൂട്ടിച്ചേര്‍ത്താകാം സരിത , നീതി പാലകനെ ബോധിപ്പിച്ചതും, ഫെനി വക്കീലിന് എഴുതികൊടുത്തതും.  ''അഞ്ചു മന്ത്രിമാരുടെ പണി പോകും ''എന്ന വാചകം കൂടി കൂട്ടി വായിക്കുക.  കേന്ദ്ര -സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ഇതിനകം ചാനലുകാര്‍ അറിഞ്ഞു കാണുമല്ലോ.ഞങ്ങളുടെ മുന്‍പില്‍ ഒരു കേന്ദ്ര മന്ത്രി ഗോപാല ലീലക്കാരന്റെ  സുന്ദര മുഖം ,ഗവേഷണം ,ശരിയോ എന്ന് അറിയാന്‍.///?എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചില കൃമി കീടങ്ങള്‍ ഉണ്ട്.  അവയെ,ചവുട്ടിയരച്ചു  ദൂരെ ,ദൂരേയ്ക്ക് വലിച്ചെറിയുക.
ഇല്ലെങ്കില്‍ ഭരണം വട്ടപൂജ്യം....
കെ.എം.രാധ



Sunday 1 September 2013

  കേരള  ഭരണ പക്ഷത്തെ താങ്ങാന്‍ മോഡിവിരുദ്ധത 
............................................................................................................കെ.വേണു ...മതേതര കാപട്യക്കാരന്‍....
ഒറ്റ ചോദ്യം.....ഈ വേണു ബുദ്ധിജീവി മഹാനോട്...
2002il കലാപങ്ങള്‍ക്ക് ശേഷം ഗുജറാത്ത് ശാന്തം. അവിടെ സ്വന്തം ചിലവില്‍ പോയി.(ഇതെഴുതാന്‍ കാരണം കോണ്‍ഗ്രസ്സ്‌ നേതൃത്വത്തെ പറ്റി എഴുതിയാല്‍ ഞങ്ങള്‍ കമ്യൂണിസ്റ്റ്‌, മറിച്ചായാല്‍ താമര,ഒരു രാഷ്ട്രീയക്കാരെയും പരിചയമില്ല.ഒന്നിലും അംഗത്വവുമില്ല) അതിനു ശേഷം ,ഇന്ത്യയില്‍, ഇന്ത്യക്കാരുടെ സഹായത്തോടെ   നടന്ന അല്‍ഖൈദ ഐഎസ്എ നേതൃത്വത്തത്തോടെ  നിരവധി സ്ഫോടനം,എത്ര നിരപരാധികള്‍.........>..കൊല്ലപ്പെട്ടു (.ജനയുഗം പത്രം തയാറാക്കിയ ഫീച്ചര്‍ മനസ്സലിവുള്ളവരുടെ ഹൃദയം പിളര്‍ക്കും )                          
അധികൃതര്‍ എന്ത് നടപടിയെടുത്തു./.  ആദ്യം, കര്‍സേവ കഴിഞ്ഞു വരുന്നവരെഗോധ്ര യില്‍ തീവണ്ടി തടഞ്ഞു വെച്ച്.....പൈശാചികമായി കൊലകള്‍,,,അതിനു ശേഷമാണ്‌,മാലേഗാവ്‌...>സ്ഫോടനം നടന്നത്..രണ്ടും അങ്ങേയറ്റം തെറ്റ്..... 
പട്ടിണിയും ,നിരക്ഷരതയും കൂപ്പു കുത്തുന്ന ബീഹാറില്‍  നിതീഷ് കുമാര്‍ ചുവടു മാറ്റിയത് അഥവാ കോണ്ഗ്രസ് അധികാരത്തില്‍  വന്നാല്‍ ,ഉന്നതസ്ഥാനം കേന്ദ്രത്തില്‍  കിട്ടുമെന്ന വ്യാമോഹം.അല്ലാതെ മതേതരന്‍  ആയിട്ടല്ല.ഞങ്ങള്‍ മോഡിയെയോ,മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയെയോ പോക്കറ്റില്‍ വെച്ച് കൊണ്ട് നടക്കുന്നവരല്ല.സാധാരണക്കാര്‍ക്ക് സ്വൈരജീവിതം വേണം.അത്ര മാത്രം.
.കെ.വേണു സമൂഹത്തില്‍ മതവൈരം സൃഷ്ടിക്കുന്നു.എന്‍.എസ്എസിനെ ,ആര്‍എസ്സ്‌എസ്‌ അനുഭാവി എന്ന്  ചില   പത്രങ്ങളുടെ ചുവടു പിടിച്ച്. പറഞ്ഞത് പോലെ  ..വേണു ..നടത്തുന്ന ധിക്കാരങ്ങള്‍ മാതൃഭൂമി സമ്മതിക്കരുത്.
ചരിത്രം വളച്ചൊടിക്കാനും,ഈ ചരിത്ര പണ്ഡിതനെ അനുവദിക്കരുത്.എന്നാല്‍ ,തനിക്ക് സംശയമുള്ള ഗോധ്ര  സംഭവം   സത്യമെന്ന്  ഗവേഷണം വഴി  തെളിയിച്ചാല്‍....>.../...
.2012 JULYIL
.ബംഗ്ലാദേശികള്‍ വന്ന് അസമീസുകളെ കൊലപ്പെടുത്തി നാലര ലക്ഷം പേര്‍ ഇന്നും അഭയാര്‍ത്ഥി ക്യാമ്പില്‍ .അവിടെ കോണ്ഗ്രസ് ഭരണം.തരുണ്‍ ഗോഗോയ്‌ എന്ത് ചെയ്തെന്നു തനിക്ക് അന്വേഷിക്കാമായിരുന്നില്ലേ/ഒരു മതേതര ജനാധിപത്യ വാദി.......
കെ.വേണു ആദ്യം കേരളത്തില്‍ ഇപ്പോഴും നടക്കുന്ന തീവ്രവാദം,വ്യാജനോട്ടുകള്‍,കള്ളപ്പണം കൊണ്ട് മണിമാളിക നിര്‍മിക്കല്‍,രാഷ്ട്രീയക്കാര്‍ ന്യൂനപക്ഷ വോട്ടിനു  വേണ്ടി സകല കേസുകളും അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗം,ഉന്നതരുടെ  പെണ്‍പീഡനം ,കുഞ്ഞുങ്ങളെ പതിനാറാം വയസ്സില്‍ വിവാഹം,   അതൊക്കെയെന്നു നേരെയാക്കി, സമൂഹം നന്നാക്കൂ .എന്നിട്ടാവാം അങ്ങ് ഗുജറാത്തില്‍ പോകാന്‍................>...
.ഇങ്ങനെ  ദളിതന്‍ മോഡി വിരുദ്ധതയിലൊന്നും,  കേരള ത്തിലെ ജനം കുലുങ്ങില്ല.അരുന്ധതി തീവ്രവാദികളെ കാണുമ്പോള്‍ പലസ്തീന്‍ കാര്യം ഒളിച്ചു വെച്ച് അവരെ അനുകൂലിക്കുംപോലെ .
ഇന്ത്യയില്‍  ഹിന്ദു രക്തം,മുസ്ലീം-ക്രിസ്ത്യന്‍ രക്തമില്ല.ചോരയുടെ നിറം ചുവന്നത്..ഒറ്റ ജനത മാത്രം
ഇനി, കേരളീയ ജനാധിപത്യ മതേതര സമൂഹം , ,കള്ളം മാത്രം ചൊല്ലുന്ന മുഖ്യന്റെ കീഴില്‍ ഒരു നിമിഷം നില്ക്കില്ല...കെ.എം.രാധ