Wednesday, 9 July 2014

   കാലം മാറി.മക്കളെ ഉപേക്ഷിക്കാന്‍ ഒട്ടും ഇഷ്ടമില്ലെങ്കിലും,അറ്റ കൈയ്ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്ന സ്ത്രീകളെ അറിയാം.എന്തുകൊണ്ട്?
     ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഇഴ മുറിയാത്ത പിണക്കം,
 പര പുരുഷ-സ്ത്രീ ബന്ധങ്ങള്‍,ഇരു കുടുംബങ്ങളിലെ മാതാപിതാക്കള്‍,സഹോദരങ്ങള്‍,
സുഹൃത്തുക്കള്‍ ,ദമ്പതികള്‍ക്കിടയ്ക്ക് വന്ന്, അറ്റു പോകുന്ന കണ്ണികളെ എത്രയും വേഗം മുറിച്ചു മാറ്റാന്‍ തിടുക്കപ്പെടുന്നത്‌, 
 വിവാഹ ശേഷം,ഒരുകാരണ വശാലും,സ്ത്രീകള്‍ -സര്‍ക്കാര്‍ ജോലിയല്ലെങ്കില്‍,...കുഞ്ഞു കുട്ടി പരാതീനങ്ങളുമായി വീട്ടില്‍ കഴിയുകയെന്ന പുരുഷന്റെ ഈഗോ,മദ്യപാനം,...
  ഈയിടെ,ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത ആണ്‍ ചങ്ങാതിയുമായിട്ടുള്ള അടുത്ത ബന്ധം നേരില്‍ക്കണ്ട്,വിവാഹമോചനത്തില്‍ എത്തിയ സ്ത്രീയെ അറിയാം.
ഒറ്റ പോംവഴി മാത്രം,തെറ്റുകള്‍ ,വീണ്ടുംവീണ്ടും ആവര്‍ത്തിക്കാതെ,പരസ്പരം മനസ്സിലാക്കി,കഴിയുന്നതും പിണക്കങ്ങളില്ലാതെ ജീവിക്കുക.
മുന്‍പത്തെ തലമുറ ഒരുങ്ങുന്നു. കുടുംബ ക്ഷേമത്തിന് വേണ്ടി എന്ത് ത്യാഗത്തിനും . ,പുതുതലമുറയില്‍ പ്പെട്ട വര്‍ തയാറാകുന്നില്ല എന്നതും കൂട്ടി വായിക്കുക.
K.M.RADHA
maxnewsonline newspaper ലെ വാര്‍ത്ത
(Posted on the July 8th, 2014 under Celebrity,Featured,Latest News)
മഞ്ജു വാര്യരുടെ പേരില്‍ ദിലീപ് വാങ്ങി കൂട്ടിയ 80 കോടി രൂപയുടെ സ്വത്തുക്കള്‍ തിരിച്ചു നല്‍കുന്നു, ദിലീപിന്റെ ഔദാര്യം വേണ്ടെന്നും മഞ്ജു
കോടികളുടെ ആസ്തി മഞ്ജു വാര്യര്‍ വേണ്ടെന്നു വയ്ക്കുന്നു. മഞ്ജുവിന്റെ പേരില്‍ ദിലീപ് വാങ്ങിക്കൂട്ടിയ 80 കോടിയുടെ സ്വത്തുക്കളാണ് ഇപ്പോള്‍ തിരിച്ചു നല്‍കാന്‍ മഞ്ജു തയ്യാറെടുക്കുന്നത്.
1999 മുതലുള്ള 14 വര്‍ഷത്തിനിടെയാണ് ദിലീപ് ഇത്രയും രൂപയുടെ സ്വത്തുക്കള്‍ മഞ്ജുവിന്റെ പേരില്‍ വാങ്ങിയത്. ഇരുവരും വിവാഹ മോചിതരാകുന്നതോടെ ഈ സ്വത്തുക്കള്‍ ദിലീപിന് മടക്കി നല്‍കാന്‍ മഞ്ജു തീരുമാനിച്ചു.
അഭിഭാഷകന്‍ മുഖേന ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ മഞ്ജു തന്റെ അഭിഭാഷകനു നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് മഞ്ജു തന്റെ തീരുമാനം അഭിഭാഷകനെ അറിയിച്ചത്. മഞ്ജുവിനെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ ഔദാര്യം തനിക്കു വേണ്ടെന്ന രീതിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം എന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കരിയറിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെയാണ് മഞ്ജു സിനിമയോടു വിടപറഞ്ഞത്. അന്നു അഭിനയത്തില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ മഞ്ജുവിന് കോടികള്‍ സമ്പാദിക്കാമായിരുന്നു. എന്നാല്‍ ദിലീപുമായുള്ള പ്രണയത്തിന്റെ പേരില്‍ കരിയര്‍ ബലികഴിച്ച മഞ്ജു വീണ്ടും അദ്ദേഹത്തിനു വേണ്ടി സ്വത്തുക്കള്‍ ബലി കഴിക്കുകയാണ്.
ഒരര്‍ത്ഥത്തില്‍ ദിലീപിനോടുള്ള പകരം വീട്ടല്‍ കൂടിയാണ് നടി ആഗ്രഹിക്കുന്നതെന്നാണ് അവരുടെ അടുപ്പക്കാര്‍ പറയുന്നത്.
ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് മഞ്ജുവിന്റെ പല ചിത്രങ്ങളും മുടങ്ങുന്നുണ്ട്. ഇത് മഞ്ജുവിനെ വിഷമിപ്പിക്കുന്നുണ്ട്. അതിനിടെയാണ്
സ്വത്തുക്കളും മഞ്ജു മടക്കി നല്‍കുന്നത്.
Photo: കാലം മാറി.മക്കളെ ഉപേക്ഷിക്കാന്‍ ഒട്ടും ഇഷ്ടമില്ലെങ്കിലും,അറ്റ കൈയ്ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്ന സ്ത്രീകളെ അറിയാം.എന്തുകൊണ്ട്? 
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഇഴ മുറിയാത്ത പിണക്കം,പര പുരുഷ-സ്ത്രീ ബന്ധങ്ങള്‍,ഇരു കുടുംബങ്ങളിലെ മാതാപിതാക്കള്‍,സഹോദരങ്ങള്‍,
 സുഹൃത്തുക്കള്‍ ,ദമ്പതികള്‍ക്കിടയ്ക്ക് വന്ന്, അറ്റു പോകുന്ന കണ്ണികളെ എത്രയും വേഗം മുറിച്ചു മാറ്റാന്‍ തിടുക്കപ്പെടുന്നത്‌, വിവാഹ ശേഷം,ഒരുകാരണ വശാലും,സ്ത്രീകള്‍ -സര്‍ക്കാര്‍ ജോലിയല്ലെങ്കില്‍,...കുഞ്ഞു കുട്ടി പരാതീനങ്ങളുമായി വീട്ടില്‍ കഴിയുകയെന്ന പുരുഷന്റെ ഈഗോ,മദ്യപാനം,...
  ഈയിടെ,ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത ആണ്‍ ചങ്ങാതിയുമായിട്ടുള്ള അടുത്ത ബന്ധം നേരില്‍ക്കണ്ട്,വിവാഹമോചനത്തില്‍ എത്തിയ സ്ത്രീയെ അറിയാം.
  ഒറ്റ പോംവഴി മാത്രം,തെറ്റുകള്‍ ,വീണ്ടുംവീണ്ടും ആവര്‍ത്തിക്കാതെ,പരസ്പരം മനസ്സിലാക്കി,കഴിയുന്നതും പിണക്കങ്ങളില്ലാതെ ജീവിക്കുക.
  മുന്‍പത്തെ തലമുറ ഒരുങ്ങുന്നു. കുടുംബ ക്ഷേമത്തിന് വേണ്ടി എന്ത് ത്യാഗത്തിനും . ,പുതുതലമുറയില്‍ പ്പെട്ട വര്‍ തയാറാകുന്നില്ല എന്നതും കൂട്ടി വായിക്കുക.
K.M.RADHA
maxnewsonline newspaper ലെ വാര്‍ത്ത
(Posted on the July 8th, 2014 under Celebrity,Featured,Latest News)
    മഞ്ജു വാര്യരുടെ പേരില്‍ ദിലീപ് വാങ്ങി കൂട്ടിയ 80 കോടി രൂപയുടെ സ്വത്തുക്കള്‍ തിരിച്ചു നല്‍കുന്നു, ദിലീപിന്റെ ഔദാര്യം വേണ്ടെന്നും മഞ്ജു
     കോടികളുടെ ആസ്തി മഞ്ജു വാര്യര്‍ വേണ്ടെന്നു വയ്ക്കുന്നു. മഞ്ജുവിന്റെ പേരില്‍ ദിലീപ് വാങ്ങിക്കൂട്ടിയ 80 കോടിയുടെ സ്വത്തുക്കളാണ് ഇപ്പോള്‍ തിരിച്ചു നല്‍കാന്‍ മഞ്ജു തയ്യാറെടുക്കുന്നത്. 
    1999 മുതലുള്ള 14 വര്‍ഷത്തിനിടെയാണ് ദിലീപ് ഇത്രയും രൂപയുടെ സ്വത്തുക്കള്‍ മഞ്ജുവിന്റെ പേരില്‍ വാങ്ങിയത്. ഇരുവരും വിവാഹ മോചിതരാകുന്നതോടെ ഈ സ്വത്തുക്കള്‍ ദിലീപിന് മടക്കി നല്‍കാന്‍ മഞ്ജു തീരുമാനിച്ചു. 
    അഭിഭാഷകന്‍ മുഖേന ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ മഞ്ജു തന്റെ അഭിഭാഷകനു നിര്‍ദ്ദേശം നല്‍കി. 
   കഴിഞ്ഞ ദിവസമാണ് മഞ്ജു തന്റെ തീരുമാനം അഭിഭാഷകനെ അറിയിച്ചത്. മഞ്ജുവിനെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ ഔദാര്യം തനിക്കു വേണ്ടെന്ന രീതിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം എന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 
  കരിയറിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെയാണ് മഞ്ജു സിനിമയോടു വിടപറഞ്ഞത്. അന്നു അഭിനയത്തില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ മഞ്ജുവിന് കോടികള്‍ സമ്പാദിക്കാമായിരുന്നു. എന്നാല്‍ ദിലീപുമായുള്ള പ്രണയത്തിന്റെ പേരില്‍ കരിയര്‍ ബലികഴിച്ച മഞ്ജു വീണ്ടും അദ്ദേഹത്തിനു വേണ്ടി സ്വത്തുക്കള്‍ ബലി കഴിക്കുകയാണ്. 
  ഒരര്‍ത്ഥത്തില്‍ ദിലീപിനോടുള്ള പകരം വീട്ടല്‍ കൂടിയാണ് നടി ആഗ്രഹിക്കുന്നതെന്നാണ് അവരുടെ അടുപ്പക്കാര്‍ പറയുന്നത്. 
  ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് മഞ്ജുവിന്റെ പല ചിത്രങ്ങളും മുടങ്ങുന്നുണ്ട്. ഇത് മഞ്ജുവിനെ വിഷമിപ്പിക്കുന്നുണ്ട്. അതിനിടെയാണ് 
സ്വത്തുക്കളും മഞ്ജു മടക്കി നല്‍കുന്നത്.


Monday, 7 July 2014

ഡോ. സുമേഷ് നായര്‍ എഴുതുന്നു
ഇറാഖില്‍ കളിച്ച സൂപ്പര്‍ സ്‌പൈ; ആരാണീ അജിത് ഡോവല്‍?
എതിരാളികൾ ചിന്തിച്ചു നിർത്തുന്നിടത്ത് അജിത് ഡോവൽ ചിന്തിച്ചുതുടങ്ങും.
ഇറാഖിലെ തീവ്രവാദികളില്‍ നിന്നും മലയാളി നേഴ്‌സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് ഉമ്മന്‍ചാണ
്ടിയോ ജോസ് കെ മാണിയോ വി എസ് അച്യുതാനന്ദനോ പിണറായി വിജയന്‍ തന്നെയോ ആണെന്ന് പറഞ്ഞുകൊള്ളട്ടെ.
കേന്ദ്രസര്‍ക്കാരിന് അറിയാം ഇതെങ്ങനെയാണ് സാധ്യമാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടി അജിത് ഡോവല്‍ എന്ന കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇത് സാധ്യമാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഡോവല്‍.
മുന്‍ ഐ ബി ഡയറക്ടറും കീര്‍ത്തിചക്ര ജേതാവും. ഇറാഖ് ഓപ്പറേഷന്റെ മര്‍മപ്രധാന ഭാഗങ്ങള്‍ കൈകാര്യം ചെയ്തത് അജിത് ഡോവലാണ് എന്നാണ് സൂചനകള്‍.
റോ മേധാവി അലോക് ജോഷി, ഐ ബി ഡയറക്ടര്‍ സയിദ് ഇബ്രാഹിം എന്നിവരുടെ സഹായത്തോടെയാണത്രെ ഡോവല്‍ ഇത് സാധ്യമാക്കിയത്.
കാര്യങ്ങള്‍ പൂര്‍ണനിയന്ത്രണത്തിലാണ് എന്ന് ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഒന്നും കാണാതെയല്ല. സൗദി അറേബ്യ, ടര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ കുവൈത്ത് വിജയകരമാക്കിയത്. ഡോവലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക്.

ഇത് കീര്‍ത്തീചക്ര
+++++++++++
കീര്‍ത്തീചക്ര പുരസ്‌കാരം കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. 1968 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഇറാഖ് ഓപ്പറേഷനില്‍
===============
കേന്ദ്രസര്‍ക്കാര്‍ ഇറാഖ് ഭരണകൂടവുമായി നയതന്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പിന്‍വാതിലിലൂടെ സുന്നി വിഭാഗവുമായി ബന്ധപ്പെട്ടതും നേഴ്‌സുമാരുടെ മോചനം സാധ്യമാക്കിയതും ഡോവലാണത്രെ.

ഇത് വഴി വേറെ
*******************
ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇന്റലിജന്‍സ് വിഭാഗങ്ങളെ ഡോവലും നേരിട്ട് ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്.

ഇതാദ്യമല്ല ഇതിന് മുമ്പും
!!!!!!!!!!!!!!!!!!!!!!!!
ഇത്തരം മര്‍മപ്രധാനമായ ഓപ്പറേഷനുകള്‍ക്ക് ഡോവല്‍ ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 1999 ലെ വിവാദമായ വിമാനം റാഞ്ചലിലും ഓപ്പറേഷന്‍ ബ്ലൂ തണ്ടറിലും ഡോവലിന്റെ മിടുക്കാണ് കേന്ദ്രസര്‍ക്കാരുകള്‍ ഉപയോഗിച്ചത്.

തുടരും
####
വിദേശ കാര്യ വകുപ്പിന്റെയും ഡോവലിന്റെയും ഉത്തരവാദിത്തം നേഴ്‌സുമാരുടെ മോചനം കൊണ്ട് തീരുന്നില്ല.
ഇറാക്കില്‍ നിന്ന് മടങ്ങിവരാന്‍ അഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചാലേ ഡോവലിന്റെയും ഇന്ത്യയുടെയും ഓപ്പറേഷന്‍
കുവൈറ്റ് പൂര്‍ത്തിയാകൂ. —

1.AJITH DOVEL
 —
Photo: ഡോ. സുമേഷ് നായര്‍   എഴുതുന്നു
 ഇറാഖില്‍ കളിച്ച സൂപ്പര്‍ സ്‌പൈ; ആരാണീ അജിത് ഡോവല്‍?
  എതിരാളികൾ ചിന്തിച്ചു നിർത്തുന്നിടത്ത് അജിത് ഡോവൽ ചിന്തിച്ചുതുടങ്ങും.
   ഇറാഖിലെ തീവ്രവാദികളില്‍ നിന്നും മലയാളി നേഴ്‌സുമാരെ രക്ഷിച്ചുകൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയോ ജോസ് കെ മാണിയോ വി എസ് അച്യുതാനന്ദനോ പിണറായി വിജയന്‍ തന്നെയോ ആണെന്ന് പറഞ്ഞുകൊള്ളട്ടെ. 
  കേന്ദ്രസര്‍ക്കാരിന് അറിയാം ഇതെങ്ങനെയാണ് സാധ്യമാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടി അജിത് ഡോവല്‍ എന്ന കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇത് സാധ്യമാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നു.
    മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഡോവല്‍. 
  മുന്‍ ഐ ബി ഡയറക്ടറും കീര്‍ത്തിചക്ര ജേതാവും. ഇറാഖ് ഓപ്പറേഷന്റെ മര്‍മപ്രധാന ഭാഗങ്ങള്‍ കൈകാര്യം ചെയ്തത് അജിത് ഡോവലാണ് എന്നാണ് സൂചനകള്‍. 
   റോ മേധാവി അലോക് ജോഷി, ഐ ബി ഡയറക്ടര്‍ സയിദ് ഇബ്രാഹിം എന്നിവരുടെ സഹായത്തോടെയാണത്രെ ഡോവല്‍ ഇത് സാധ്യമാക്കിയത്. 
കാര്യങ്ങള്‍ പൂര്‍ണനിയന്ത്രണത്തിലാണ് എന്ന് ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഒന്നും കാണാതെയല്ല. സൗദി അറേബ്യ, ടര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ കുവൈത്ത് വിജയകരമാക്കിയത്. ഡോവലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക്. 

ഇത് കീര്‍ത്തീചക്ര 
+++++++++++
കീര്‍ത്തീചക്ര പുരസ്‌കാരം കിട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. 1968 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഇറാഖ് ഓപ്പറേഷനില്‍ 
===============
കേന്ദ്രസര്‍ക്കാര്‍ ഇറാഖ് ഭരണകൂടവുമായി നയതന്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പിന്‍വാതിലിലൂടെ സുന്നി വിഭാഗവുമായി ബന്ധപ്പെട്ടതും നേഴ്‌സുമാരുടെ മോചനം സാധ്യമാക്കിയതും ഡോവലാണത്രെ.

ഇത് വഴി വേറെ 
*******************
ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇന്റലിജന്‍സ് വിഭാഗങ്ങളെ ഡോവലും നേരിട്ട് ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്.

ഇതാദ്യമല്ല ഇതിന് മുമ്പും
!!!!!!!!!!!!!!!!!!!!!!!!
ഇത്തരം മര്‍മപ്രധാനമായ ഓപ്പറേഷനുകള്‍ക്ക് ഡോവല്‍ ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 1999 ലെ വിവാദമായ വിമാനം റാഞ്ചലിലും ഓപ്പറേഷന്‍ ബ്ലൂ തണ്ടറിലും ഡോവലിന്റെ മിടുക്കാണ് കേന്ദ്രസര്‍ക്കാരുകള്‍ ഉപയോഗിച്ചത്.

തുടരും 
####
വിദേശ കാര്യ വകുപ്പിന്റെയും ഡോവലിന്റെയും ഉത്തരവാദിത്തം നേഴ്‌സുമാരുടെ മോചനം കൊണ്ട് തീരുന്നില്ല.
   ഇറാക്കില്‍ നിന്ന് മടങ്ങിവരാന്‍ അഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചാലേ ഡോവലിന്റെയും ഇന്ത്യയുടെയും ഓപ്പറേഷന്‍ 
കുവൈറ്റ് പൂര്‍ത്തിയാകൂ. —
1.AJITH  DOVEL

Sunday, 6 July 2014

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഔദ്യോഗികമായി ഒരു നിവേദനം സമര്‍പ്പിക്കുക.
അല്ലെങ്കില്‍,നേരില്‍ ഫേയ്സ്ബുക്ക് വഴി കാര്യം ചോദിക്കുക.
ഫേയ്സ്ബുക്ക് പേജ് തിരഞ്ഞു.
കണ്ടെത്തിയില്ല.
കണ്ടെത്തിയവര്‍ ലിങ്ക് അയക്കുക
ഒന്നാമത്തെ പരാതി...
മതേതരത്വം കൊടി കുത്തി വാഴുന്ന കേരളത്തില്‍,ഹൈന്ദവ വിധവകള്‍ ഇല്ലെന്ന മട്ടില്‍ , താഴെ കൊടുത്ത വിധത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച് പ്രാബല്യത്തില്‍ വരുത്തിയാല്‍,തിക്തഫലം കോണ്ഗ്രസ് അനുഭവിക്കും.
ആയതിനാല്‍.കേരളത്തിലെ ''ദരിദ്ര ഹിന്ദു വിധവകള്‍'ക്കും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അപേക്ഷ.
കെ.എം.രാധ
......................................................................................................................
ഭവന നിര്‍മാണ പദ്ധതിക്ക് അപേക്ഷിക്കാം : മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍ക്കും, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും, ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു.
ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായം.
ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ടര സെന്റ് സ്ഥലം ഉണ്ടായിരിക്കണം.
സര്‍ക്കാറില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവരാകരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
ബി പി എല്‍ കുടുംബം, ശാരീരിക മാനസിക വെല്ലുവിളിനേരിടുന്നവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാരില്‍ നിന്നോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
2014-15 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഒപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റില്‍ തപാല്‍ മുഖാന്തിരവും നല്‍കണം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്‌ലിം യുവ ജനതക്കായുള്ള പരിശീലനകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടുംwww.inortiywelfare.kerala.gov.inവെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ ജില്ലാ കലക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ

Photo: കേരള  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഔദ്യോഗികമായി ഒരു നിവേദനം സമര്‍പ്പിക്കുക.
അല്ലെങ്കില്‍,നേരില്‍ ഫേയ്സ്ബുക്ക് വഴി കാര്യം ചോദിക്കുക.
 ഫേയ്സ്ബുക്ക് പേജ് തിരഞ്ഞു.
 കണ്ടെത്തിയില്ല.
കണ്ടെത്തിയവര്‍ ലിങ്ക് അയക്കുക
  ഒന്നാമത്തെ പരാതി...
 മതേതരത്വം കൊടി കുത്തി വാഴുന്ന കേരളത്തില്‍,ഹൈന്ദവ വിധവകള്‍ ഇല്ലെന്ന മട്ടില്‍ ,  താഴെ കൊടുത്ത  വിധത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച്  പ്രാബല്യത്തില്‍ വരുത്തിയാല്‍,തിക്തഫലം കോണ്ഗ്രസ് അനുഭവിക്കും.
 ആയതിനാല്‍.കേരളത്തിലെ   ''ദരിദ്ര ഹിന്ദു വിധവകള്‍'ക്കും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അപേക്ഷ.   
 കെ.എം.രാധ
......................................................................................................................
  ഭവന നിര്‍മാണ പദ്ധതിക്ക് അപേക്ഷിക്കാം : മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍ക്കും, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും, ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു. 
ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായം. 
ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ടര സെന്റ് സ്ഥലം ഉണ്ടായിരിക്കണം. 
സര്‍ക്കാറില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവരാകരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
ബി പി എല്‍ കുടുംബം, ശാരീരിക മാനസിക വെല്ലുവിളിനേരിടുന്നവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാരില്‍ നിന്നോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 
2014-15 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഒപ്പം സമര്‍പ്പിക്കണം. 
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റില്‍ തപാല്‍ മുഖാന്തിരവും നല്‍കണം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്‌ലിം യുവ ജനതക്കായുള്ള പരിശീലനകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടുംwww.inortiywelfare.kerala.gov.inവെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ ജില്ലാ കലക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ

Saturday, 5 July 2014

Sunanda Pushkar death row: Ghulam Nabi Azad questions Dr Gupta’s credibility
.PLEASE DO NOT BELIEVE Ghulam Nabi Azad &CONGRESS.THEY ALL ARE ONE. SASI THAROOR DID WRONG TO SUNANDA. HE KNEW,THE IRON HANDS BEHIND SUNANDA'S MYSTERIOUS DEATH. HE MUST FACE PROPER INVESTIGATION. THAROOR CALLED INDIANS' 'CATTLE CLASS'.MORE OVER,HE WAS THE KEY HELPER OF ALL IMPORTANT CASES, WHETHER,THOSE WERE WOMEN MOLESTATION,CORRUPTION ETC THAT SOLVED BY SONIA
K.M.RADHA
NEW DELHI: Breaking his silence, former health minister Ghulam Nabi Azad on Saturday rubbished claims of the head of AIIMS' forensic medicine department that he was pressured to manipulate the autopsy report of Sunanda Pushkar and questioned Sudhir Gupta's credibility, saying he can "shoot his mouth off anytime against anybody". 

"Can I even think of such a stupid thing? Media knows me, entire country knows what kind of person Ghulam Nabi Azad is...I can't even think of doing such a criminal thing," Azad told reporters at Congress headquarters. 

READ ALSOSunanda Pushkar mentioned IPL, recalls scribe Nalini Singh

Citing newspaper reports over certain allegations levelled against Gupta in past by his colleagues and superiors, the senior Congress leader questioned his credibility. 

"You must have read in newspaper reports about credibility of the person. He can shoot his mouth off anytime against anybody," Azad said. 

Citing newspaper reports over certain allegations levelled against Gupta in past by his colleagues and superiors, the senior Congress leader questioned his credibility. (TOI photo)

Gupta, who headed a three-member team that did the post mortem on the body of Pushkar had reportedly filed an affidavit before Central Administrative Tribunal in a service matter in which he had levelled the allegation. 

READ ALSOShashi Tharoor demands 'clear, definitive' end to Sunanda death probe

AIIMS had rejected the charge. 

Sunanda, wife of former union minister Shashi Tharoor, was found dead in a 5-star hotel in South Delhi on the night of January 17, a day after her twitter spat with Pakistani journalist Mehr Tarar over an alleged affair with Tharoor.

 

Wednesday, 2 July 2014

കഥ
ഡോക്ടര്‍ വളരെ തിരക്കിലാണ്
കെ.എം.രാധ
സര്‍ക്കാര്‍ ആശുപത്രി...
പനി,ചുമ ,ജലദോഷം,തൊണ്ട വേദനയ്ക്ക് ചികിത്സ തേടാന്‍ ധാരാളം ആളുകള്‍ നില്പ്പുണ്ട്
-ഏറെയും സ്ത്രീകള്‍, വൃദ്ധര്‍,കുഞ്ഞുങ്ങള്‍.
തുമ്മല്‍,ചുമ,കരച്ചില്‍,.
. അന്തരീക്ഷം ബഹളമയം.
ഇരിപ്പിടങ്ങള്‍ നിറഞ്ഞു.
പിന്നീട്,വന്നവര്‍ നിന്നു.
ചിലര്‍,നിലത്ത് ഇരുന്നു.
പെട്ടെന്ന്, ചെറുപ്പക്കാരന്‍ സുന്ദരന്‍ ഡോക്ടര്‍,ചികിത്സാമുറിയിലെത്തി. .
തുടുത്തു ചുവന്ന ആപ്പിള്‍ കവിള്‍ത്തടം.
മുകളിലേക്ക് ചീകി വെച്ച മുടി.
കണ്ടാല്‍ ഏതോ ധനിക സന്തതിയെന്ന് തോന്നും.
ചില വാക്കുകള്‍ അവര്‍ക്കിടയില്‍ പറന്നെത്തി.
'മിടുക്കന്‍.പിഎസ് സി പരീക്ഷേല്,ഒന്നാമന്‍.ആ മുഖം ഒന്ന് കണ്ടാല്‍ മതി,രോഗം പറപറക്കും.
പിന്നെ,കുറഞ്ഞ മരുന്നേ ,എഴുതു.ഒറ്റത്തവണ,കഴിച്ചാല്‍ മതി.
പെട്ടെന്ന് ,ആശ്വാസം കിട്ടും.''
|ഓരോ രോഗിയും പരിശോധന കഴിഞ്ഞെത്തുമ്പോഴേക്കും,മണിക്കൂറുകള്‍ കഴിഞ്ഞു.
ഒന്ന് തൊട്ടാല്‍,വീഴുന്ന മെല്ലിച്ച പുരുഷനൊപ്പം വന്ന, സ്ത്രീ പിച്ചിപ്പറിഞ്ഞ മുഖഭാവത്തോടെ, ഉച്ചത്തില്‍ ചോദിച്ചു.
''അയാള്,അവിടെ എന്തെടുക്കുവാ?.ഈ മനുഷ്യന്‍ ഈശോയേ.,ഇപ്പോള്‍,തല കറങ്ങി വീഴുമല്ലോ'' '
അവരുടെ അടുക്കലേക്ക് നടന്നു വന്ന പാറാവുകാരന്‍ ...
'തള്ളേ,മിണ്ടാതിരുന്നോ.നമ്പറനുസരിച്ച് വിളിക്കും.''
സമയം വൈകും തോറും,അസുഖക്കാരും,ബന്ധു-മിത്രങ്ങളും മുറുമുറുത്ത്.പിരാകി,
ഒടുവില്‍, ''ക്ഷമയുടെ നെല്ലിപ്പലക'യില്‍ നിന്ന് ചാടി എഴുനേറ്റു.
അവരെല്ലാം,ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറി.
എവിടുന്നോ,ചില ശബ്ദങ്ങള്‍ കുതിച്ചെത്തി.
'ആ വിവരമില്ലാത്ത ഡോക്ടറെ ,മരത്തില്‍ വരിഞ്ഞു കെട്ടിയിട്ട് തല്ലണം.ഇടത് കാലിന്‍റെ ശസ്ത്രക്രിയ,വലത് മുട്ടിന്!.മരുന്ന് മാറി കൊടുത്ത്,രണ്ടെണ്ണം പരലോകത്ത്!.നാല് പ്രാവശ്യം സസ്പെന്‍ഷന്‍.''
രംഗം,നിശ്ശബ്ദം.
''അടുത്തത്,പിരിച്ചുവിടല്‍!.അത്,ഒഴിവാക്കാന്‍,അയാള്,ഓരോ രോഗിയെ പരിശോധിച്ച ശേഷം,എന്ത് മരുന്ന് കൊടുക്കണമെന്ന്,പുസ്തകം നോക്കി കണ്ടുപിടിക്കുകയാണ്.അതാണ്‌,വൈകുന്നത്,'
വാര്‍ത്തകള്‍ ശരിയെന്ന് വിശ്വസിച്ചതാകാം,നിമിഷങ്ങള്‍ക്കകം,ചികിത്സകന്‍റെ മുറിയ്ക്ക് മുന്‍പില്‍ ആരുമില്ല.
അല്‍പ്പ നിമിഷങ്ങള്‍ ,കഴിഞ്ഞ ശേഷം,പുസ്തകം വായിച്ചു കാണാതെ പഠിക്കാന്‍ ശീലിച്ച്, പരാജയപ്പെടുന്ന ഡോക്ടറുടെ അടുക്കല്‍, ഒരാള്‍ എത്തി.
'ചികിത്സയ്ക്ക് വന്നവരെല്ലാം,സാറിന്റെ നല്ല രീതി മനസ്സിലാക്കി സ്ഥലം വിട്ടു.എനിക്ക് സാറിന്റെ മരുന്ന് മതി.കാരണം.....'
പെട്ടെന്ന്,അയാള്‍,പോക്കറ്റില്‍ത്തിരുകിയ കത്തിയെടുത്ത് ഡോക്ടറുടെ നെഞ്ചില്‍ കുത്തി.
ഉച്ചത്തിലുള്ള നിലവിളി കേട്ട് വന്നവര്‍,അയാളെ പിടിച്ചു മാറ്റി.
ചോരയില്‍ കുതിര്‍ന്ന,ദേഹം അടിയന്തിര ശസ്ത്രക്രിയയ്ക്ക് മാറ്റുമ്പോള്‍,ബലമുള്ള കൈക്കരുത്തില്‍ ,പിടയുന്ന അജ്ഞാതന്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
''വിടില്ല.ഓനെ ഞാന്‍ കൊല്ലും.ന്‍റെ മോന്‍റെ കാലിലെ മുഴയെടുക്കുന്നതിന് പകരം,ജനനേന്ദ്രിയം മുറിച്ച് മാറ്റിയ,....നെ,ഫൂ...'
അയാളുടെ അരിശത്തില്‍ കലര്‍ന്ന വിതുമ്പലിനിടയില്‍, ആശുപതി ജീവനക്കാര്‍ പൊട്ടിച്ചിരിച്ചു.
അവര്‍ പരസ്പരം പതുക്കെപ്പതുക്കെ ഒരു തീരുമാനത്തിലെത്തി.
അജ്ഞാതന്‍,മാനസിക ചികിത്സാകേന്ദ്രത്തിലെത്തിയിട്ട്,മാസങ്ങള്‍ ഏറെയായി.
അയാളെ തേടിയെത്താന്‍ ആരുമില്ല.
ഭാര്യ,നേരത്തെ പോയി.
മകന്‍,മുറിച്ച അവയവത്തില്‍,പഴുപ്പ് കേറി,പിന്നീടും...

Photo: കഥ 
ഡോക്ടര്‍ വളരെ തിരക്കിലാണ്
കെ.എം.രാധ 
സര്‍ക്കാര്‍ ആശുപത്രി...
പനി,ചുമ ,ജലദോഷം,തൊണ്ട വേദനയ്ക്ക് ചികിത്സ തേടാന്‍ ധാരാളം ആളുകള്‍ നില്പ്പുണ്ട്
-ഏറെയും സ്ത്രീകള്‍, വൃദ്ധര്‍,കുഞ്ഞുങ്ങള്‍.
തുമ്മല്‍,ചുമ,കരച്ചില്‍,.
. അന്തരീക്ഷം ബഹളമയം.
ഇരിപ്പിടങ്ങള്‍ നിറഞ്ഞു.
പിന്നീട്,വന്നവര്‍ നിന്നു.
ചിലര്‍,നിലത്ത് ഇരുന്നു.
പെട്ടെന്ന്, ചെറുപ്പക്കാരന്‍ സുന്ദരന്‍ ഡോക്ടര്‍,ചികിത്സാമുറിയിലെത്തി. .
തുടുത്തു ചുവന്ന ആപ്പിള്‍ കവിള്‍ത്തടം.
മുകളിലേക്ക് ചീകി വെച്ച മുടി.
കണ്ടാല്‍ ഏതോ ധനിക സന്തതിയെന്ന് തോന്നും.
ചില വാക്കുകള്‍ അവര്‍ക്കിടയില്‍ പറന്നെത്തി.
'മിടുക്കന്‍.പിഎസ് സി പരീക്ഷേല്,ഒന്നാമന്‍.ആ മുഖം ഒന്ന് കണ്ടാല്‍ മതി,രോഗം പറപറക്കും.
പിന്നെ,കുറഞ്ഞ മരുന്നേ ,എഴുതു.ഒറ്റത്തവണ,കഴിച്ചാല്‍ മതി.
പെട്ടെന്ന് ,ആശ്വാസം കിട്ടും.''
|ഓരോ രോഗിയും പരിശോധന കഴിഞ്ഞെത്തുമ്പോഴേക്കും,മണിക്കൂറുകള്‍ കഴിഞ്ഞു.
ഒന്ന് തൊട്ടാല്‍,വീഴുന്ന മെല്ലിച്ച പുരുഷനൊപ്പം വന്ന, സ്ത്രീ പിച്ചിപ്പറിഞ്ഞ മുഖഭാവത്തോടെ, ഉച്ചത്തില്‍ ചോദിച്ചു. 
''അയാള്,അവിടെ എന്തെടുക്കുവാ?.ഈ മനുഷ്യന്‍ ഈശോയേ.,ഇപ്പോള്‍,തല കറങ്ങി വീഴുമല്ലോ'' '
അവരുടെ അടുക്കലേക്ക് നടന്നു വന്ന പാറാവുകാരന്‍ ...
'തള്ളേ,മിണ്ടാതിരുന്നോ.നമ്പറനുസരിച്ച് വിളിക്കും.''
സമയം വൈകും തോറും,അസുഖക്കാരും,ബന്ധു-മിത്രങ്ങളും മുറുമുറുത്ത്.പിരാകി,
ഒടുവില്‍, ''ക്ഷമയുടെ നെല്ലിപ്പലക'യില്‍ നിന്ന് ചാടി എഴുനേറ്റു.
അവരെല്ലാം,ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറി.
എവിടുന്നോ,ചില ശബ്ദങ്ങള്‍ കുതിച്ചെത്തി.
'ആ വിവരമില്ലാത്ത ഡോക്ടറെ ,മരത്തില്‍ വരിഞ്ഞു കെട്ടിയിട്ട് തല്ലണം.ഇടത് കാലിന്‍റെ ശസ്ത്രക്രിയ,വലത് മുട്ടിന്!.മരുന്ന് മാറി കൊടുത്ത്,രണ്ടെണ്ണം പരലോകത്ത്!.നാല് പ്രാവശ്യം സസ്പെന്‍ഷന്‍.''
രംഗം,നിശ്ശബ്ദം.
''അടുത്തത്,പിരിച്ചുവിടല്‍!.അത്,ഒഴിവാക്കാന്‍,അയാള്,ഓരോ രോഗിയെ പരിശോധിച്ച ശേഷം,എന്ത് മരുന്ന് കൊടുക്കണമെന്ന്,പുസ്തകം നോക്കി കണ്ടുപിടിക്കുകയാണ്.അതാണ്‌,വൈകുന്നത്,'
വാര്‍ത്തകള്‍ ശരിയെന്ന് വിശ്വസിച്ചതാകാം,നിമിഷങ്ങള്‍ക്കകം,ചികിത്സകന്‍റെ മുറിയ്ക്ക് മുന്‍പില്‍ ആരുമില്ല.
അല്‍പ്പ നിമിഷങ്ങള്‍ ,കഴിഞ്ഞ ശേഷം,പുസ്തകം വായിച്ചു കാണാതെ പഠിക്കാന്‍ ശീലിച്ച്, പരാജയപ്പെടുന്ന ഡോക്ടറുടെ അടുക്കല്‍, ഒരാള്‍ എത്തി.
'ചികിത്സയ്ക്ക് വന്നവരെല്ലാം,സാറിന്റെ നല്ല രീതി മനസ്സിലാക്കി സ്ഥലം വിട്ടു.എനിക്ക് സാറിന്റെ മരുന്ന് മതി.കാരണം.....'
പെട്ടെന്ന്,അയാള്‍,പോക്കറ്റില്‍ത്തിരുകിയ കത്തിയെടുത്ത് ഡോക്ടറുടെ നെഞ്ചില്‍ കുത്തി.
ഉച്ചത്തിലുള്ള നിലവിളി കേട്ട് വന്നവര്‍,അയാളെ പിടിച്ചു മാറ്റി.
ചോരയില്‍ കുതിര്‍ന്ന,ദേഹം അടിയന്തിര ശസ്ത്രക്രിയയ്ക്ക് മാറ്റുമ്പോള്‍,ബലമുള്ള കൈക്കരുത്തില്‍ ,പിടയുന്ന അജ്ഞാതന്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
''വിടില്ല.ഓനെ ഞാന്‍ കൊല്ലും.ന്‍റെ മോന്‍റെ കാലിലെ മുഴയെടുക്കുന്നതിന് പകരം,ജനനേന്ദ്രിയം മുറിച്ച് മാറ്റിയ,....നെ,ഫൂ...'
അയാളുടെ അരിശത്തില്‍ കലര്‍ന്ന വിതുമ്പലിനിടയില്‍, ആശുപതി ജീവനക്കാര്‍ പൊട്ടിച്ചിരിച്ചു.
അവര്‍ പരസ്പരം പതുക്കെപ്പതുക്കെ ഒരു തീരുമാനത്തിലെത്തി.
അജ്ഞാതന്‍,മാനസിക ചികിത്സാകേന്ദ്രത്തിലെത്തിയിട്ട്,മാസങ്ങള്‍ ഏറെയായി.
അയാളെ തേടിയെത്താന്‍ ആരുമില്ല.
ഭാര്യ,നേരത്തെ പോയി.
മകന്‍,മുറിച്ച അവയവത്തില്‍,പഴുപ്പ് കേറി,പിന്നീടും...