Monday 8 April 2013


കേരള മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധക്ക്..കേരളീയ മതേതര സമൂഹമേ... ലജ്ജിക്കൂ.!
.ജാതിമതതീവ്രനിലപാടുകാര്‍ തീക്കൊള്ളിയെടുത്ത് ജനാധിപത്യ സമൂഹത്തെ വേട്ടയാടുന്നു!
ഇക്കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് രാവിലെ നടക്കാനിറങ്ങിയ ഒരു ഉയര്‍ന്ന ജാതിക്കാരനെ ,മുന്‍വൈരാഗ്യം,കുടിപകയൊന്നുമില്ലാതെ, ഉയര്‍ന്നകുലജാതനെന്ന ഒറ്റകാരണം കൊണ്ട് ,dalit human rights movement കാര്‍ വെട്ടിക്കൊന്നു.അതിനു വിവരദോഷിയായ മുന്‍മന്ത്രി അന്ന് ‘’ദളിതര്‍, ഉയര്‍ന്ന ജാതിക്കാരോട് അമര്‍ഷം തീര്‍ക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ‘’പറഞ്ഞു.ഹഹാ,,....മന്ത്രിയുടെ അപാര ബുദ്ധിക്ക് മുന്‍പില്‍ നമസ്കാരം.(കൊല ചെയ്തവരെ ശിക്ഷിച്ചതായി അറിയില്ല)
''96% of the arrested criminals are not in jail "'എന്ന പത്രവാര്‍ത്തയേക്കാള്‍ ഭയാനകമാണ് യാഥാര്‍ത്ഥ്യം!കൊലയാളികള്‍,അഴിമതിക്കാര്‍ ,തസ്കരന്‍മാര്‍,രാജ്യം വില്‍ക്കുന്നവര്‍ വരെ ജയില്‍ അഴികളെണ്ണാതെ പുറത്ത് ഇളംകാറ്റില്‍ ഉലാത്തുന്ന നയനമനോഹരദൃശ്യം നിയമപാലകരും,ഭരണകൂടവും കണ്ടാസ്വദിച്ചാലും.മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍റെ സുസ്ത്യര്‍ഹമായ ഇടപെടലുകളാണ് dhrm വീരന്മാര്‍ ഒതുങ്ങിയത്. .
എന്നാല്‍,താഴ്ന്ന ജാതിക്കാര്‍ പ്രവര്‍ത്തിച്ച രീതിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍... ...>>..എന്താകും സ്ഥിതി?
ശാസ്ത്ര-വിവരസാങ്കേതിക രംഗത്ത് വിരല്‍തുമ്പില്‍ അറിവ് ലഭിക്കുന്ന ആധുനിക ലോകത്ത് '',തൊട്ടുകൂടായ്മ-തീണ്ടിക്കൂടായ്മ, ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുടെ''എണ്ണം തീര്‍ത്തും കുറയുന്ന,നമ്പൂതിരി മുതല്‍ ആദിവാസിവരെ,പോരാ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മിശ്രവിവാഹങ്ങള്‍ ധാരാളം നടക്കുന്ന കേരളത്തില്‍ ടിഎച്ച് ആര്‍എം പ്രവര്‍ത്തകര്‍ നടത്തുന്ന വര്‍ഗീയ-വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ സ്വൈര്യ-സമാധാനം കെടുത്തും.ഇന്ന് (ഞായറാഴ്ച 2013 april 7 ) ഒരു ഗൃഹപ്രവേശനചടങ്ങില്‍ വെച്ചു കണ്ട അവിവാഹിതകളായ ഹിന്ദു-മുസ്ലീം പെണ്‍കുട്ടികള്‍,അവരനുഭവിക്കുന്ന യാതനകള്‍..അവര്‍ക്ക് ജീവിതം വേണം!.അവരെ ആര് സഹായിക്കാന്‍, ദളിതരടക്കമുള്ളവരുടെ ബാങ്ക് അക്കൊണ്ടിലേക്ക് അനധികൃത പണം വരുന്നുവെന്ന് മാതൃഭൂമി ദിനപത്രം മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത കൊടുത്ത വിവരം ആശങ്ക ഉളവാക്കുന്നു.ആ വാര്‍ത്ത് കൂടി കൂട്ടി വായിക്കൂ. കേരളത്തില്‍ ജീവിക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷമല്ല....മനുഷ്യരാണെന്ന ചിന്തയുണ്ടാവുന്നത് നല്ലത്.
..DHRM പ്രവര്‍ത്തകര്‍ ആദ്യം സര്‍ക്കാരിനോട് ആനുകൂല്യങ്ങള്‍ചോദിച്ച് വാങ്ങൂ,അത് യഥാര്‍ത്ഥ കൈകളില്‍ തന്നെയാണോ എത്തുന്നതെന്ന് സത്യസന്ധ അന്വേഷണം നടത്തൂ,അപ്പോള്‍ മനസ്സിലാവും സംവരണത്തിലെ കള്ളക്കളികള്‍.>കര്‍ണാടകയില്‍ പോയി ഉയര്‍ന്നജാതിക്കാരുടെ എച്ചിലിലയില്‍ കിടന്നുരുളുന്ന ദളിതരെ പിന്തിരിപ്പിച്ചു അനാചാരം ഇല്ലായ്മ ,ഒപ്പം ദളിത്‌-ആദിവാസി കുടികളിലെ മൃഗസമാന ജീവിതത്തിനെതിരെ ശബ്ദമുയര്‍ത്തൂ.,ഉദ്യോഗസ്ഥര്‍ ആ പാവങ്ങളുടെ നെഞ്ചില്‍ ചവുട്ടി ആനുകൂല്യങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിറയ്ക്കുന്നത് ഗീതാനന്ദന്‍- -_ജാനു നേതാക്കളോട് ചോദിച്ചാലറിയാം.ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ ഏറെ! ധനികരല്ലാത്ത കേരളീയര്‍ തീക്കനല്‍ കൂമ്പാരങ്ങളില്‍ ചവുട്ടി ജീവിതം മുന്നോട്ടു ഇഴച്ചു നീക്കുമ്പോള്‍ ജാതിമതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ,വൈരം....നാം കാടത്തത്തെ പുണരുന്നോ?അതോ..ശിലായുഗ മനുഷ്യരേക്കാള്‍ അധഃപതിക്കുകയോ ചിന്തിക്കുക.
ബുദ്ധിജീവികളല്ല,സാധാരണക്കാരാണ്...സമ്മതിദാനാവകാശക്കാരെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.dhrm പ്രവര്‍ത്തകരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ എവിടെ മതാചാര്യന്‍മാര്‍?സംസ്കൃതചിത്തര്‍?
സുനില്‍ദാസ്(ദല്‍ഹി),ഖുറൈഷി ആലപ്പുഴ(ദുബൈ),അനീഷ്‌ നായര്‍(സുഡാന്‍)എലിസബത്ത് രാജ്ഞി(ലണ്ടന്‍),ജെകെ നായര്‍ മംഗലാപുരം,രാജീവ്‌നമ്പ്യാര്‍(ജര്‍മ്മനി),സാജന്‍.വി.എസ്‌.(ഗള്‍ഫ്‌),തിരുവല്ലം ഭാസി-ആസ്ത്രേലിയ,ഷാജന്‍ സക്കറിയ –മറുനാടന്‍മലയാളി പത്രാധിപര്‍.,റോമന്‍ റോളന്‍സ്,ദിവ്യ.കൃഷ്ണന്‍.- റോയ് കടയ്ക്കാവൂര്‍-ദുബൈ ഒപ്പം ജനാധിപത്യമതേതരന്മാരായ ആര്‍ക്കും മറുമൊഴി നല്‍കാം.
4Like ·  · Promote · 

No comments:

Post a Comment