Saturday 19 July 2014

Narayana Kurup എഴുതിയത് ശരിയാണ്.എത്ര ഉദാഹരണം വേണമെങ്കിലും നിഷ്പക്ഷമായി നിരത്തി വെയ്ക്കാം.
മലപ്പുറം ജില്ല ഭാഗിക്കണമെന്നും,മലബാര്‍ സംസ്ഥാനമാക്കണമെന്നും ആവശ്യപ്പെട്ട് ജാഥ നടത്തിയത് ഓര്‍ക്കുക.
ഒരു വിവര ദോഷി ഭരണ സൌകര്യത്തിന്,ഇനിയും എത്രസംസ്ഥാനങ്ങള്‍ വേണമെങ്കിലും ആകാം എന്ന് എഴുതി കണ്ടു..
പഞ്ചായത്ത്,വാര്‍ഡുകള്‍,കോര്‍പറേഷനുകള്‍..ഇങ്ങനെ ,സുതാര്യമായി ഓരോ സംസ്ഥാനത്തിനും ഭരണം നടത്താന്‍,ഏറെ സൌകര്യങ്ങളുണ്ട്.
ജനപ്രതിനിധികള്‍ അത് മുക്കാല്‍ഭാഗവും നിര്‍വഹിക്കാതെ,ആ വിവരദോഷിയുടെ വാക്കുകള്‍ വിഭജനത്തെയാണ്‌ ലക്‌ഷ്യം വെയ്ക്കുന്നത്.
കെ.എം.രാധ
''രാധേച്ചിയെ പോലെ കേരളത്തിലെ എല്ലാ സ്ത്രീ സമൂഹവും ആയിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.കേരളത്തിലെ കപട മതേതര വാദികളും ദൃശ്യ പത്ര മാധ്യമങ്ങളും ഒരുമിച്ചു കേവലം അധികാരത്തിനു വേണ്ടി ന്യൂന പക്ഷ പ്രീണന നയം കൈമുതലാക്കി കേരളത്തെ എത്രത്തോളം നശിപ്പിക്കാമോ അത്രയും അധപതിപ്പിച്ചു. ഇതിന്റെ പരിണിത ഫലങ്ങള്‍ നമ്മുടെ ഭാവി തലമുറയെ യാണ് ബാധിക്കുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല.
ഇപ്പോള്‍ തന്നെ ന്യൂന പക്ഷ മെന്നവകാശ പ്പെടുന്ന മന്ത്രിമാര്‍ അവരുടെ ഇഷ്ടാനുസരണം അവരവരുടെ വകുപ്പുകള്‍ അവരുടെ മത താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നോണം മാറ്റങ്ങള്‍ വരുതികൊണ്ടിരിക്കുകയാണ്.
ഇതെല്ലാം നോക്കികണ്ടു മറ്റു ഹിന്ദു മന്ത്രിമാരും എം. എല്‍. എ മാരും
നപുംസകങ്ങളെ പോലെ പ്രതികരിക്കാനാവാതെ നോക്കിയിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌.
കേരളത്തില്‍ സംഘ പരിവാര്‍ സംഘടനകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം ഇതിനകം ഒരു ഇസ്ലാമിക സംസ്ഥാനമായി പ്രഖ്യാപിക്കുമായിരുന്നു.

Photo: Narayana Kurup എഴുതിയത്  ശരിയാണ്.എത്ര  ഉദാഹരണം വേണമെങ്കിലും  നിഷ്പക്ഷമായി നിരത്തി  വെയ്ക്കാം. 
മലപ്പുറം ജില്ല ഭാഗിക്കണമെന്നും,മലബാര്‍  സംസ്ഥാനമാക്കണമെന്നും  ആവശ്യപ്പെട്ട് ജാഥ നടത്തിയത്  ഓര്‍ക്കുക.
ഒരു വിവര ദോഷി ഭരണ സൌകര്യത്തിന്,ഇനിയും  എത്ര  സംസ്ഥാനങ്ങള്‍ വേണമെങ്കിലും  ആകാം എന്ന് എഴുതി കണ്ടു..
  പഞ്ചായത്ത്,വാര്‍ഡുകള്‍,കോര്‍പറേഷനുകള്‍..ഇങ്ങനെ ,സുതാര്യമായി   ഓരോ സംസ്ഥാനത്തിനും ഭരണം നടത്താന്‍,ഏറെ സൌകര്യങ്ങളുണ്ട്.
ജനപ്രതിനിധികള്‍ അത് മുക്കാല്‍ഭാഗവും നിര്‍വഹിക്കാതെ,ആ വിവരദോഷിയുടെ വാക്കുകള്‍ വിഭജനത്തെയാണ്‌ ലക്‌ഷ്യം വെയ്ക്കുന്നത്.  
കെ.എം.രാധ      
  ''രാധേച്ചിയെ പോലെ കേരളത്തിലെ എല്ലാ സ്ത്രീ സമൂഹവും ആയിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.കേരളത്തിലെ കപട മതേതര വാദികളും   ദൃശ്യ പത്ര മാധ്യമങ്ങളും ഒരുമിച്ചു കേവലം അധികാരത്തിനു വേണ്ടി ന്യൂന പക്ഷ പ്രീണന നയം കൈമുതലാക്കി കേരളത്തെ എത്രത്തോളം നശിപ്പിക്കാമോ അത്രയും അധപതിപ്പിച്ചു.    ഇതിന്റെ പരിണിത ഫലങ്ങള്‍ നമ്മുടെ ഭാവി തലമുറയെ യാണ്    ബാധിക്കുന്നതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. 
   ഇപ്പോള്‍ തന്നെ ന്യൂന പക്ഷ മെന്നവകാശ പ്പെടുന്ന മന്ത്രിമാര്‍ അവരുടെ ഇഷ്ടാനുസരണം അവരവരുടെ വകുപ്പുകള്‍ അവരുടെ മത താല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നോണം മാറ്റങ്ങള്‍ വരുതികൊണ്ടിരിക്കുകയാണ്. 
  ഇതെല്ലാം നോക്കികണ്ടു മറ്റു ഹിന്ദു മന്ത്രിമാരും എം. എല്‍. എ മാരും 
നപുംസകങ്ങളെ പോലെ പ്രതികരിക്കാനാവാതെ നോക്കിയിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌.
  കേരളത്തില്‍ സംഘ പരിവാര്‍ സംഘടനകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം ഇതിനകം ഒരു ഇസ്ലാമിക സംസ്ഥാനമായി പ്രഖ്യാപിക്കുമായിരുന്നു.

No comments:

Post a Comment