Thursday 15 May 2014

കോണ്ഗ്രസ്സില്‍ വളരെയധികം നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു.
(സംഭവാമി യുഗേ യുഗേ)
ഒടുവില്‍, കോണ്ഗ്രസ് നേതാവ് നാരായണ ദത്ത തിവാരി 88 വയസ്സില്‍ വീണ്ടും വിവാഹിതനായി.
വധു:66 കാരി ഉജ്ജ്ജ്വല.
36 കാരന്‍ അവിഹിത മകന്‍ നേരിട്ട ആത്മസംഘര്‍ഷം , ഒടുവില്‍ നിയമപോരാട്ടം, വഴി തിവാരിയെന്ന വൃദ്ധനെ പിടിച്ചുകെട്ടി, (കോടതി ഇടപെട്ടത് കൊണ്ട് മാത്രം) പിതൃത്വ നിര്‍ണ്ണയ ടെസ്റ്റ്‌ എന്ന (DNA TEST) നടത്തിയതോടെ കാര്യം വെളിച്ചത്ത്.
ഏതായാലും,''തന്തയില്ലാ കുഞ്ഞ്''എന്ന അപഖ്യാതിയില്‍ നിന്ന്,ആ ചെറുപ്പക്കാരന്‍ രക്ഷപ്പെട്ടല്ലോ.
നരേന്ദ്ര മോഡിയ്ക്ക് എതിരെ തികച്ചും അടിസ്ഥാന രഹിതമായ ,തരംതാഴ്ന്ന രണ്ട് ആരോപണങ്ങള്‍ കോണ്ഗ്രസ്,എഴുന്നള്ളിച്ചപ്പോള്‍,മാത്രമാണ്,ഈ ടൈം ലൈനില്‍ എന്‍.ഡി.തിവാരിയുടെ ചിത്രങ്ങളും ,കുറിപ്പുകളും ചേര്‍ത്തത്.
ഇതുപോലെ, രാഷ്ട്രീയക്കാര്‍,കോടീശ്വ രന്മാര്‍,സിനിമക്കാര്‍ വിവാഹ വാഗ്ദാനം വഴി,അവിഹിത കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം കൊടുക്കാന്‍ വിധിക്കപ്പെട്ട അമ്മമാര്‍ എത്രയുംവേഗം കേസുകള്‍ കൊടുത്ത്,DNA TEST നടത്തിച്ച്,മക്കള്‍ക്ക്‌ ''മേല്‍വിലാസം ''ഉണ്ടാക്കി ,അവരെ സമൂഹം കല്ലെറിയുന്നതില്‍ നിന്ന് തടയുക തന്നെ വേണം.
നാഴികയ്ക്ക് പതിനായിരം വട്ടം മോഡിയെ വളഞ്ഞിട്ട് അക്രമിക്കുന്ന ദ്വിഗ് വിജയ സിംഗ്‌ എന്ന കുറുക്കന്‍ കൌശലക്കാരന്‍ എത്രയും പെട്ടെന്ന്, ,ചെറുപ്പക്കാരിയെ പ്രേമിക്കുന്നത് , നിര്‍ത്തി വിവാഹം കഴിച്ച്,തിവാരിയ്ക്ക് വന്നത് പോലെയുള്ള 'ദേശീയ ദുരന്ത'ത്തില്‍ നിന്ന് രക്ഷപ്പെടുന്നത് ,ഇന്ത്യന്‍ രീതിയ്ക്ക് നല്ലത്.
രാഹുല്‍ രാജീവ് നെഹ്റുവും ,തിവാരി പാരമ്പര്യം തുടര്‍ന്ന്,സ്ത്രീകളെ കണ്ണീരിലാഴ്ത്തരുതേ.
കെ.എം.രാധ
എന്‍,ഡി.തിവാരി, സ്വന്തം പുത്രനെ അംഗീകരിക്കുന്ന ചിത്രങ്ങള്‍

No comments:

Post a Comment