Friday 9 May 2014

ഇരു മുന്നണികളും ഓര്‍മിക്കുന്നത് നല്ലത്..
കേരളത്തില്‍,തീവ്രവാദം ഇറക്കുമതി ചെയ്തത് ആര്‍ ,ആരെയൊക്കെ സഹായിച്ച് എന്തെല്ലാം നേടി....
ഇതൊക്കെ അസ്സലായിട്ടറിയുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍,ഇന്നും മാദ്ധ്യമ പ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച മുതിര്‍ന്ന പത്ര പ്രവര്‍ത്തകരുണ്ട്.
ഇന്ന്,ബിജെപി വക്താവ് വി.വി.രാജേഷ് പറഞ്ഞ സത്യങ്ങള്‍ക്കപ്പുറം 'നഗ്ന സത്യങ്ങള്‍' പതിയിരുപ്പുണ്ടെന്ന്,
എല്ലാ ഫയലും പൂഴ്ത്തി,അന്വേഷണം അട്ടിമറിച്ച മാറാടും,ചാര കേസിലും ഉന്നതരുടെ പെണ്‍ കേസിലും,ഉപയോഗിച്ച അതേ മലയാളി കുരുട്ടുബുദ്ധിയാണ്,
2013 OCTOBER.NOVEMBER,DECEMBER മാസത്തില്‍ പാക് ഭീകരന്‍ വഖാസ് കേരളത്തിലെ മൂന്നാര്‍,കൊച്ചിയില്‍ , പിന്നെ പലയിടങ്ങളിലും വന്ന് എന്തൊക്കെ ഗൂഡാലോചന നടത്തി തിരിച്ചു പോയതിന് പിന്നില്‍ പ്രവര്‍ത്തിച്ച തെന്ന് ചിന്തിക്കുന്നവരും ഉണ്ട്.
ഇന്ന്,ചാനലുകളില്‍ ആദം മുല്സി എന്ന ചെറുപ്രായക്കാരന്റെ (അക്കാലത്ത് വിലപിടിപ്പുള്ള )മൊബൈല്‍ ഫോണ്‍ കടലില്‍ വീണു പോയ കാര്യം,പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്കുമാര്‍ മുല്സിയുടെ ശത്രു എന്നൊക്കെ എഴുന്നള്ളിക്കുമ്പോള്‍,മുല്സിയുടെ.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വരുടെ പങ്ക് കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. എന്നും കൂടി ഓര്‍ക്കുക.
ശ്രീ പദ്മനാഭന്‍റെ സ്വത്ത് വീതം വെയ്ക്കാന്‍ ,കേരളത്തിലെ മാദ്ധ്യമങ്ങള്‍ /ചാനല്‍ വിശാരദന്മാര്‍ കാണിച്ച അതേ ആര്‍ജവം പത്രപ്രവര്‍ത്തകരായ എം.ജി.രാധാകൃഷ്ണന്‍,സത്യവാദി വി.എം.സുധീരന്‍, അവിശ്വാസി,ആറന്മുള വിമാനത്താവളാനുമതി നല്‍കി,പരിസ്ഥിതിക്കാരെയും,എണ്‍പത് വയസ്സ് കഴിഞ്ഞ സുഗതകുമാരിയെയും ചക്രവ്യൂഹത്തില്‍ അകപ്പെടുത്തുന്ന,വി.എസ്,പ്രതിപക്ഷം ....
..ഓര്‍ക്കുക...ഇന്നല്ലെങ്കില്‍,നാളെ ബിജെപിക്കാരുടെ തലയില്‍ കെട്ടി വെച്ച മതവര്‍ഗീയത, സ്വയം ഏറ്റെടുത്ത്,
തീവ്രവാദികള്‍ വ്യാജ നോട്ടുകള്‍ ,കള്ളപ്പൊന്നു കൊണ്ട് കേരളം മുഴുവന്‍ താണ്ഡവമാടി കൊട്ടാരങ്ങളും മാളുകളും പണിയുന്നത് കണ്ടു
കൊണ്ട് , അതിന് ഒളിഞ്ഞും, തെളിഞ്ഞും സഹായിച്ചവരും ,
നിങ്ങള്‍ എന്തെല്ലാം സാധാരണക്കാരില്‍ നിന്നു മറച്ചു വെയ്ച്ചുവോ,അതൊക്കെ ഏറ്റു പറയേണ്ട കാലം വരും.
കെ.എം.രാധ

No comments:

Post a Comment