Tuesday 16 December 2014

നിശാചരന്മാര്‍

പാകിസ്ഥാന്‍, ഹിന്ദുക്കളെ കൊന്നൊടുക്കി,ഇന്ത്യ ഇസ്ലാമികരാജ്യമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. 
അതിനവര്‍ ആയുധമാക്കുന്നത്,ഇന്ത്യയ്ക്കകത്തെ മുസ്ലിംകളെയും, പണം,പ്രണയം നല്‍കി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിച്ച ഹിന്ദു-കൃസ്ത്യന്‍- സിഖ് മതങ്ങളില്‍ നിന്നുള്ളവരെയും,ഹിന്ദുക്കളിലെ മതരഹിതരെയു മാണ്
.ഇതിനെതിരെ,ഇക്കാലംവരെ ഇന്ത്യ ഭരിച്ച കോണ്ഗ്രസ്സ്ഭരണകൂടംകണ്ണടച്ചു. 
എത്ര ഉദാഹരണം വേണമെങ്കിലും തരാം..
ഉമ്മന്‍‌ചാണ്ടി ഭരണത്തില്‍ പാകിസ്താനി തീവ്രവാദി വഖാസ് മലപ്പുറത്ത് വന്നു. 
      കൊച്ചി തിരുമ്മു കേന്ദ്രത്തില്‍ ,തിരുമ്മല്‍ കഴിഞ്ഞശേഷം,കൊടുത്ത കള്ള നോട്ടു കേസില്‍ പിടിച്ച ഇറാനിയെ ഉമ്മന്‍‌ചാണ്ടി രായ്ക്കുരാമാനം തിരിച്ചയച്ചു.ആര്‍ക്കുവേണ്ടിയെന്ന്,അറിയുമല്ലോ. 
പാകിസ്ഥാന്‍ നേതാക്കളും,സൈനിക ഭരണകൂടവും ഒരുമിച്ച് പാലും തേനും ഊട്ടിയ ലഷ്കര്‍-ഇ-തോയ്ബയും,
താലിബാനുംഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍.
തീവ്രവാദം ,കള്ള നോട്ട് -മയക്കുമരുന്ന് കച്ചവടം ,സ്ത്രീ വില്‍പ്പന ,ചില ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള അതിരറ്റ ധന സഹായം
അതുവഴി ജിഹാദും
ലോകം മുഴുവന്‍ ഒരേ ഒരു രാഷ്ട്രം ''ഇസ്ലാം..ഖലിഫ സുല്‍ത്താന്‍ രാഷ്ട്രം' എന്ന അത്യാഗ്രഹം സഫലമാകാന്‍ താലിബാനികളെ,
മുല്ല ഒമറിനെ കെട്ടഴിച്ചു വിട്ട
ഇക്കാലം വരെ ഭരിച്ച പാകിസ്ഥാനി ഭരണകൂടങ്ങള്‍ക്ക് ഇപ്പോഴും 'ബോധം' ഉണര്‍ന്നിട്ടില്ല.
ഇന്നലെ സിഡ്നിയില്‍,ഇന്ന് പാകിസ്താനില്‍!1
ഇന്ത്യ ഈ കഠിന യാതന 1960 മുതല്‍ അനുഭവിക്കുന്നു.
പാക്കിസ്ഥാനിലെ പെഷവാറില്‍ കുഞ്ഞുങ്ങള്‍ വരെ തോക്കുകള്‍ ഉപയോഗിക്കുന്നു.
കടയില്‍ ഏത് തരം തോക്കും വാങ്ങാന്‍ കിട്ടും.
താലിബാന്‍ സ്കൂള്‍ കുട്ടികളെ വെടി വെച്ച് കൊന്നതിന് കുറ്റക്കാര്‍ പാകിസ്ഥാന്‍ ഭരണാധികാരികള്‍.
അവര്‍ക്ക് കുഞ്ഞുങ്ങള്‍ നഷ്ട്ടപ്പെട്ടതില്‍ തരിമ്പും വേദനിയില്ല. വെറും അഭിനയം.
തീവ്രവാദികളുടെ തോക്കില്‍ ഒടുങ്ങിയ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക്,ബന്ധുക്കള്‍ക്ക് മാത്രമാണ്. തീരാ കണ്ണീര്‍.
അശ്രുപൂജയോടെ
കെ.എം.രാധ
— .

No comments:

Post a Comment