Saturday 7 March 2015

ധിക്കാരത്തിന്റെ പത്തി

ധിക്കാരത്തിന്റെ പത്തി അടിച്ച് തകര്‍ക്കുക!
ന്യൂജന്‍ചെറുപ്പക്കാരന്‍ ,
രമ മോഹന്‍കുമാര്‍ എന്ന എക്സ്ട്രാ നടിയുടെ ഹാലോവീന്‍ വേഷം ധരിച്ചു വന്ന് അപമാനിച്ചതാണ്
- ഒരിക്കല്‍ റീനാഫിലിപ്പിന്റെ രൂപമണിഞ്ഞ് വന്ന്
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ -ബിജെപിയെ മൂക്കുപൊത്തും അസഭ്യം ഫേയ്സ്‌ ബുക്കിലൂടെ വിളിച്ച് കൂവി,
ഒടുവില്‍ ബാലു പട്ടാമ്പി എന്ന ബിജെപി പ്രവര്‍ത്തകന്‍(നേരിട്ട് പരിചയമില്ല)
പരാതി കൊടുത്തപ്പോള്‍,പിടിക്കപ്പെട്ടത്‌
ഗോപാലകൃഷ്ണന്‍ എന്ന മലയാളം എഴുതാനറിയാത്ത അധമന്‍ അദ്ധ്യാപകനെയാണ്.!
അഭിപ്രായം എന്തുമാകട്ടെ,
നല്ലരീതിയില്‍ പ്രതികരിക്കാന്‍തയാറല്ലെങ്കില്‍,
ഈ മുഖപുസ്തകതാളില്‍ കരി പുരട്ടരുത്.
സമകാലിക കഥാസാഹിത്യത്തില്‍,ഇന്ന് സംഭവിക്കുന്നത്‌ വെറും പ്രകടനപരത.
അതിന്‍റെ ഏറ്റവും വലിയ സജീവമാര്‍ന്ന തെളിവുകളാണ്,
2015 ല്‍ കോഴിക്കോട് നടന്നസ്കൂള്‍ കലോത്സവത്തില്‍ രചനാ,മത്സരങ്ങളില്‍
മുതിര്‍ന്നവരുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറിയ,മത്സരാര്‍ത്ഥികള്‍ നടത്തിയ കൂട്ടകോപ്പിയടി. !
ഇക്കാര്യം,
സത്യമോ,മിഥ്യയോ എന്ന് നേര്‍കാഴ്ചകള്‍ പകര്‍ത്തുന്ന ,നേരും നെറിയുമുള്ള പത്രക്കാരോട് മാത്രം ചോദിക്കുക.
അതായത്,

മുന്‍പേ പോയവരുടെ കഥകള്‍ അവരുടെ പുസ്തകങ്ങള്‍ നിവര്‍ത്തി വെച്ച് കോപ്പിയടിക്കുക.
നമ്മുടെ വിസിമാരും,ഉന്നതരും വിദേശ/സ്വദേശികളുടെ പ്രബന്ധങ്ങള്‍ മോഷ്ടിച്ചു ഗവേഷണ സാഹസത്തിലൂടെ ഡോക്ടറേറ്റ് നേടുന്നത് പോലെ. മലയാളഭാഷ ,നശിപ്പിച്ച ശേഷം,
ചില ഞാഞ്ഞൂലുകള്‍
സമകാലികരെപ്പോലെ തന്നെ കഥകളെഴുതാന്‍ കഴിവുണ്ടെന്ന് കരുതുന്ന എന്നോട്,
നാമം ജപിച്ച് വീട്ടിലിരിക്കാന്‍ പറയാന്‍ മാത്രം
ന്യൂജന്‍ ഒരുത്തനും/ഒരുത്തിയും അടങ്ങുന്ന പാഴ്ജന്മങ്ങള്‍ വളര്‍ന്നില്ല.
ഈയിടെ,
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ കഥകള്‍
'തീര്‍ത്ഥക്കാവടി' 2010 December കഥാസമാഹാരമായി പുറത്തിറങ്ങിയത്,
Amazon വഴി ആരോ വിറ്റ് കാശാക്കുന്നത് ,
കുറെ മാസങ്ങള്‍ നിശ്ശബ്ദ കാഴ്ചക്കാരിയായ ശേഷം,ഈ പേജില്‍ എഴുതിയതോടെ,
അവര്‍ പരിപാടി നിര്‍ത്തി.
കഴിയുന്നത്ര വിവിധ ഇംഗ്ലീഷ് സൈറ്റുകള്‍ Word Press ഉള്‍പ്പെടെയുള്ളവ,
ലോകവിവരം അറിയാന്‍ താല്പ്പര്യപ്പെട്ട് സന്ദര്‍ശിക്കുന്നത് കൊണ്ടാണ്,
ഇത്തരം തട്ടിപ്പുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.
അതുകൊണ്ട്,ഫെയ്ക്കായി രമ മോഹന്‍കുമാര്‍ ,
സ്വന്തം പേജില്‍ വെറും കാമക്കൂത്തുകള്‍ എഴുതി
ഞരമ്പ് രോഗം കൊണ്ട്,
നിരത്തില്‍ വിശേഷ ബുദ്ധിയില്ലാത്ത വെറും മൃഗങ്ങള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക്
സ്ത്രീ പുരുഷന്മാരെ ക്ഷണിക്കുന്ന
ആ കുഷ്ഠരോഗ -ഷണ്ഡമനസ്സുമായി
ഈ കെ.എം.രാധ ടീച്ചറുടെ അടുത്ത് വന്നാലുണ്ടല്ലോ.
നിന്‍റെ മുഖത്ത് ,അനേകായിരം കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത വലംകൈ ചൂട് നീ അറിയും.
വെറുതെ പ്രകോപിപ്പിക്കരുത്.
ഈ മലയാളം റൈറ്റര്‍ ,
(അതുപോലും എഴുതാനറിയാത്ത വിഡ്ഢി)ആരെന്ന് നിന്നെപ്പോലുള്ള ,കൃമി കീടങ്ങളെ പഠിപ്പിച്ചു തരും.
കേട്ടോ..മോഹനകുമാരാ?
ചരിത്രമോ.ഭൂമിശാസ്ത്രമോ,സാഹിത്യമോ അറിയാത്ത,
എന്നും തെറ്റായ വഴികളില്‍ക്കൂടി മാത്രമേ സഞ്ചരിക്കൂ
എന്ന് കരുതുന്ന കാടന്‍ മനസ്സിനുടമകള്‍ കൂടി വായിച്ചറിയാന്‍ കൂടിയാണ് എഴുതുന്നത്‌.
ഹനുമാന്‍ സേനയല്ല,എന്തുകാര്യവും പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാം.
അതിന്,നാക്കില്‍ ഗുളികനല്ല, വേണ്ടത്.
അവസാനമായി,രമ ഫെയ്ക്കിനോട് ഒരു ചോദ്യം?
ചുംബന സമരത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച് തെരുവിലെത്തിച്ച
ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല , ഇടതുപക്ഷക്കാരായ എം.ബി.രാജേഷ് , സിവിക് ചന്ദ്രന്‍,കെ.വേണു, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ എം.വി.നികേഷ് കുമാര്‍,എം.എന്‍.കാരശ്ശേരി തുടങ്ങിയവര്‍
എന്തുകൊണ്ട്,
അവരുടെ ധര്‍മ്മദാരങ്ങളെയും,പെണ്മക്കളെയും തെരുവിലെ ചുംബന പേക്കൂത്തിന് വിളിച്ചില്ല?
അഥവാ പിന്തുണയ്ക്കാന്‍ ,ആവശ്യപ്പെട്ടാല്‍,അവര്‍ വരുമോ?
ഇല്ല.അവരാരും വരില്ല.
കാരണം,അവരെല്ലാം,ജീവിതത്തില്‍ സംസ്കാരം,അന്തസ്സ്,അഭിമാനം, പുലര്‍ത്തുന്നവര്‍.
മാത്രമോ?
നാളെ ,അവരുടെ മക്കള്‍,മക്കളെ മക്കള്‍
ഞങ്ങള്‍ അമ്മ പഠിപ്പിച്ച കാര്യം ,
ഇപ്പോള്‍ അതിനേക്കാള്‍ ഭംഗിയായി ലൈംഗിക വേഴ്ച വരെ
(അതിനെന്ത് കുഴപ്പം? എന്ന് ഒരു പെണ്‍കുട്ടി ചാനലില്‍ ചോദിച്ചു.ഉപജീവനത്തിനായി, ദേഹം നല്‍കുന്നവര്‍ പോലും ,ഈ പെണ്ണിനേക്കാള്‍ എത്രയോ ശ്രേഷ്ഠകള്‍ )
വിശാലമായ,.ഇടുങ്ങിയ വീഥികളില്‍ നടത്തുന്നുവെന്ന് ധീരമായി പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍!.
ഞാന്‍,ഫെയ്ക്കല്ല.
വരണം,മോഹന്‍കുമാര്‍,
കോഴിക്കോട്ട് വന്ന് വെല്ലുവിളി സ്വീകരിക്ക്.
ഇത്തരം,കാട്ടുപോത്തുകളെ അമര്‍ച്ചചെയ്യാന്‍,
നാക്കിന്‍ തുമ്പില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ എന്നന്നേക്കുമായി വടിച്ചു നീക്കാന്‍ ,
SURESH BABU,NANDAKUMAR.Vയെപ്പോലുള്ളവര്‍,
ഞാന്‍ എഴുത്ത് നിര്‍ത്തുംവരെ ,ഒപ്പമുണ്ടാകണം.
അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.
ഇവന്‍റെ കോമാളിത്തരങ്ങള്‍ക്ക് എതിരെ ,പോലീസില്‍ റിപ്പോര്‍ട്ട് കൊടുക്കുക.
അല്ലെങ്കില്‍,
ദുര്‍ഗന്ധം വമിക്കുന്ന അവന്‍റെ പേജില്‍ ചെന്ന് അവനെ ചൂരല്‍ കൊണ്ടടിച്ച് ,കാര്‍ക്കിച്ച് തുപ്പുക.
അതാണ്‌,സമൂഹത്തില്‍ നന്മ ആഗ്രഹിക്കുന്നവരുടെ കര്‍മ്മം.
ഏത് പോലെയാണ്?
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കോഴിക്കോട് പ്രസിദ്ധമായ തളി ക്ഷേത്രത്തിന് സമീപം,
സാമൂതിരി സ്കൂളില്‍ അദ്ധ്യാപികയായിരിക്കെ,
തളി അമ്പല കുളത്തിന്‍ കരയിലേക്ക്,വിദ്യാര്‍ത്ഥികള്‍,
ഓടിച്ചെന്ന് ,
കുളിച്ച്, മുടി മിനുക്കി,
പൌഡറും,ചാന്തു പൊട്ടുമിട്ട്,
തിളങ്ങുന്ന വില കുറഞ്ഞ ആടയാഭരണങ്ങളിട്ട്
ഇടനിലക്കാരുടെ അകമ്പടിയോടെ
വഴിയാത്രക്കാരെ ആകര്‍ഷിച്ച ഗോപികമാരെയെല്ലാം ഒറ്റയടിക്ക് ചട്ടിയും കലവും,കോപ്പുകളെല്ലാം എടുപ്പിച്ച്,ഓടിച്ചതുപോലെ.
കാരണം,?
ഒരു നേരമെങ്കിലും മൃഷ്ടാന്ന ഭോജനത്തിന് കൊതിക്കുന്നവരുടെ , കടമിഴിക്കണ്ണില്‍ കാമം പൂക്കുന്നതും,
ശരീര പ്രദര്‍ശനവുമെല്ലാം ക്ലാസ്സ് മുറികളിലെ,ജനലഴികളിലൂടെ ശിഷ്യ ഗണത്തിന്‍റെ പഠനത്തെ തടസ്സപ്പെടുത്തിയിരുന്നു.
കെ.എം.രാധ.

No comments:

Post a Comment