Friday 31 July 2015

ശശി തരൂര്‍ മാപ്പു പറയുക.!

ഇന്ത്യന്‍ ജനതയോട് ,ശശി തരൂര്‍ മാപ്പു പറയുക.!
യാക്കൂബ് മേമന്‍റെ തൂക്കിക്കൊല ,സ്പോണ്‍സര്‍ ചെയ്തതെന്ന കൊടും കള്ളം പ്രചരിപ്പിച്ചതിന്!
ശശി തരൂരിനെ
സുനന്ദ കൊലപാതകം സ്പോണ്‍സര്‍ ചെയ്തു നടത്തിയതിനു അറസ്റ്റ് ചെയ്യുക.?
പ്രേരണാ കുറ്റവും ചുമത്തണം.
സുബ്രഹ്മണ്യസ്വാമി എഴുതിയത് പോലെ
റഷ്യന്‍ വിഷം കുത്തി വെച്ചല്ലേ മൂന്നാം ഭാര്യയെ കൊന്നത്?
തരൂരിന്റെ ആളുകള്‍ സുനന്ദയുടെ മരണത്തിനു മുന്‍പ്
ഹോട്ടല്‍ കിടപ്പ്മു റിയിലേക്ക് വരുന്ന ദൃശ്യം ഏതോ ഒരു ഇംഗ്ലീഷ് ചാനലില്‍ മിന്നി മറഞ്ഞത് കണ്ടു.
പിന്നീട്,മായ്ച്ചു.
സുനന്ദ മരിച്ചതിനു തലേദിവസം
തിരുവനന്തപുറത്ത് നിന്ന് ,ഡല്‍ഹിക്ക് വരും വഴി
വിമാനത്തില്‍ വെച്ച്
ഇരുവരും പിടിവലി,വാക് തര്‍ ക്കം ഉണ്ടായത് ,മുംബൈയില്‍ നിന്ന് വിമാനത്തില്‍ കയറിയ മനീഷ് തിവാരി കണ്ട് ബഹളം വെക്കരുതെന്നു ഇരുവരോടും പറഞ്ഞില്ലേ?
സുനന്ദയുടെ മരണ റിപ്പോട്ട് തിരുത്താന്‍ തരൂര്‍ ഡോക്ടറോട് ആവശ്യപ്പെട്ടെന്നു ഡോക്ടര്‍ തന്നെ ഇംഗ്ലീഷ് ചാനലില്‍ നേരിട്ട് പറയുന്നത് കേട്ടല്ലോ.!
സുനന്ദയുടെ മൃതശരീരം എത്ര പെട്ടെന്ന് ദഹിപ്പിച്ചു?
അന്ന്,നിങ്ങളുടെ മുഖം അസ്സലായി ശ്രദ്ധിച്ചു.
ഒരിറ്റ് വിഷമം പോലും കണ്ടില്ല!
അത്,പത്രക്കാര്‍ എഴുതിയപ്പോള്‍,പിന്നീട് വിഷമം അഭിനയിച്ച മുഖം കണ്ടു!
മാത്രമോ?
ദുബൈയില്‍ വെച്ച് മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടു ജയിലിലായ ശിവ്മേനോന്‍ തന്റെ മകന്‍ അല്ല,സുനന്ദയുടെ മകന്‍ എന്ന് തരൂര്‍
തള്ളിപ്പറഞ്ഞത്
സ്വന്തം പേര്‍ എന്നും വിശുദ്ധരുടെ പട്ടികയില്‍ വേണമെന്ന സ്വാര്‍ത്ഥ താല്‍പ്പര്യം കൊണ്ട് മാത്രം.!
മയക്കുമരുന്ന് കഥ സുബ്രഹ്മണ്യസ്വാമി പറഞ്ഞത് കൊണ്ട് മാത്രം ലോകരറിഞ്ഞു.
സുനന്ദയുടെ മാതാപിതാക്കള്‍ ആദ്യം പറഞ്ഞത്
'തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്ന്''!
അത്,പിന്നീട് പറയാതിരിക്കാന്‍ തരൂര്‍ കോടികള്‍ അവരുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തില്ലേ?
പോരാ,
സുനന്ദയുടെ ദേഹത്ത് എത്ര മുറിവുകള്‍ ഉണ്ടായിരുന്നു!?
തമ്മില്‍തല്ലുണ്ടായപ്പോള്‍,മുറിവുകള്‍ ഉണ്ടായി .
ശരി.
സുനന്ദ മരിക്കും മുന്‍പ് എഴുതിയ ട്വീറ്റ് പലരുടെയും കൈവശമുണ്ട്.
അതില്‍ മെഹര്‍ തരാര്‍ എന്ന പാക് പത്ര പ്രവര്‍ത്തക മെഹര്‍ തരാര്‍ മോഹിനിയുമായി ,
തരൂരിന്റെ അടുപ്പം വ്യക്തമായി എഴുതിയിട്ടുണ്ട്.
മരണത്തിനു മുന്‍പ് , സുനന്ദ, കരഞ്ഞുകൊണ്ട്‌ പ്രശസ്ത പത്ര പ്രവര്‍ത്തക നളിനി സിംഗിനോടും മെഹറിനെപ്പറ്റി ഫോണില്‍ കൂടി പറഞ്ഞതും അറിയാം.തരൂര്‍
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ഫ്ലാറ്റിലേക്ക്പാസ്റ്റര്‍മാരെ വിളിച്ചു വരുത്തി ഭക്ഷണവും പണവും കൊടുത്തു കൊണ്ട് സ്വാധീനിക്കുമ്പോള്‍ ഒരു കാര്യം കൂടി പറഞ്ഞു
'സുനന്ദയുടെ മരണത്തില്‍ പങ്കില്ലെന്ന്'നാട്ടുകാരെ അറിയിക്കണം എന്ന്.
ഹോ..തൊലിക്കട്ടി, സമ്മതിക്കണം!
ഇന്ത്യ മുഴുവന്‍ പാകിസ്ഥാന്‍ സഹായത്തോടെ
ഒളിഞ്ഞും തെളിഞ്ഞും തീവ്രമനസ്സുള്ളവര്‍ അധീശ ശക്തികളായി
കള്ളനോട്ടും,പൊന്നും ,ആയുധങ്ങളും കൊണ്ട് വന്നു
സാധാരണ മനുഷ്യരെ ബോംബില്‍ ഭസ്മമാക്കുമ്പോള്‍,
യാക്കൂബ് മേമന്‍റെ തൂക്കിക്കൊല ,സ്പോണ്‍സര്‍ ചെയ്തതെന്ന് പച്ചക്കള്ളം എഴുന്നള്ളിക്കുന്നവരും,
വധശിക്ഷ നിര്‍ത്തലാക്കി ജീവകാലം മുഴുവന്‍ തടവിലിടുന്നത് മുതലെടുക്കാന്‍.
വീണ്ടും വീണ്ടും വിമാനം തട്ടിക്കൊണ്ടു പോകല്‍,
രാജ്യത്ത് സ്ഫോടനം നടത്തി ആളുകളെ കൊല്ലുന്നത് കാണുമ്പോള്‍ ,ആര്‍ത്തലച്ചു ചിരിക്കാമെന്നു വ്യമോഹിക്കുന്ന രാജ്യദ്രോഹികള്‍
ഇഎം എസ്സിന്‍റെ വാക്കുകളില്‍
ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അംഗീകരിക്കാത്തവര്‍ നാട് വിടണം.''
അതിനു കൂട്ടാക്കാത്തവരെ മെഷീന്‍ ഗണ്ണിന്‍റെ സഹായത്തോടെ ,ഇന്ത്യയില്‍ നിന്ന് ഓടിക്കണം.
അല്ലെങ്കില്‍?
ഇവരുടെയെല്ലാം സഹായത്തോടെ
നാളെ
അനേകം മെഷീന്‍ ഗണ്ണുകള്‍,എ.കെ.47 ചീറിയടുക്കും.?
സാധാരണക്കാരായ മനുഷ്യരുടെ നെഞ്ചു പിളര്‍ക്കാന്‍!
സൂക്ഷിക്കുക..
ബിജെപി പ്രസിഡന്റല്ല വര്‍ഗീയത പരത്തിയത്.
കേരളത്തില്‍ ,ഇരുമുന്നണികളുമാണ് അധികാരത്തിനു വേണ്ടി മതവര്‍ഗീയത സ്പോണ്‍സര്‍ ചെയ്തു വിജയിപ്പിച്ചത്.
സാധാരണക്കാര്‍
അത്,തടയുക.

No comments:

Post a Comment