Wednesday 29 April 2015

ഗള്‍ഫ് സുഹൃത്തുക്കളെ


പ്രിയപ്പെട്ട ഗള്‍ഫ് സുഹൃത്തുക്കളെ,
അന്യനാട്ടില്‍ പോയി പരസ്പരം പോരടിക്കാതിരിക്കുക.
ഗള്‍ഫില്‍ ആര്‍ക്കും സ്ഥിരം തൊഴില്‍ പ്രതീക്ഷിക്കേണ്ട.
കാരണം,തദ്ദേശവാസികള്‍ വിവിധ തുറകളില്‍ ,തൊഴില്‍ പരിചയം നേടുമ്പോള്‍,
അന്യ രാജ്യക്കാര്‍ സ്ഥലം ഒഴിവാക്കേണ്ടി വരുമെന്ന്,ലണ്ടനില്‍ പോകും വഴി , 
വിമാനത്തില്‍ വെച്ച് തൊട്ടടുത്തിരുന്ന അസ്സലായി ഇംഗ്ലീഷ് സംസാരിക്കുന്ന പൂച്ചക്കണ്ണന്‍ ഒമാനി ചെറുപ്പക്കാരന്‍ , ഹീത്രൂവിലെത്തുന്നത് വരെ ദീര്‍ഘമായി സംസാരിച്ചത് ഓര്‍ക്കുന്നു.
പാകിസ്ഥാന്‍കാര്‍ക്ക് അറിവില്ലെന്നും,
ഇന്ത്യന്‍ മിടുക്കര്‍ തൊഴിലാളികളെയാണ് ഗള്‍ഫിന് ആവശ്യമെന്നും ആ യുവാവ് പറഞ്ഞപ്പോള്‍,സന്തോഷം തോന്നി.
അതില്‍ നിന്ന് തന്നെ,കഴിവാണ് മാനദണ്ഡം-അളവുകോല്‍ എന്ന് വ്യക്തം.
അവസാനം,
മാതൃരാജ്യം ഇന്ത്യ മാത്രമായിരിക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഏക ആശ്രയമെന്ന് ചിന്തിക്കുക.
രാഹുല്‍ എഴുതിയ പോസ്റ്റ്‌ ശരിയോ?
ജോലി നഷ്ടപ്പെട്ട സുഹൃത്ത് ഇന്ത്യയിലേക്ക് വന്ന്,അന്തസ്സായി തൊഴില്‍ ചെയ്തു ജീവിക്കുക.
ആശംസകള്‍
കെ.എം.രാധ
......................................................................................................................
ഫേസ്‌ബുക്ക്‌ വഴി SDPIക്കെതിരേ പരാമര്‍ശം നടത്തിയ ഹിന്ദു യുവാവിനെ,
മുസ്ലീംങ്ങളെ അധിക്ഷേപിച്ചു എന്ന സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മുസ്ലീംങ്ങളുടെ പരാതിയെ തുടർന്ന് ഖത്തറിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
An NRI Hindu youth had been dismissed from his job in Qatar after his Muslim friends and coworkers filed complaint against him on the facebook comment he made against the Islamic radical outfit SDPI. What does this mean? SDPI=ISLAM? How can Hindus trust their Muslim friends that they won't back stab like this when it comes to their religion.
ദോഹ: ഫേസ്‌ബുക്ക്‌ വഴി SDPIക്കെതിരേ പരാമര്‍ശം നടത്തിയ ഹിന്ദു യുവാവിനെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മുസ്ലീംകളുടെ പരാതിയെ തുടർന്ന്
ഖത്തറിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. റാസ്ലഫാനിലെ ഗ്യാസ്‌ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന മലയാളിയെയാണ്‌ മുസ്ലീംഗളായ സഹപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന്‌ ഒഴിവാക്കിയത്‌.
ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍ SDPI കാർ പാകിസ്‌താനില്‍ പോകേണ്ടി വരുമെന്നും മര്യാദയ്ക്കു നിന്നില്ലെങ്കില്‍ SDPI കാരുടെ വീട്ടിലെ സ്ത്രീകൾ കൂട്ടബലാല്‍സംഗത്തിന്‌ ഇരയാകുന്ന സാഹചര്യം വരുമെന്ന രീതിയിലായിരുന്നു ഇദ്ദേഹം കമന്റ്‌ ചെയ്തത്.
കേരളത്തിൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വഴി പതിനായിരക്കണക്കിനു ഹിന്ദു പെണ്‍കുട്ടികളുടെ ജീവിതവും മാനവും നശിപ്പിച്ച മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് SDPI.
ജോസഫ്‌ മാഷുടെ കൈവെട്ടിയ കേസ് ഉള്പ്പെടെ നിരവധി കൊലപാതകത്തിനും പിന്നിൽ ഈ സംഘടനയാണ്.
SDPI ക്കെതിരെ ഇട്ട പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുസ്ലീം വിഭാഗം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയായിരുന്നു.
സമാനമായ സംഭവത്തില്‍ നേരത്തേയും ഖത്തറില്‍ ഒരു മലയാളി ജോലിയില്‍ നിന്ന്‌ പിരിച്ചുവിടപ്പെട്ടിരുന്നു.
ഇതര മതത്തിൽ പെട്ട പ്രവാസികൾക്കെതിരെ കള്ളക്കേസുകൾ നൽകി അവരുടെ ജീവിതം തന്നെ നശിപ്പിയ്ക്കുവാനും ജീവന് വരെ ഭീഷണി ഉയർത്തുവാനും തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ മുസ്ലീം യുവാക്കളുടെ വലിയ നിര തന്നെ പ്രവർത്തിക്കുന്നുണ്ട്.
പലപ്പോഴും ഒറ്റുന്നത്‌ സുഹൃത്തുക്കൾ എന്ന് വിശ്വസിച്ചു കൊണ്ട് നടന്ന ആളുകൾ തന്നെയാണ് എന്നതാണ് ഭയാനകത.
Like · Comment ·  · 24183

No comments:

Post a Comment