Tuesday 29 December 2015

ഉന്നതര്‍?kiss of love

t




ഉന്നതര്‍?
ഉണ്ടെങ്കില്‍ എന്തും സംഭവിക്കും..
അജ്ഞാതന്‍ എഴുതിയത് മുഴുവന്‍ ശരി.
ഇത്രയൊക്കെ വിവരങ്ങള്‍ ലഭിച്ചിട്ടും,ആരുടെ ഒത്താശ കൊണ്ടാണ്,
രാഹുല്‍ പശുപാലനെ പോലീസ് വിട്ടയച്ചത്?
അവനെയും,അവന്റെ കൂട്ടാളികളെയും ജനം കൈകാര്യം ചെയ്യുക.
നന്മ മനസ്സുള്ളവര്‍,ഷെയര്‍ കൊടുക്ക്‌.
രക്ഷപ്പെടുന്നവര്‍,രക്ഷപ്പെടട്ടെ.!
ചാനലുകാര്‍ക്ക് ,രാഷ്‌ട്രീയക്കാര്‍ക്ക് പുച്ഛം,പരിഹാസം തോന്നും.
കാരണം,
വില്ക്കപ്പെടുന്നതും,
ലക്ഷങ്ങള്‍ നേടുന്നതും
രുചിക്കുന്നതും,അന്യരുടെ കുഞ്ഞുങ്ങളെയല്ലേ?
കെ.എം.രാധ.
..........................................................................
കൊച്ചി:
ബാംഗ്ലൂരില്‍ പഠിക്കാൻ വിടുന്ന ആയിരക്കണക്കിന്‌ മലയാളി പെൺകുട്ടികളിൽ ആശങ്കകൾ ഉണ്ടാക്കുകയാണ്‌ പെൺ വാണിഭം. കൊച്ചിയിൽ രശ്മി നായർക്കൊപ്പം ശരീര വിലപനക്ക് എത്തി അറസ്റ്റിലായ 2 പെൺകുട്ടികളും കോട്ടയം കാരികൾ.
ഇവരുടെ മാതാപിതാക്കൾ ഗൾഫിലെന്നാണ്‌ പോലീസിൽ കിട്ടിയ വിവരം
.ഹോസ്റ്റലിൽനിന്നും കൊച്ചിയിൽ ഇവർ വിമാനത്തിൽ എത്തുകയായിരുന്നു.
ഒരു കാറിൽ വന്ന പെൺകുട്ടികളെ കിട്ടിയിരുന്നില്ല.
അവർ സംശയം തോന്നിയതിനാൽ കാർ നിർത്താതെ കടന്നുകളഞ്ഞു.
കൊച്ചിയിൽ അറസ്റ്റിലായ പെൺ വാണിഭ സംഘത്തിൽ നിന്നും ഞെട്ടിപ്പിക്കുന്ന
വിവരങ്ങളാണ്‌ പുറത്തുവരുന്നത്.
മോഡലിങ്ങിനും സീരിയൽ ഇന്റർവ്യൂവിനെന്നും പറഞ്ഞ് കൊണ്ടുവരുന്ന കൊച്ചു പെൺകുട്ടികളെ
സെക്സ് റാകറ്റിലേക്ക് കുരുക്കുന്നത് നീചമായ രീതിയിൽ.!
16 കാരിയായ പെൺകുട്ടിയുടെ മൊഴി പുറത്തുവന്നു.
ഇവർ കോട്ടയം കാരിയാണ്‌.
ഗൾഫ് പ്രവാസികളായ ദമ്പതികളുടെ മകളുമാണ്‌.
പെൺകുട്ടി പ്ലസ്ടു പഠിക്കുന്നത് ബാങ്ക്ലൂരിലെ ഹോസ്റ്റലിൽ നിന്നുമാണ്‌.
മോഡൽ രഗത്ത് അവസരം ഉണ്ടെന്ന് പറഞ്ഞാണ്‌ ഇവരെ കൊണ്ടുവരുന്നത്.
ഇവരെ കണ്ടെത്തിയത് ഇപ്പോൾ അറസ്റ്റിലായ ലിൻഷി മാത്യുവായിരുന്നു.
താൻ
എറണാകുളത്തേ ഒരു ഹോട്ടലിൽ വന്നപ്പോൾ മോഡൽ രഗത്തേ ഇന്റർവ്യൂവിനെന്നും പറഞ്ഞ് ശരീര പരിശോധനയ്ക്ക് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതായി
കുട്ടി പറഞ്ഞു.
5 മാസം മുമ്പാണിത്.
തുടന്ന് തന്നെ ജ്യൂസിൽ മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു. എന്നാൽ ആരാണ്‌ പീഡിപ്പിച്ചതെന്നും എത്ര പേർ എന്നും അറിയില്ല.
പിന്നെ നടന്നത് ഒന്നും തനിക്ക് അറിയില്ലായിരുന്നു.
എന്നാൽ പരിക്കുകളോ അക്രമമോ ഒന്നും ഉണ്ടായില്ല.
ശാരീരിക വേദന മാത്രമുണ്ടായിരുന്ന
തനിക്ക് അത്യാവശ്യം മരുന്നുകൾ വേദനയ്ക്കുള്ളത് തന്നു.
നടന്നത് എല്ലാം മനസിലാക്കിയ താൻ തകർന്നു പോയതായും
എന്നാൽ
മോഡൽ രംഗത്ത് വരുന്നവർക്ക് ഇതൊക്കെയുള്ളതാണെന്നും
കേരളത്തിലെ ഒരു സ്വർണ്ണക്കടയുടെ ഓർഡർ എനിക്ക് കിട്ടിയെന്നും അവർ പറഞ്ഞു വിശ്വസിപ്പിച്ചു.
കൈ നിറയെ പണവും തിരികെ വിമാന ടികറ്റും എല്ലാം തന്ന് പറഞ്ഞയച്ചു.
എന്നാൽ
പിന്നീടാണ്‌ അറിയുന്നത് അന്നത്തേ വീഡിയോ മുഴുവൻ പിടിച്ചിട്ടുള്ള കാര്യം!
. പിന്നിട് അതിൽ വീണുപോവുകയായിരുന്നു.
ഇതിനകം,
ഒരു ഡസനോള പ്രാവശ്യം കൊച്ചിയിൽ വന്നതായും പെൺകുട്ടി പോലീസിൽ പറഞ്ഞു
. മറ്റൊരു പെൺകുട്ടിയേ കൊണ്ടുവരുന്നത് സീരിയൽ ചാൻസ് ഉണ്ടാക്കി തരാം എന്നു പറഞ്ഞാണ്‌.
എല്ലാവർക്കും ഒരേ ട്രീറ്റ്മെന്റാണ്‌ കിട്ടുന്നത്.
ശരീര പരിശോധനയും, മയക്ക് ജ്യൂസും.!
പെൺകുട്ടികൾക്കെല്ലാവർക്കും
വീഡിയോ ബ്ലാക്മെയിൽ ഭീഷണിയും ഉണ്ടാകും''

No comments:

Post a Comment